ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്! നമിത പ്രമോദ്

ഫെമിനിസം എന്നതിന്‍റെ അർഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടത്. -നമിത പ്രമോദ്

Read More

ബോളിവുഡിലെ പരസ്യമായ രഹസ്യം! ഒരു മുറിയിൽ പൂട്ടിയിട്ടിട്ടും പിണക്കം മാറാതെ…

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ശ്രീദേവിയും ജയപ്രദയും. ഒരേകാലഘട്ടത്തിലായിരുന്നു ഇരുവരും സിനിമയിൽ തിളങ്ങി നിന്നത് . ഇന്ത്യൻ സിനിമയുടെ താരറാണിമാരായിരുന്നുവെങ്കിലും ഇരുവരും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇവർ തമ്മിലുളള പിണക്കം അന്ന് ബോളിവുഡിൽ പരസ്യമായ രഹസ്യമായിരുന്നു. ആ പിണക്കം വളരെക്കാലം നീണ്ടു നിൽക്കുകയും ചെയ്തിരുന്നു. ജയപ്രദയുടെ പിറന്നാളിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം സിനിമ കോളങ്ങളിൽ വൈറലായത് ശ്രീദേവിയുമായുള്ള പിണക്കത്തെക്കുറിച്ചാണ്. സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ നടിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. എഴുപതുകളിലാണ് ഇരുവരും ബോളിവുഡിൽ എത്തുന്നത്. ഇവരുടെ സിനിമകളെല്ലാം വൻ വിജയമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവർ തമ്മിൽ. അന്ന് ഇവരുടെ മത്സരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശ്രീദേവിയു ജയപ്രദയും. ഇവരുടെ പിണക്കത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു. ബോളിവുഡിൽ തുല്യപ്രധാന്യമായിരുന്നു ഇരുവർക്കതും ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി…

Read More

മൂന്നും നാലും കല്യാണം കഴിഞ്ഞു, ഓരോ തവണയും വേറെ വേറെ ആളുകള്‍! അനിരുദ്ധുമായുള്ള തന്‍റെ വിവാഹ വാർത്തയെ കുറിച്ചുള്ള പ്രതികരണവുമായി കീർത്തി

യുവനടിമാരുടെ വിവാഹം അവർ പോലും അറിയാതെ നടത്താറാറുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്തരത്തിൽ പലപ്പോഴായി സോഷ്യൽ മീഡിയ കല്യാണം നടത്തിയ താരമാണ് നടി കീർത്തി സുരേഷ്. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയ കീർത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായകൻ അനിരുദ്ധുമായിട്ടാണ്. കീർത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാർത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. എന്നാൽ പിന്നാലെ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. കീർത്തിയുടെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ തന്നെ വാർത്ത നിരസിച്ച് രംഗത്തെത്തി. രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ അനിരുദ്ധുമായുള്ള തന്‍റെ വിവാഹ വാർത്തയെ കുറിച്ച് കീർത്തി തന്നെ പ്രതികരിക്കുകയാണ്. പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീർത്തി മനസ് തുറന്നത്. എന്‍റെ വിവാഹവാർത്തകൾ വ്യാജമാണ്. എന്‍റെ വിവാഹത്തെ കുറിച്ചുള്ള…

Read More

ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തി! എൻഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് വി. മുരളീധരൻ

കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും. കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന പാർട്ടികളോടുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Read More

കൈപ്പത്തിക്ക് കുത്തിയാൽ താമര! കൽപ്പറ്റയിലെ ബൂത്തിൽ വോട്ടിംഗ് നിർത്തി; സംഭവം കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തില്‍

കൽപ്പറ്റ: കൈപ്പത്തി ചിഹ്നത്തിൽ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേർ വോട്ട് കൈപ്പത്തിക്കു ചെയ്തതിൽ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.

Read More

‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’… മമ്മൂട്ടി വോട്ട് ചെയ്യാനെത്തി; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ബിജെപി; കാരണം ഇങ്ങനെ…

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പമെത്തി താരം വോട്ട് രേഖപ്പെടുത്തിയത്. ഇതിനിടെ, മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്‌തത്. ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്നും ഇവർ ചോദിച്ചു.

Read More

നിങ്ങൾ ‘മരിച്ചതാണ്’! പോളിംഗ് ബൂത്തിൽ വയോധികന് ദുരനുഭവം; ഒടുവില്‍ ബൂത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

തൃശൂർ: ചേലക്കര എസ്എംടി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ ഉദ്യോഗസ്ഥർ പറഞ്ഞതു കേട്ട് ഞെട്ടി. നിങ്ങൾ മരിച്ചയാളാണെന്നാണ് റിപ്പോർട്ടുള്ളതെന്നും ഇതിനാൽ വോട്ടു ചെയ്യാൻ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അബ്ദുള്‍ ബുഹാരി എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് അദ്ദേഹം ബൂത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.

