കട്ടക്കലിപ്പ്; മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് ഇടതുപക്ഷത്തിന് യോജിക്കാത്ത രീതിയിൽ ; തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു.ടി.തോമസ്

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു.ടി.തോമസ്. തന്നെ പുറത്താക്കിയത് ഇടതുപക്ഷത്തിന് യോജിക്കാത്ത രീതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തേയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. അതേസമയം പാര്‍ട്ടിയോടൊപ്പം തുടരുമെന്നും ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts