പത്തുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു ! യുവതിയ്ക്ക് 30 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത(മഞ്ജു-36)യെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതിയാണ് യുവതിയെ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. പല തവണ പീഡനത്തിന് ഇരയാക്കിയതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ…

Read More

വയനാട്ടില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…

കണിയാമ്പറ്റയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിലായിരുന്നു. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉന്നത…

Read More

പീഡനക്കേസില്‍ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയെയും പിരിച്ചുവിടും ! ജയസനിലിന് ഉടന്‍ നോട്ടീസ് നല്‍കും…

പീഡനക്കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പേരിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരു സി.ഐയെക്കൂടി പിരിച്ചുവിടാനുള്ള ഒരുക്കങ്ങളുമായി പോലീസ്. സി.ഐ. ജയസനിലിലാണ് ഇത്തവണ നറുക്കു വീണിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സുനുവിനെ പോലെ തന്നെ പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്നു ജയസനില്‍. 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയസനില്‍ അറസ്റ്റ് ചെയ്ത യുവാവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് യുവാവിനെ ജയസനില്‍ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 17കാരിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണചുമതല ഉണ്ടായിരുന്നത് ജയസനിലിന് ആയിരുന്നു. കേസിലെ പ്രതിയായിരുന്ന യുവാവ് ഗള്‍ഫിലായിരുന്നു. തുടര്‍ന്ന് കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. ക്വാര്‍ട്ടേഴ്സില്‍ തന്നെ കാണാനെത്തിയ പ്രതിയോട് തന്റെ ചില താല്‍പര്യങ്ങള്‍ പരിഗണിച്ചാല്‍ കേസില്‍…

Read More

പന്തല്‍പണിക്കിടെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘സുനീഷ്’ അറസ്റ്റില്‍

പന്തല്‍ പണിക്കിടയില്‍ പതിനൊന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പയ്യന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലില്‍ (കെ.സുനീഷ് (33) ആണ് അറസ്റ്റിലായത്. ഈ മാസം 22നായിരുന്നു സംഭവം. പീഡനത്തിനിരയായ വിവരം കുട്ടി വീട്ടില്‍ ചെന്നു മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സുനീഷിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Read More