പെണ്‍കുട്ടികള്‍ കോണ്ടം എപ്പോഴും കൈയ്യില്‍ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല ! വിവാദ പരാമര്‍ശവുമായി യുവനടി

ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ബോളിവുഡിന്റെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നുസ്രത്ത് ബറൂച്ച.

2006 മുതല്‍ ബോളിവുഡില്‍ സജീവമായ നടി തെലുങ്കും തമിഴും അടക്കമുള്ള തെന്നിനത്യന്‍ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ താരം നടത്തിയ ഒരു പരാമര്‍ശമാണ് വിവാദമാകുന്നത്.സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും കരുതുന്നത് പോലെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോണ്ടവും എപ്പോഴും ബാഗില്‍ സൂക്ഷിക്കണമെന്നാണ് താരം പറഞ്ഞത്.

ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുസ്രത്ത് കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ ചിത്രമായ ജന്‍ഹിത് മേ ജാരിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്.

പുരുഷന്മാര്‍ക്ക് കോണ്ടം ഒരിക്കല്‍ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ല.

എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുസ്രത്ത് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധി ആണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം.

ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്.

അതിനാലാണ് താന്‍ ഇത് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം എന്നും നുസ്രത്ത് പറഞ്ഞു.

Related posts

Leave a Comment