സ്വപ്‌ന രേവതിയെങ്കില്‍ പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള ! സ്വരാജ് ആണ് നിശ്ചല്‍;ചുട്ടമറുപടിയുമായി രാഹുല്‍…

‘കിലുക്കം’ സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇന്ന് കേരള രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോരാട്ടത്തിലെ വിഷയം.

കിലുക്കം സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിനെന്നും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് പറഞ്ഞിരുന്നു.

അങ്ങനെയെങ്കില്‍ തിലകന്റെ കഥാപാത്രമായ ജസ്റ്റിസ് പിള്ളയാണ് പിണറായി വിജയനെന്ന് സ്വരാജിന് മറുപടിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെത്തന്നെയാണ് രാഹുലിന്റെ മറുപടി.’വി.ഡി സതീശന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന്‍ കഥാപാത്രം. നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ”തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും.’ രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

രാഹുലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം…

രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന കിലുക്കം സിനിമയിലെ മോഹന്‍ലാല്‍ ആണ് പ്രതിപക്ഷ നേതാവ് എന്ന് സ്വരാജ് പറയുന്നത് കേട്ടു.

ശ്രീ. വി.ഡി സതീശന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന്‍ കഥാപാത്രം.

തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളര്‍ത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ ‘മീശ’ എടുത്ത് കളയുന്നത് വരെ നമ്മള്‍ കണ്ടു.

എന്തായാലും കിലുക്കത്തിലെ നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ”തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും…..

നോക്കിനില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും ഇന്നലെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാമായിരുന്ന കോണ്‍ഗ്രസിനെ ഇന്ന് ഭൂതകണ്ണാടി ഉപയോഗിച്ച് നോക്കിയാലേ കാണാനാകൂ എന്നും സ്വരാജ് ആരോപിച്ചു.

വസ്തുതാപരമായ ഒരു ആരോപണവും ഉയര്‍ത്താന്‍ യുഡിഎഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നുമായിരുന്നു സ്വരാജ് പറഞ്ഞത്.

Related posts

Leave a Comment