Read More

മനസിൽ വിചാരിച്ചാൽ മതി, വണ്ണം കുറയും! തലക്കെട്ട് വായിച്ചിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി തമാശയല്ല; ആ തന്ത്രം ഡോക്ടർ പറയുന്നു …

തലക്കെട്ട് വായിച്ചിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി തമാശയല്ല. വ്യായാമമോ സർജറിയോ നടത്താതെ മനസിനെ ചില പ്രത്യേക രീതിയിൽ പാകപ്പെടുത്തുന്നതിലൂടെ വണ്ണം കുറയ്ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ടെലവിഷൻ അവതാരകനും ഹിപ്നോട്ടിസ്റ്റുമായ പോൾ മക്കെന. മെലിഞ്ഞ് സ്ലിംഗ് ആകാൻ ആഗ്രഹിക്കുന്നവരെ അങ്ങനെയാക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. വെറുതെ പറയുക മാത്രമല്ല ഇദ്ദേഹത്തിന്‍റെ പദ്ധതിയിൽ പങ്കെടുത്തു വണ്ണം കുറച്ചവരുടെ സാക്ഷ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പലരും വണ്ണം കുറയ്ക്കാൻ പല ഭക്ഷണങ്ങളും ഒഴിവാക്കിയും വിവിധ ഡയറ്റുകൾ പരീക്ഷിച്ചും കഠിന വ്യായാമം ചെയ്തുമൊക്കെയാണ് സ്ലിം ആകുന്നത്. എന്നാൽ, പോൾ മക്കെന പറയുന്നതു ലളിതമായ മാനസിക തന്ത്രങ്ങളിലൂടെ ഭക്ഷണവുമായുള്ള ബന്ധത്തെ മാറ്റാമെന്നും ആരോഗ്യത്തെ വീണ്ടെടുക്കാമെന്നുമാണ്. ഈ മാർഗംവഴി ലജ്ജയോ കുറ്റബോധമോ തോന്നാതെ സന്തോഷത്തോടെയിരിക്കാൻ കഴിയുമെന്നും ആത്മവിശ്വാസമുള്ളവരാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 82 കിലോ കുറച്ചു! പോൾ മക്കെനയുടെ ഈ തന്ത്രങ്ങൾ പരീക്ഷിച്ചു തന്‍റെ 82 കിലോഗ്രാം ഭാരം കുറഞ്ഞതായി ഒരു…

Read More

നിപ ഉറങ്ങുകയാണ്! പ്രതിരോധം പ്രധാനം; ആശുപത്രിയിലും വേണം കരുതൽ രോഗം സ്ഥിരീകരിക്കുന്നത് ഇങ്ങനെ…

എന്താണ് നിപ? പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്. സാധാരണയായി മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കാണ് നിപ പകരുന്നത്. പന്നികളോ വവ്വാലുകളോ ആകാം പ്രധാന വൈറസ് വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ ഇതു മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുമുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. മനുഷ്യശരീരത്തിലേക്ക് ഈ വൈറസ് പ്രവേശിച്ചാൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. വൈറസ് ബാധയുള്ളവരുമായി അടുത്തിടപഴകുന്നവർക്കും ഇവരെ പരിചരിക്കുന്നവർക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ രോഗിയുമായി അടുത്തിടപഴകുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. രോഗം ബാധിക്കുന്നവരിൽ മരണനിരക്കും കൂടുതൽ ആയതിനാൽ അപകടകാരിയായ രോഗങ്ങളുടെ നിരയിലാണ് നിപ്പയ്ക്ക് ഇടം. രോഗം ബാധിക്കുന്നവരിൽ 75 ശതമാനത്തോളം പേർ മരിക്കാൻ സാധ്യതയുണ്ട്. രോഗം എവിടെ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ജാഗ്രത…

Read More

കോട്ടയം ജില്ലയിൽ നാളെ കോവിഡ് മെഗാ വാക്സിനേഷൻ ക്യാന്പുകൾ

കോട്ടയം: ലോക ആരോഗ്യദിനമായ നാളെ ജില്ലയിൽ 24 സ്ഥലങ്ങളിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കും. 45 വയസിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണു പരിപാടി. ഓരോ ക്യാന്പിലും കുറഞ്ഞത് 1000 പേർക്ക് വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. മുൻകൂട്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ആധാർ കാർഡുമായി എത്തി വാക്സിനേഷൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തു വാക്സിൻ സ്വീകരിക്കാമെന്ന് ജില്ലാ കളക്്ടർ എം. അഞ്ജന അറിയിച്ചു. ക്യാന്പുകൾ നടക്കുന്ന സ്ഥലങ്ങൾ. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ബേക്കർ മെമ്മോറിയൽ എൽപി സ്കൂൾ കോട്ടയം, ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയം, കയ്യൂർ ക്രിസ്തുജ്യോതി പബ്ലിക് സ്കൂൾ, കടുത്തുരുത്തി സെന്‍റ് ജോർജ് സ്കൂൾ, പരിപ്പ് എൻഎസ്എസ് കരയോഗം ഹാൾ, പാക്കിൽ സെന്‍റ് തോമസ് പാരിഷ് ഹാൾ, പ്ലാശനാൽ ഗവണ്‍മെന്‍റ് എൽപിഎസ്, മുത്തോലി ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ, മറവന്തുരുത്ത്…

Read More