പിണറായി ഉമ്മൻചിറയിൽ ആ‍യുധങ്ങളുടെ ശേഖരം; രഹസ്യവിവരം ശരിയായിരുന്നുവെന്ന് പിണറായി പോലീസ്

കൂത്തുപറമ്പ്: പിണറായി ഉമ്മൻചിറയിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. എട്ട് വാളുകൾ, ഒരു കഠാര, ഒരു മഴു എന്നിവയാണ് കണ്ടെത്തിയത്.

ഉമ്മൻ ചിറ കുഞ്ഞിപ്പള്ളിക്കു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തേങ്ങാക്കൂടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാത്രി 11.20ഓടെയാണ് സംഭവം.

രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ പിണറായി എസ്ഐ ബാലകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ എ.അശോകൻ, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ആയുധങ്ങൾ കണ്ടെടുത്തത്.

ഇവ സ്റ്റേഷനിലേക്ക് മാറ്റി. ഈ അടുത്ത കാലത്ത് നിർമിച്ചവയാണ് ആയുധങ്ങളെന്ന് പോലീസ് പറഞ്ഞു. പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

Leave a Comment