അപൂര്‍വ സഹോദരങ്ങള്‍ ! ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ;സന്തോഷത്താല്‍ കണ്ണു നിറഞ്ഞ് പിതാവ്

ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്നുതന്നെ വിളിക്കണം. ഈ സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ്‌സി എക്‌സാം എന്ന കടമ്പ കടന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്. അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.…

Read More

ആകെയുള്ളത് സ്മാര്‍ട്ട് ഫോണ്‍ മാത്രം ! ഒരു കോച്ചിംഗിനും പോകാതെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് നേടി ക്രെയിന്‍ ഓപ്പറേറ്ററുടെ മകള്‍…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീരോചിത വിജയം നേടിയ നിരവധി ആളുകളുടെ ജീവിതകഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസല്‍റ്റ് വന്നതിനു ശേഷവും അത്തരത്തിലുള്ള ചില അസാധാരണ കഥകള്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിംഗിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യ ശ്രമത്തില്‍ തന്നെ. പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നത്തെ എത്തിപ്പിടിച്ചത്. ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്സുകളില്‍ ഒന്നും ചേര്‍ന്നിരുന്നില്ലെന്നും ദിവ്യ…

Read More

22-ാം വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടിയത് 10-ാം റാങ്ക് ! ബിഹാറിലെ ഗ്രാമീണന്‍ സത്യം ഗാന്ധിയുടെ സിവില്‍ സര്‍വീസ് വിജയം ഏവര്‍ക്കും പ്രചോദനം…

ബാലികേറാമലയെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്ന സിവില്‍ സര്‍വീസ് കഠിനാധ്വാനത്തിലൂടെ കൈപ്പിടിയിലൊതുക്കിയ നിരവധി ആളുകളുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് റിസല്‍റ്റ് വന്നപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സത്യം ഗാന്ധി അത്തരത്തിലൊരാളായിരുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ 22കാരന് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കരസ്ഥമാക്കാനായത് 10-ാം റാങ്ക്. ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധി കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ഇടുങ്ങിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്. ഒരു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം…

Read More

പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ്; ജോലി ചെയ്തത് ഫയര്‍മാനായി; ഒടുവില്‍ സിവില്‍ സര്‍വീസ് ട്രെയിനിംഗിനായി മുസ്സൂറിയിലേക്കും; ആശിഷ് ദാസ് എന്ന യുവാവിന്റെ അതിശയിപ്പിക്കുന്ന ജീവിതം ഇങ്ങനെ…

ജീവിതത്തോടു പടപൊരുതി വിജയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് ആശിഷ് ദാസ് എന്ന യുവാവ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷന്‍ ലഭിച്ച ആശിഷ് ഫയര്‍മാന്‍ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിര്‍വഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയര്‍മാനായിരുന്ന ഐഎഎസുകാരന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് സര്‍വീസിലെ അവസാന ദിവസമായ ഇന്നലെ നടത്തിയത്. ഒക്ടോബര്‍ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തില്‍നിന്നുള്ള യാത്രയയപ്പ്. രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പില്‍ രണ്ടു സഹപ്രവര്‍ത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവില്‍ സര്‍വീസിന്റെ ഭാഗമായിട്ടും ഫയര്‍മാന്റെ ചുമതലകളില്‍നിന്നു മാറിനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനാണ് പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക. കഠിന പരിശ്രമത്തിലൂടെയാണ് ആശിഷ്…

Read More

അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…

Read More

‘സൗന്ദര്യം മാത്രമല്ല ബുദ്ധിയുമുണ്ടേ’ ! മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം…

