ചൊക്ലി ദേശത്തെ കരുത്തൻ, പാർട്ടിയെ ഓർത്ത് കനവ് കാണുന്നവൻ…! തന്നെ പുകഴ്ത്തുന്ന പാട്ടുമായി ടി.പി. കേസിലെ പ്രതി മുഹമ്മദ് ഷാഫി; വിമർശനങ്ങളുമായി സമൂഹമാധ്യമങ്ങൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ പുകഴ്ത്തിയുള്ള പാട്ട് വൈറലാകുന്നതിനോടൊപ്പം വ്യാപക വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറ്റുവാങ്ങുന്നു.

തന്നെ പുകഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

” ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കായായി….

എന്നെന്നും പാർട്ടിയെ ഓർത്ത്…എന്നെന്നും കനവ് കാണുന്ന…

സുഹൃത്തുക്കൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക…

‘ ഇങ്ങനെ പോകുന്നു ഷാഫിയെ പുകഴ്ത്തിയുള്ള പാട്ടിന്‍റെ വരികൾ. മൈക്കിൽ ഈ പാട്ടു പാടുന്പോൾ സമീപത്ത് മുഹമ്മദ് ഷാഫി ഇരുന്ന് ആസ്വദിക്കുന്നതും കാണാം. ഒരു സ്വകാര്യ ചടങ്ങിലാണ് സംഭവം.

ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നല്കുന്നതായി കെ.കെ. രമ ആരോപിച്ചിരുന്നു.

സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവർ ആയതിനാലാണ് പരോൾ അനുവദിക്കുന്നതെന്നും രമ ആരോപിച്ചിരുന്നു.

Related posts

Leave a Comment