പോലീസ് സ്റ്റേഷനിൽ  റിട്ടയേർഡ് എസ്ഐയുടെ അതിക്രമം; കളമശേരി എസ്ഐ ചികിത്സയിൽ

കളമശേരി: പോലീസ് സ്റ്റേഷനിൽ റിട്ട. എസ്ഐയുടെ അതിക്രമം. പരിക്കേറ്റ സ്ഥലം എസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. കളമശേരി എസ്ഐ പ്രശാന്ത് ക്ലിന്‍റിനാണു പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം.

ഇതു സംബന്ധിച്ച് അധികൃതർ നൽകുന്ന വിവരം ഇങ്ങനെ: കളമശേരി എച്ച്എംടി സ്റ്റോറിനു സമീപം റിട്ട. എസ്ഐ ഓടിച്ചിരുന്ന കാർ മറ്റൊരു കാറിലിടിച്ചതാണു സംഭവങ്ങളുടെ തുടക്കം. എച്ച്എംടി കോളനിയിലാണ് ഇയാളുടെ വീട്. അപകടത്തെത്തുടർന്ന് നാട്ടുകാർ സംഘടിക്കുകയും റിട്ട. എസ്ഐയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് സ്റ്റേഷനിൽനിന്നു എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ഇവിടെവച്ചാണ് റിട്ട. എസ്ഐ അതിക്രമം കാട്ടിയത്. സ്റ്റേഷനിലേക്കു കയറിവരും വഴി എസ്ഐ ഉൾപ്പടെയുളളവരെ മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ മറ്റ് പോലീസുകാർക്കും ആക്രമണത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്.

Related posts