ഇന്ത്യക്കാരിയായതു പോലെ തോന്നുന്നു ! പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനെത്തേടി നാലുമക്കള്‍ക്കൊപ്പം എത്തിയ പാക് യുവതി പറയുന്നതിങ്ങനെ…

പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയ പാക്കിസ്ഥാനില്‍ നിന്നും നാലുമക്കള്‍ക്കൊപ്പം യുവതി ഇന്ത്യയിലെത്തിയത് സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

പബ്ജിയിലൂടെ പരിചയപ്പെട്ട ശേഷം മെസഞ്ചര്‍ ആപ്പിലൂടെ ചാറ്റിംഗിലൂടെയാണ് പാക്കിസ്ഥാന്‍ സ്വദേശിനി സീമയും ഇന്ത്യക്കാരനായ സച്ചിനും പ്രണയത്തിലായത്.

കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ ആദ്യമായി നേരില്‍ കണ്ടത്. നേപ്പാള്‍ വഴിയായിരുന്നു അന്ന് വന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയി. ഒടുവില്‍ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാള്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു.

പാക്കിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം പണമുപയോഗിച്ചായിരുന്നു മക്കള്‍ക്കൊപ്പം ഇവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത്.

സീമയും സച്ചിനും ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്.

ഇരുവരും നിയമപരമായി വിവാഹിതരാകാന്‍ തീരുമാനിക്കുകയും നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു.

പാക് യുവതിയാണെന്ന് മനസിലാക്കിയ അഭിഭാഷകന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമയ്ക്കെതിരെ കേസെടുത്തു. ഈ മാസം ഏഴിന് അറസ്റ്റ് ചെയ്തു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിനെതിരെയും കേസെടുക്കുകയായിരുന്നു.

Related posts

Leave a Comment