ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ചുട്ടുപഴുത്ത തീക്കനലിലൂടെ നഗ്നപാദനായി നടന്ന് ബംഗ്ലാദേശ് താരം; ഇതിനു പിന്നിലെ കാര്യം

വരാന്‍ പോകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യയടക്കമുള്ള ടീമുകളെല്ലാം. അതിനിടെ ശ്രദ്ധേയമാകുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം ഷെയ്ഖിന്റെ വ്യത്യസ്ഥമായ പരിശീലനം. മനോധൈര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി താരം തീ കനലില്‍ നടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ടെസ്റ്റും നാല് ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും ബംഗ്ലാദേശിനായി കളിച്ച താരമാണ് മുഹമ്മദ് നയിം. ഏഷ്യാ കപ്പിനു മുന്നേടിയായാണ് താരത്തിന്റെ മൈന്‍ഡ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിന്റെ ഭാഗമായി താരം ചുട്ടു പൊള്ളുന്ന തീ കനലിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. മൈന്‍ഡ് ട്രെയിനറുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പരീക്ഷണം. ദീര്‍ഘ ശ്വാസമെടുത്ത് താരം കനലിലൂടെ അനായാസം നടക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ബക്കറ്റില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍. പാകിസ്ഥാനും ശ്രീലങ്കയുമാണ് വേദികള്‍. ഷാക്കിബ് അല്‍…

Read More

അഫ്ഗാന്‍ കല്‍ക്കരി ചുളുവില്‍ അടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി പാക്കിസ്ഥാന്‍ ! മണിക്കൂറുകള്‍ക്കുള്ളില്‍ വില ഇരട്ടിയാക്കി താലിബാന്‍…

ലോകത്തെ ഏറ്റവും ഗതികെട്ട രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. കടക്കെണിയിലും, ഊര്‍ജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാന്റെ ഒരു നീക്കത്തിനു കൂടി ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കന്‍ കല്‍ക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് രൂപയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാന്‍ തടയിട്ടത്. ടണ്ണിന് 90 ഡോളറില്‍ നിന്ന് 200 രൂപയാക്കി വില ഉയര്‍ത്തിയാണ് പാക് മോഹത്തെ താലിബാന്‍ വെട്ടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് താലിബാന്‍ വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ പാകിസ്ഥാനില്‍ വൈദ്യുതി വിതരണം നടത്താനുള്ള സര്‍ക്കാരിന്റെ മോഹങ്ങളാണ് ഇതോടെ ഇരുട്ടിലായത്. വില ഉയര്‍ത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവര്‍ഷം 2.2 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സര്‍ക്കാരിന്റെ…

Read More