515 രൂപയുടെ വലിയ ഇളവ്..! കുടിശിഖ തുകയായ 3, 97, 731 ൽ 515 കുറച്ചതിന്‍റെ ബാക്കി അടച്ചാൽ മതി; നവകേരള സദസിൽ ഇളവിനെ ട്രോളി രാഹുലും ബൽറാമും…

തിരുവനന്തപുരം: നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടി നവകേരള സദസിൽ എത്തിയ ആൾക്ക് കുറച്ചു നൽകിയത് 51 5 രൂപയെന്ന ആക്ഷേപവുമായി പ്രതിപക്ഷം. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്. ജില്ലാ സഹകരണസംഘം ജനറൽ ജോയിന്‍റ് റജിസ്ട്രാറാണ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി,ബൽറാം എന്നിവർ സമൂഹമാധ്യമത്തിലൂടെ പരിഹാസവുമായി രംഗത്തെത്തി. ഇളവു ലഭിച്ച പൈസയ്‌ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പരാവധി ഇളവ് നൽകിയെന്നും സന്തോഷമായില്ലേ എന്നും ചോദിച്ചാണ് ബൽറാമിന്‍റെ പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്… മുഖ്യമന്ത്രിയുടെ ആഡംബര സദസിൽ…

Read More

സ്വപ്‌ന രേവതിയെങ്കില്‍ പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള ! സ്വരാജ് ആണ് നിശ്ചല്‍;ചുട്ടമറുപടിയുമായി രാഹുല്‍…

‘കിലുക്കം’ സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇന്ന് കേരള രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോരാട്ടത്തിലെ വിഷയം. കിലുക്കം സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിനെന്നും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തിലകന്റെ കഥാപാത്രമായ ജസ്റ്റിസ് പിള്ളയാണ് പിണറായി വിജയനെന്ന് സ്വരാജിന് മറുപടിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെത്തന്നെയാണ് രാഹുലിന്റെ മറുപടി.’വി.ഡി സതീശന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന്‍ കഥാപാത്രം. നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ”തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ ,…

Read More