ഭര്‍ത്താവിനെതിരേ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ വളയ്ക്കാന്‍ എസ്എച്ച്ഒ ശ്രമിച്ചതായി പരാതി ! ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപദേശവും…

കുടുംബവഴക്കിനെത്തുടര്‍ന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ തന്നോട് ഇന്‍സ്‌പെക്ടര്‍ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് യുവതി.

കുറത്തികാട് പോലീസ് ഇന്‍സെപ്കടര്‍ക്കെതിരേയാണ് ഗുരുതര ആരോപണവുമായി ചുനക്കര കോമല്ലൂര്‍ അജേഷ്ഭവനത്തില്‍ മിനി രംഗത്തു വന്നത്.

ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച സംഭവത്തില്‍ ആറിന് കുറത്തികാട് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇതേക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…എസ്.എച്ച്.ഒ ആവശ്യപ്പെട്ടതു പ്രകാരം, എട്ടിന് ഉച്ചയ്ക്ക് മകളുമൊത്ത് താന്‍ സ്റ്റേഷനിലെത്തി.

എതിര്‍കക്ഷിയായ ഭര്‍ത്താവിനെ വിളിപ്പിക്കാതെ മുറിയില്‍വച്ച് പരാതി കേട്ടശേഷം മെറൂണ്‍ കളറിലുള്ള ചുരിദാര്‍ നല്ലതുപോലെ ചേരുമെന്ന് ശൃംഗാരഭാവത്തില്‍ സംസാരിച്ചെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും വാടകവീട് എടുത്ത് തരാമെന്നും തന്റെ എല്ലാ കാര്യങ്ങളും നടത്താമെന്നും എസ്.എച്ച്.ഒ പറഞ്ഞെന്നുമാണ് മിനി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

എസ്.എച്ച്.ഒയ്ക്ക് എതിരേ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Related posts

Leave a Comment