സൗന്ദര്യമത്സരം എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ ധാരണ ശരീര സൗന്ദര്യത്തിന്റെ പ്രദര്‍ശനമെന്നാണ്. എന്നാല്‍ നല്ല ബുദ്ധിയുമുണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ മത്സരത്തില്‍ വിജയിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ സൗന്ദര്യവും ബുദ്ധിയും തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ ഷിയോറണ്‍ എന്ന പെണ്‍കുട്ടി. 2016 മിസ് ഇന്ത്യാ മത്സരത്തില്‍ മിസ് ഇന്ത്യാ ഫൈനലിസ്റ്റായിരുന്നു ഐശ്വര്യ. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ 93-ാം റാങ്കും നേടിയിരിക്കുകയാണ് ഐശ്വര്യ. ആദ്യ ശ്രമത്തില്‍ തന്നെയാണ് ഐശ്വര്യ സിവില്‍ സര്‍വീസ് പാസായത്. സോഷ്യല്‍ മീഡിയയും ഫോണിലുമൊന്നും സമയം ചിലവഴിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫാഷന്‍ മേഖലയില്‍ തിളങ്ങുമ്പോഴും ചെറുപ്പകാലം മുതല്‍ ഐശ്വര്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. ‘ ബ്യൂട്ടി വിത്ത് ബ്രെയിന്‍ ‘ എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഐശ്വര്യയെ എല്ലാവരും അഭിനന്ദിക്കുന്നത്. നടി ഐശ്വര്യാറായോടുള്ള ആരാധന…

Read More

ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി; ഉത്തര്‍പ്രദേശില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് സിവില്‍ സര്‍വീസില്‍ 42-ാം റാങ്കുമായി; പരീക്ഷ എഴുതിയതു പോലും അച്ഛന്‍ അറിഞ്ഞില്ല

ഇതൊക്കെയാണ് സര്‍പ്രൈസ്, അല്ലെങ്കില്‍ ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്നു വിളിക്കേണ്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കുറി വീട്ടിലെത്തിയ വെറ്റിനറി ഡോക്ടര്‍ അനു അച്ഛന് കൊടുത്തത് ഒരു ഒന്നന്നര സര്‍പ്രൈസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42-ാം റാങ്ക്. മകള്‍ ഐഎഎസ് പരീക്ഷ എഴുതിയതു പോലും അറിഞ്ഞില്ലായിരുന്ന അച്ഛന് കേട്ടമാത്രയില്‍ ഇത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമ്മയില്ലാതെ വളര്‍ന്ന കുട്ടി തന്റെ സ്വപ്‌നം രഹസ്യമായി സാക്ഷാത്കരിച്ചപ്പോള്‍ ആ അച്ഛന്റെ ജന്മം സഫലമായി.  ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം…

Read More

എല്ലു പൊടിയുന്ന രോഗത്തെയും ചേരിയിലെ ദുരിത ജീവിതത്തെയും അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിളങ്ങുന്ന വിജയം; ആദ്യശ്രമത്തില്‍ തന്നെ 420-ാം റാങ്കില്‍ എത്തിയ ഉമ്മുലിന്റെ സംഭവബഹുലമായ ജീവിതം ഇങ്ങനെ

എല്ലുകള്‍ അതിവേഗം ഒടിയുന്ന രോഗം ബാധിച്ച പെണ്‍കുട്ടി, പിതാവ് തെരുവില്‍ കച്ചവടം നടത്തുന്ന ആള്‍, ജീവിതമാകട്ടെ ചേരിയിലും. പലവിധ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്തു കാര്യമെന്ന ചിന്തയിലാണ് മാതാപിതാക്കാള്‍ ഉമ്മുലിനോട് എട്ടാം ക്ലാസില്‍ വച്ച് പഠിപ്പു നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പഠനം നിര്‍ത്താന്‍ ആ പെണ്‍കുട്ടിയ്ക്കാവുമായിരുന്നില്ല. ഇന്ന് അവള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 420-ാം റാങ്കുകാരിയാണ്. ആദ്യ ശ്രമത്തിലാണ് ഈ നേട്ടമെന്നതും ഉമ്മുല്‍ ഖേര്‍ എന്ന മിടുക്കിയുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. 28 വയസ്സിനിടെ പതിനാറ് ഒടിവുകളാണ് ഇവളുടെ ശരീരത്തിന് നേരിടേണ്ടി വന്നത്. എട്ട് ശസ്ത്രക്രിയകളും. രാജസ്ഥാന്‍ സ്വദേശിനിയായ ഉമ്മുലിന്റെ ജീവിതം ഒരു പാഠമാണ്. തീര്‍ച്ചയായും മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം.അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഉമ്മുലും കുടുംബവും രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. വസ്ത്രങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരനായിരുന്നു ഉമ്മുലിന്റെ അച്ഛന്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍…

Read More