സംഭവദിവസം ഉത്രയുടെ കുഞ്ഞും ആ മുറിയില്‍ ഉണ്ടായിരുന്നുവെന്ന സൂരജിന്‍റെ വാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളി! പ്രതിഭാഗം വാദം 12ന് തുടങ്ങും

കൊല്ലം: ഉത്ര എന്ന യുവതിയെ പാന്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നുവെന്ന കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം വാദം 12ന് തുടങ്ങും.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുമ്പാകെ ബോധിപ്പിച്ച് പ്രോസിക്യൂഷന്‍ ഭാഗം വാദം പൂര്‍ത്തിയാക്കി.

ഉത്രയെ അണലി കടിക്കുന്നതിന് മുമ്പ് പത്ത് തവണ അണലിയെക്കുറിച്ചും മൂര്‍ഖന്‍ കടിക്കുന്നതിന് മുമ്പ് അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും പ്രതി ഉത്രയുടെ ഭർത്താവ് സൂരജ് ഇന്‍റര്‍നെറ്റില്‍ പരതി.

ഉത്രയെ അണലി കടിച്ച അന്ന് രാത്രി 10.30ന് അണലിയെ കുറിച്ച് നെറ്റില്‍ തിരഞ്ഞു. അണലി കടിയേറ്റ് ആശുപത്രിയില്‍ കിടന്നതിന് പിറ്റേദിവസമായ 2020 മാര്‍ച്ച് നാല് മുതല്‍ മൂര്‍ഖനെപ്പറ്റി നെറ്റിൽ തിരഞ്ഞു. മാര്‍ച്ച് 10ന് മൂര്‍ഖന്‍റെ വിഷം എടുക്കുന്ന രീതി സൂരജ് നെറ്റില്‍ നാല് തവണ കണ്ടിരുന്നു.

സൂരജിനെ 2020 മെയ് ഒന്‍പതിന് അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യം ചെയ്തിരുന്നു.

അതിനുശേഷം സൂരജ് തന്‍റെ ഫോണ്‍ ഉപയോഗിക്കാതെ, സുഹൃത്തായ എല്‍ദോസിന്‍റെ ഫോണില്‍ നിന്നും ചാവര്‍കാവ് സുരേഷിനെ വിളിച്ച് ആര് ചോദിച്ചാലും പാമ്പിനെ കൊടുത്തതും വിലകൊടുത്തതും പറയരുതെന്ന് പറഞ്ഞു.

സൂരജ് വിളിച്ചയുടനെ ചാവര്‍കാവ് സുരേഷ് തന്‍റെ സുഹൃത്തായ പ്രേംജിത്തിനെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ഇരുവരുടെയും കോള്‍ റിക്കാര്‍ഡുകളില്‍ നിന്നും, സുരേഷിന്‍റെ മകളുടെ മൊഴില്‍ നിന്നും ഇത് വ്യക്തമാകുന്നു.

സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത പ്ലാസ്റ്റിക് ജാറില്‍ നിന്നും പ്രതിയുടെ വിരലടയാളവും മൂര്‍ഖന്‍ പാമ്പിന്‍റെ ഡിഎന്‍എയും ലഭിച്ചിരുന്നു.

ഈ ജാര്‍ താന്‍ സൂരജിന് കൊടുത്തതാണെന്നും അതില്‍ കാണുന്ന സുഷിരങ്ങള്‍ പാമ്പിന് വായു കിട്ടാന്‍ താന്‍ ഇട്ടതാകയാല്‍ അത് തനിക്ക് തിരിച്ചറിയാമെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.

ഇത് തെളിവ് നിയമത്തിലെ 27ാം വകുപ്പ് പ്രകാരം ശക്തമായ തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

സംഭവദിവസം ഉത്രയുടെ കുഞ്ഞും ആ മുറിയില്‍ ഉണ്ടായിരുന്നുവെന്ന സൂരജിന്‍റെ വാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

കുഞ്ഞ് തങ്ങളുടെകൂടെയായിരുന്നുവെന്ന് സൂരജിന്‍റെ മാതാപിതാക്കള്‍ തന്നെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയിരുന്നു.

ഉത്രയുടെ മരണം കഴിഞ്ഞയുടന്‍ ഉത്രയ്ക്ക് കൊടുത്തുകൊണ്ടിരുന്നതെല്ലാം നല്‍കണമെന്നും കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞതും മുതലുകള്‍ നഷ്ടപ്പെടുത്താതെ ഉത്രയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തെ സാധൂകരിക്കുന്നു.

ഉത്രയുടെ മരണം അസ്വാഭാവികവും പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകമാണെന്നും സൂരജ് ആണ് അത് ചെയ്തതെന്നും ഉത്രയുടെ മുതലുകള്‍ നിലനിര്‍ത്തി ഭിന്നശേഷിയെന്ന കാരണം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 28 സാഹചര്യങ്ങള്‍ കൊണ്ട് അസന്നിഗ്ധമായി തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വാദിച്ചു.

Related posts

Leave a Comment