എടാ… എന്നു വിളിക്കുന്പോൾ എന്താടാ… എന്നു വിളി കേൾക്കാൻ ആളു വേണം! സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ദാസനും വിജയനും. സൗഹൃദത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെ ങ്കിലും ദാസനും വിജയനും സൃഷ്ടിച്ച ഓളമൊന്നും മറ്റാരും സൃഷ്ടിച്ചിട്ടില്ല.

സത്യൻ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച കഥപാത്രങ്ങളായിരുന്നു ഇത്.ഇപ്പോഴിതാ സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്.

ദാസന്‍റെയും വിജയന്‍റെയും ചിത്രത്തിനൊപ്പമാണ് മോഹൽലാൽ ആശംസ നേർന്നിരിക്കുന്നത്. മോഹൻലാലിന്‍റെ പോസ്റ്റ് ഇങ്ങനെ… എടാ… എന്നു വിളിച്ചാൽ എന്താടാ… എന്നു വിളികേൾക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ!

എന്നെഴുതിയ ദാസന്‍റെയും വിജയന്‍റെയും ചിത്രമുള്ള ഫ്രണ്ട ്ഷിപ്പ് ഡേ കാർഡ് പങ്കുവെച്ചുകൊണ്ട ാണ് മോഹൻ ലാൽ ആശംസകൾ നേർന്നിരിക്കുന്നത്. താരത്തിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാലേട്ടന് തിരിച്ചും ആശംസകൾ നേർന്ന് പ്രേക്ഷകർ എത്തിയിട്ടുണ്ട ്.

1987 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാടോടിക്കാറ്റ്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രം സൂപ്പർഹിറ്റായിരുന്നു.

ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു . കേരളത്തെ ബാധിച്ചുകൊണ്ട ിരുന്ന തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെ നർമത്തിലൂടെയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വൻ വിജയം സമ്മാനിച്ചത്

മലയാളി പ്രേക്ഷകരുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ദാസനും വിജയനും. പാരവയ്ക്കലും അസൂയയുമൊക്കെ ഉണ്ടെ ങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഇപ്പോഴും ഇവരെ നെഞ്ചിലേറ്റുന്നുണ്ട ്.

Related posts

Leave a Comment