ഒരു മണ്ഡലത്തിലും ബിജെപി വോട്ട് കോൺഗ്രസിന് വേണ്ടെ; അങ്ങനെ പറയാൻ സിപിഎം നേതാക്കൾ തയാറാണോയെന്ന് എം.എം. ഹസൻ



കോഴിക്കോട്: തലശേരി ഉൾപ്പടെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.

അതേസമയം, ബിജെപിയുടെ വോട്ട് വേണ്ടെന്ന് വയ്ക്കാന്‍ സിപിഎം തയാറാകുമോയെന്നും ഹസന്‍ ചോദിച്ചു. കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ തയാറാണോ. അവിടെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി അമിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി.

ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയുമോ. അത് പറയാത്തിടത്തോളം സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണ്.

തുടര്‍ഭരണത്തിനായി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി. ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്.

ബിജെപിക്ക് പത്ത് സീറ്റ്- എല്‍ഡിഎഫിന് ഭരണം എന്നാണ് കരാർ. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment