‘പിങ്ക് മൂൺ ‘ ആകാശ പ്രേമികൾക്കിതാ ആസ്വാദനത്തിന്‍റെ വർണ വിസ്മയം

ഏപ്രിൽ മാസത്തിലെ പൂർണചന്ദ്രനെ പിങ്ക് മൂൺ എന്നാണ് വിളിക്കുന്നത്. പേര് അങ്ങനെയാണെങ്കിലും ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല. അമേരിക്കയിൽ ഏപ്രിൽ മാസം വിരിയുന്ന പിങ്ക് നിറത്തിലുള്ള ‘മൊസ് പിങ്ക്’ (Moss Pink) അല്ലെങ്കിൽ വൈൽഡ് ഗ്രൗണ്ട് ഫ്ലോക്സ് പൂക്കളുടെ പേരിലാണ് ഈ പൂർണചന്ദ്രൻ അറിയപ്പെടുന്നത്. ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്‍സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ തുടങ്ങിയ പേരുകളും ഇതിനെ വിളിക്കുന്നു.

ഏപ്രിൽ 2-ന് രാവിലെ 7:42-ന് ആണ് ഈ പ്രതിഭാസം. വെറുമൊരു ചന്ദ്രോദയം എന്നതിലുപരി, പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് മടങ്ങുന്ന ആർട്ടെമിസ് II ദൗത്യത്തിന്‍റെ ആവേശവും ഈ ചന്ദ്രപ്രഭയ്ക്കൊപ്പമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Related posts

Leave a Comment