പമ്പില്‍ കാറിലേക്ക് പെട്രോള്‍ നിറയ്ക്കുന്ന സിനിമ നടന്‍ ! മനോജ് കെ ജയന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയന്‍. ‘നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’. വെറുതെ പറഞ്ഞതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കക്ഷിയുള്ളത്.

പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം മനോജ് കെ. ജയന്‍ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഇവിടെ പെട്രോള്‍ പമ്പിലാണ് അദ്ദേഹം ഉള്ളത്. സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുകയുമാണ്. തനിയെ തന്നെ

മനോജ് ഇന്ധനം നിറയ്ക്കുന്ന വീഡിയോയുടെ പിറകെ ഒരു കുട്ടി ഇമോജി എന്ന പോലെ സന്തോഷത്താല്‍ തുള്ളിച്ചാടുന്നുണ്ട്.

മനോജിന്റെ മകനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയുടെ അവസാനം മനോജ് എന്താണ് സംഭവം എന്ന് വ്യക്തമായി പറയുന്നുണ്ട്

സിനിമയില്‍ പണിയില്ലാതെയായി പെട്രോള്‍ പമ്പില്‍ പണിക്കു നില്‍ക്കുന്ന മനോജ് കെ. ജയനെ കണ്ട് ഞെട്ടാന്‍ നില്‍ക്കേണ്ട കാര്യമില്ല. സ്ഥലം നമ്മുടെ നാടല്ല. വിദേശമാണ്. ഈ പോസ്റ്റില്‍ ലണ്ടനിലാണ് മനോജ് കെ. ജയന്‍ ഉള്ളത്

നമ്മുടെ നാട്ടിലെന്ന പോലെ കുറച്ചു നോട്ടുകള്‍ എണ്ണിക്കൊടുത്ത്, അല്ലെങ്കില്‍, കാര്‍ഡ് കൊടുത്താല്‍ സൈ്വപ്പിങ് മെഷീന്‍ നീട്ടിത്തരുന്ന, പെട്രോള്‍ ടാങ്കിന്റെ താക്കോല്‍ എടുത്തുകൊടുത്താല്‍ എണ്ണയടിച്ചു തരുന്ന പെട്രോള്‍ പമ്പിലെ നല്ലവരായ ജീവനക്കാരെ അവിടെ പോയാല്‍ പ്രതീക്ഷിക്കേണ്ട. പരിപാടി സ്വന്തമായി തന്നെ ചെയ്യണം

പെട്രോള്‍ പമ്പില്‍ പണികിട്ടിയതല്ല എന്ന് മനോജ് വളരെ വ്യക്തമായി തന്നെ പറഞ്ഞു. ഒരുപക്ഷെ ഓണ്‍ലൈന്‍ തലക്കെട്ടുകള്‍ എങ്ങനെയാകും എന്ന് പ്രതീക്ഷിച്ച ആരാധകര്‍ വീഡിയോയ്ക്ക് കൂടുതല്‍ ക്രിയേറ്റിവിറ്റി നല്‍കിക്കഴിഞ്ഞു

കുറച്ചു നാളുകളായി മനോജ് കെ. ജയനും കുടുംബവും ഇംഗ്ലണ്ടിലുണ്ട്. ഭാര്യ ആശയും മൂന്നു മക്കളും യാത്രിയില്‍ മനോജ് കെ. ജയനൊപ്പമുണ്ട്.

Related posts

Leave a Comment