ശ്രീലങ്കൻ വംശജരെ ഓസ്ട്രേലിയയ്‌ക്ക് കടത്താൻ ശ്രമിച്ച കേസ് ; ചെന്നൈയിൽ ജയിലിലായ മുഖ്യപ്രതിയെ മുനമ്പം പോലീസ് കസ്റ്റഡിയിൽ വാങ്ങി

ചെറായി: മുനന്പം രവീന്ദ്ര പാലത്തിനു സമീപം ഒഴിഞ്ഞ പറന്പിൽനിന്നു രണ്ട് വീപ്പകളിലായി 400 ലിറ്റർ മണ്ണെണ്ണയും 200 ലിറ്റർ വീതം കൊള്ളുന്ന 10 കാലിവീപ്പയും 20 ലിറ്റർ വീതം കൊള്ളുന്ന 16 കാലി കന്നാസുകളും പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് എറണാകുളത്ത്നിന്നു സ്ഥലത്തെത്തിയ ഷാഡോ പോലീസാണ് മണ്ണെണ്ണ പിടികൂടിയത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

എന്നാൽ മണ്ണെണ്ണയും മറ്റ് സാമഗ്രികളും ആരുടേതാണെന്ന് അറിവായിട്ടില്ല. ഷാഡോ പോലീസ് പിടിച്ചെടുത്ത സാധനങ്ങൾ മുനന്പം പോലീസിനു കൈമാറി. ഈ മേഖലയിൽ വ്യാപകമായി അനധികൃത മണ്ണെണ്ണക്കടത്തുകാരുള്ളതിനാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts