ഭാര്യയും സഹോദരപുത്രനും തമ്മില്‍ അരുതാത്ത ബന്ധം ! എതിര്‍ത്ത യുവാവിന് ദാരുണാന്ത്യം…

ഭാര്യയുടെ അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്ത യുവാവിനെ ഭാര്യയും സഹോദരപുത്രനും ചേര്‍ന്ന് വെടിവെച്ചു കൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന്‍ ജോണി (20) എന്നിവരെ പിടികൂടി. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി. റിതാലി വനമേഖലയില്‍ വച്ച് പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെയാണ് ഇവര്‍ സന്ദീപിനെ വകവരുത്താന്‍ തീരുമാനിച്ചത്. വെടിയുണ്ടകള്‍ ഏറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്തു കണ്ടെത്തിയത്. നാട്ടില്‍ സന്ദീപിന്…

Read More

യുവതിയ്‌ക്കൊപ്പം കാറില്‍ കറങ്ങാനിറങ്ങി ബോളിവുഡ് നിര്‍മാതാവ് ! ഇതറിഞ്ഞ് തടയാനെത്തി ഭാര്യ; പിന്നീട് സംഭവിച്ചത്;വീഡിയോ…

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ സിനിമാ നിര്‍മാതാവ് ശ്രമിച്ചതായി പരാതി. ബോളിവുഡ് നിര്‍മാതാവ് കമല്‍ കുമാര്‍ മിശ്രയ്‌ക്കെതിരേയാണ് ആരോപണം. ഇയാളുടെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കാറില്‍ മറ്റൊരു യുവതിക്കൊപ്പം കമല്‍ കുമാറിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാഹനം ഭാര്യയെ ഇടിച്ചുവീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയുടെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കു പറ്റിയിട്ടുണ്ട്. രണ്ടു കാലിലൂടെയും കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇവരുടെ പരാതിയില്‍ കമല്‍ കുമാര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തിട്ടുണ്ട്. ദേഹാത്തി ഡിസ്‌കോ എന്ന സിനിമയുടെ നിര്‍മാതാവാണ് കമല്‍ കുമാര്‍ മിശ്ര.

Read More