പരിപാടി ബുക്ക് ചെയ്തു കഴിഞ്ഞാണ് ഓര്‍ത്തത് അന്നാണ് എന്റെ കല്യാണമെന്ന് ! ഒടുവില്‍ കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നാദിര്‍ഷ…

മലയാളികളുടെ പ്രിയ താരമാണ് സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനുമൊക്കെയായ നാദിര്‍ഷ.

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

അഭിനേതാവാകണം എന്ന മോഹവുമായി കലാരംഗത്തെത്തിയ നാദിര്‍ഷ പക്ഷെ ഏറെ ശോഭിച്ചത് പാരഡി ഗാനങ്ങളിലൂടെയായിരുന്നു.

മലയാളത്തിലെ പാരഡി രാജാവ് എന്ന് നിസംശയം പറയാവുന്ന താരമാണ് നാദിര്‍ഷ. മിമിക്രിയില്‍ നിന്ന് സിനിമ സംവിധായകനില്‍ എത്തി നില്‍ക്കുന്ന ശോഭനീയമായ ജീവിതമാണ് നാദിര്‍ഷയുടേത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്‌സ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം പറഞ്ഞത്.

വിവാഹ തീയതി മറന്ന് പ്രോഗ്രാം ബുക്ക് ചെയ്ത ആളാണ് താന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ആ രസകരമായ സംഭവം പറഞ്ഞത്.

വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ഒരു കോമഡി സ്‌കിറ്റിന് ശേഷമാണ് നാദിര്‍ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ.

ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാള്‍ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു.

അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹം ആണെന്ന് ഓര്‍മിക്കുന്നില്ല. എന്നാല്‍ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസില്‍ തോന്നി. അങ്ങനെ ഈ ഡേറ്റിന് സംഘാടകര്‍ പരിപാടിബുക്ക് ചെയ്തു.

എഗ്രിമെന്റും എഴുതി എന്നാല്‍ ഈ തീയതി തന്റെ മനസില്‍ വരുന്നുണ്ട്. ഉടന്‍ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രില്‍ 12ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്.

ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയന്‍ ചോദിച്ചത്. പ്രോഗ്രാം ഉണ്ടെങ്കില്‍ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം.

തമാശയാണോ കാര്യമാണോന്ന് അവന്‍ വീണ്ടും ആവര്‍ത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി.

അപ്പോഴാണ് വിവാഹക്കാര്യം ഓര്‍മ വന്നത്. എന്നാല്‍ ഇതൊന്നും ഓര്‍മിക്കാതെ അപ്പോഴേയ്ക്കും കരാര്‍ ഒപ്പിട്ടിരുന്നു. പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു.

ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റിയെന്നും നാദിര്‍ഷ പറയുന്നു.

ഒരു ഭാവ വ്യത്യാസമില്ലാതെയായിരുന്നു ആ വിവാഹ കഥ നാദിര്‍ഷ പങ്കുവെച്ചത്. ഈശോയാണ് ഇനി പുറത്ത് വരാനുള്ള നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജാഫര്‍ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Related posts

Leave a Comment