ഇഷ്ടപ്പെട്ട കണ്ണടയ്ക്ക് വില ഒരു ലക്ഷം, ഇഷ്ടമായില്ലെന്ന് കള്ളം പറഞ്ഞ് അത് തിരികെവച്ച് അമ്മ; സർപ്രൈസ് ആയി അത് ഗിഫ്റ്റ് ചെയ്ത് മകൻ

വേദിക് ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടറും ട്രേഡറുമായ സാഹിൽ രാജ് കുമാർ തന്‍റെ അമ്മയുമൊത്തുള്ള രസകരവും വൈകാരികവുമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. തന്‍റെ അമ്മ മഹാ പിശുക്കിയാണ്, പിശുക്കി എന്നുവച്ചാൽ നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. അനാവശ്യമായി ഒരു കാര്യത്തിനും കാശ് ചിലവാക്കില്ല അതിനാലാണ് അമ്മ പിശുക്കി എന്ന് സഹൻ കളിയാക്കുന്നത്.

കഴിഞ്ഞ ദിവസം അമ്മ ഒരു കണ്ണട വാങ്ങാൻ പോയിരുന്നു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട കണ്ണട കണഅടതും ഉടൻതന്ന മകനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു കൊടുത്തു. എന്നാൽ വില കണ്ടതോടെ അമ്മ ആ കണ്ണട വേണ്ട എന്ന് തീരുമനിച്ചു. എന്നാൽ ഇതറിഞ്ഞ സഹൽ അതിന് ഇപ്പോൾ ലോകത്ത് എന്തിനേക്കാളും വില ആയാലും അത് തന്‍റെ അമ്മയ്ക്ക് വാങ്ങിക്കൊടുക്കുമെന്ന് അതോടെ ‍ഉറപ്പിച്ചു. 1,200 ഡോളർ (ഏകദേശം 1.1 ലക്ഷം രൂപ) ആയിരുന്നു അതിന്‍റെ വില.

തനിക്കിപ്പോൾ അമ്മയ്ക്ക് ആ കണ്ണട വാങ്ങിക്കൊടുക്കുന്നതിന് ആസ്തിയുണ്ട്. അതുകൊണ്ട് വാങ്ങും എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കണ്ണട വാങ്ങിക്കൊടുത്തു.

എന്നാൽ ക‍ണ്ണട കൊടുത്തപ്പോഴാണ് യഥാർഥ ട്വിസ്റ്റ്. ഇത് വാങ്ങാനുള്ള പണം എങ്ങനെ കിട്ടിയെന്നായിരുന്നു അമ്മയ്ക്ക് അതിശയം. തന്‍റെ മകൻ ഇതിനോടകം തന്നെ ആ പരിധിക്കപ്പുറം സമ്പാദിക്കുന്നുണ്ടെന്ന് ആ അമ്മ സത്യത്തിൽ അറിഞ്ഞിരുന്നില്ല. താൻ അതിലും വലിയ തുക പ്രതിമാസം സമ്പാദിക്കുന്നുണ്ടെന്ന് അമ്മയെ വിശ്വസിപ്പിക്കാൻ സാഹിലിന് പിന്നീട് 30 മിനിറ്റോളം അമ്മയോട് സംസാരിക്കേണ്ടി വന്നു. ഒടുവിൽ മകന്‍റെ വളർച്ച മനസിലാക്കിയ അമ്മ സന്തോഷത്തോടെ ആ സമ്മാനം സ്വീകരിക്കാൻ തയാറായി.

Related posts

Leave a Comment