“മതിലിനു പകരം വല്ല പൂത്തിരിയും കത്തിച്ചാൽ പോരാരുന്നോ’: സിപിഎമ്മിനെ പരിഹസിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറന്പിൽ എംഎൽഎ.നിങ്ങൾ എത്ര മതിൽ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കുമോ‍? ദീപചേച്ചിയും മീരചേച്ചിയും ഇതൊക്കെ കാണുന്നുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മതിൽ കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നുവെന്നും ഷാഫി പരിഹസിച്ചു.

Related posts