വെറൈറ്റി ‘ചാമ്പിക്കോ’ വീഡിയോയുമായി നിമിഷ ബിജോ ! മോശം കമന്റുമായി ആരാധകന്‍; കിടിലന്‍ മറുപടിയുമായി വീണ്ടും താരം…

മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും മോഡലുമായ നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്.

കൊച്ചിക്കാരിയായ നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങള്‍ മിക്കതും അതിന്റെ ഗ്ലാമറസ് സ്വഭാവം കൊണ്ട് തന്നെ പെട്ടെന്ന് വൈറലാകാറുണ്ട്.

അടുത്തിടെ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു റീല്‍സ് ആണ് ‘ചാമ്പിക്കോ’.

നിരവധി പേരാണ് ചാമ്പിക്കോ റീല്‍സ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം പങ്കുവെക്കുന്നത്. അവ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോള്‍ ഈ റീല്‍സ് അനുകരിക്കുന്ന വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. അതീവ ഹോട്ട് ലുക്കില്‍ ആണ് താരം ഈ വീഡിയോ ചെയ്തിരിക്കുന്നത്.

നിമിഷയ്ക്കും ഭര്‍ത്താവ് ബിജോയ്ക്കുമൊപ്പം മറ്റൊരു യുവതി കൂടി ഈ റീല്‍സില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഈ റീല്‍സിന് മോശം കമന്റാണ് ഇടുന്നത്.

ഏത് ഷാപ്പിലെ ജോലിക്കാരാണ് ഇവര്‍, വല്ലാത്തൊരു ചാമ്പല്‍ ആയി, മോശം സമ്മതിക്കണം ഇങ്ങനെയും കുറെയെണ്ണങ്ങള്‍, ലൈക്ക് കിട്ടാന്‍ വേണ്ടി ഓരോ കോപ്രായങ്ങള്‍, അതെ… കഷ്ടം ഇത് ഒക്കെ നാട്ടുകാരെ കാണിച്ചിട്ട് എന്ത് കിട്ടാനാ, ഇത് വെറും ചാമ്പല്‍ (ചാരം)ആയിപോയി, നാട്ടുകാര്‍ മൊത്തം വന്നു ചാമ്പുന്ന മുതലുകള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

എന്നാല്‍ ഇതില്‍ മോശം വന്ന ഒരു കമന്റിന് നിമിഷ നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

നാട്ടുകാര്‍ മൊത്തം വന്നു ചാമ്പുന്ന മുതലുകള്‍ എന്ന കമന്റിനാണ് പ്രതികരണവുമായി നിമിഷ എത്തിയിരിക്കുന്നത്.

നിന്റെ വീട്ടില്‍ നാട്ടുകാര് ചാമ്പാന്‍ കേറുന്നുണ്ടെന്ന് കരുതി നാട്ടുകാരുടെ വീട്ടിലൊക്കെ ആ അവസ്ഥ ആണെന്ന് വിചാരിക്കണ്ട മോനേ… എന്നാണ് നിമിഷ നല്‍കിയ മറുപടി.

എന്നാല്‍ വീണ്ടും നിമിഷയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. പിള്ളേച്ചാ ഇന്ന് പിന്നാമ്പുറം നാളെ ഉമ്മറം ആയാലോ, നിമിഷ യ്ക്ക് മുണ്ട് ശരിക്ക് ഉടുക്കാനറിയില്ല.

അപ്പുറത്തെ കുട്ടിയെ കണ്ട് പഠിക്കൂ. ഇറക്കി ഉടുക്കണം, ലൈക്ക് കിട്ടാന്‍ വേണ്ടി എന്തിനും തയാറായ കുറെ മലരുകള്‍. എന്നിട്ട് ക്യാപ്ഷന്‍ കൈ അബദ്ധം പോയി ചാവു തുടങ്ങിയ നിരവധി കമന്റുകള്‍ ആണ് ലഭിക്കുന്നത്.

Related posts

Leave a Comment