പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ആദ്യരാത്രിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ! ഇതിന് വഴിയൊരുക്കിയത് ശ്രുതിയും പൂര്‍ണിമയും…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കേസില്‍ എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റില്‍ ആയത്.

പെണ്‍കുട്ടിയുമായി മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് അജിന്‍സാം സൗഹൃദം സ്ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നു.

കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കളാണ്. കഴിഞ്ഞ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു.

ഇവിടെവെച്ച് പീഡനത്തിനിരയാക്കി. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങുകയായിരുന്നു.

അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ പാറശാല പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

സമൂഹ മാധ്യമങ്ങളില്‍ കൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത് തൊഴിലാക്കിയവരാണ് ഇവര്‍.

പ്രതികളെ റിമാന്‍ഡ് ചെയ്തു. കാമുകനായ അജിന്‍സാം ഇന്‍സ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് ബന്ധം തുടര്‍ന്നു വന്നു.

പ്രണയം മൂത്തതോടെ തിരുവനന്തപുരം തമ്മില്‍ ഒരുമിച്ച് ജീവിക്കാനും. അതിന്റെ മുന്നോടി ആയാണ് തമ്മില്‍ കാണാന്‍ പെണ്‍കുട്ടിയും കാമുകനും തീരുമാനിച്ചത്.

പറഞ്ഞുറപ്പിച്ച പ്രകാരം കാമുകനായ അജിന്‍സാം നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയില്‍ പാറശ്ശാലയില്‍ എത്തുക ആയിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ട് കുട്ടിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തി മുറി എടുക്കുകയായിരുന്നു.

ഇന്ന് തങ്ങളുടെ ആദ്യ രാത്രിയാണെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സംഘം ഹോട്ടലില്‍ മുറി എടുത്ത് പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചത്.

ഇതിനായി പെണ്‍കുട്ടിയെ മാനസികമായി സ്വാധീനിക്കാന്‍ മുന്നില്‍ നിന്നത് ഈ സംഘത്തിലെ യുവതികളായ പൂര്‍ണിമയും ശ്രുതിയും ആയിരുന്നു.

രാത്രിയില്‍ ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയുമായി കാമുകന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിറ്റേന്ന് പകലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.

അടുത്ത ദിവസം രാത്രി കാമുകനും സംഘവും പെണ്‍കുട്ടിയെ തിരികെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് അടുത്തദിവസം മുതല്‍ അജിന്‍ സാമിനെ ഫോണില്‍ കിട്ടാതായതോടെയാണ് പെണ്‍കുട്ടിയ്ക്ക് ചതി മനസ്സിലായത്.

തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം വീട്ടില്‍ അറിയിച്ചു. വീട്ടുകാര്‍ പെണ്‍കുട്ടിയെയും കൂട്ടിയെത്തി പാറശ്ശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts

Leave a Comment