“ഇനി ഞാൻ ഒഴുകട്ടെ’..! കോട്ടയത്തെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും

  കോട്ടയം: കോട്ടയം നഗരസഭയിലെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും.നാടിന്‍റെ ജലസ്രോതസുകളായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന “ഇനി ഞാൻ ഒഴുകട്ടെ’ കാംപയിന്‍റെ ഭാഗമായി പോഴ വാരിയും തോട്ടിലോട്ട് ചാഞ്ഞു കിടന്ന മരച്ചില്ലകൾ വെട്ടിയൊതുക്കിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി നീക്കിയും പുഴ വീണ്ടതെടുത്തതോടെ നഗര സഭയിലെ 22 തോടുകൾക്കാണ് പുതുജീവൻ ലഭ്യമായത്. നീരൊഴുക്ക് സുഗമമാക്കി വലിയ തോടുകളുടെ ആഴം കൂട്ടി ചെളിയും എക്കലും വാരിയാണ് നവീകരണം പുരോഗമിക്കുന്നത്. കോട്ടയം നഗരസഭ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റ്, ഹരിത കേരളം മിഷൻ, വാർഡ് കൗണ്‍സിലർമാർ, ആരോഗ്യ വിഭാഗം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കോർഡിനേറ്റർമാർ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി അവസാനമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇറങ്ങി ശുചീകരിക്കാൻ കഴിയാത്ത തോടുകളിൽ യന്ത്ര സഹായം വേണ്ടി വന്നു. വള്ളവും ഉപയോഗിച്ചു. തോടിന് ഇരുവശവും ഭംഗി കൂട്ടാൻ പൂക്കളുണ്ടാവുന്ന ചെടികളും ഒൗഷധ…

Read More

ദീർഘ ദൂര സർവീസുമായി കോട്ടയത്ത് നിന്ന് കെഎസ്ആർടിസി  ഓടിത്തുടങ്ങി; എതിർപ്പുമായി ആരോഗ്യവകുപ്പ്

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന കെഎസ്്ആർടി സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്നു പുനരാരംഭിച്ചു.ദീർഘദൂര യാത്രക്കാർക്കു പ്രയോജനപ്പെടുത്തുന്ന രണ്ടു സർവീസാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനു ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് ബസ് പുറപ്പെട്ടു. ഉച്ചയ്ക്കു ഒന്നിനു തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു തിരികെ ബസ് പോരും. രാവിലെ 7.30നായിരുന്നു കോട്ടയത്തു നിന്നു കോഴിക്കോടിനുള്ള ബസ് പുറപ്പെട്ടത്. ഇന്നു തന്നെ വൈകുന്നേരം അഞ്ചിന് കോഴിക്കോടു നിന്നു കോട്ടയത്തേക്കു പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്.ഇതിനിടെ കെഎസ്ആർടിസിയുടെ ഈ നിക്കത്തിനെതിരേ ആരോഗ്യ വകുപ്പ് രംഗത്തു വന്നു. ജനം പുറത്തിറങ്ങുകയോ അനാവശ്യ യാത്രകൾ ചെയ്യുകയോ പാടില്ലെന്ന് സർക്കാർ പറയുന്പോൾ ബസുകൾ ഓടിക്കാൻ തയാറായത് ജനസന്പർത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിനു കാരണമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്. കോവിഡ് വ്യാപനത്തോത് സംസ്ഥാനത്ത് ഇപ്പോഴും 14 ശതമാനത്തിൽനിന്നു…

Read More

വിലക്കിൽ നടപടിയുമായി ബ്ലാസ്റ്റേഴ്സ്

  കൊച്ചി: വിദേശതാരത്തിനു പ്രതിഫലം നല്കുന്നതിൽ വൈകിയതിന്‍റെ പേരിൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ നടപടി എടുത്തെന്നു കേരള ബ്ലാസ്റ്റേഴ്സ്. മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പൊപ്ലാനികിന്‍റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് വന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും സമാനമായ വിലക്കുണ്ട്. വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലെത്താനോ രജിസ്റ്റർ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും സാധിക്കില്ല.പൊപ്ലാനികിന്‍റെ പ്രതിഫല കുടിശിക ബ്ലാസ്റ്റേഴ്സ് കൊടുത്തു തീർത്തിട്ടുണ്ട്. വിലക്ക് ഉടൻ നീങ്ങും.

Read More

താരം തമാറ

പാരീസ്: ഇരുപത്തിമൂന്നുകാരിയായ തമാറ സിദാൻഷെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസിൽ ചരിത്രം കുറിച്ചു. ക്വാർട്ടറിൽ സ്പെയിനിന്‍റെ പൗല ബഡോസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയതോടെയാണ് ഈ സ്ലൊവേനിയക്കാരി ചരിത്രത്തിന്‍റെ ഭാഗമായത്. ഒരു ഗ്രാൻസ്‌ലാം സെമിയിൽ പ്രവേശിക്കുന്ന ആദ്യ സ്ലൊവേനിയൻ വനിത എന്ന റിക്കാർഡാണ് തമാറ കുറിച്ചത്. ലോക 85-ാം നന്പർ താരമായ തമാറ 7-5, 4-6, 8-6ന് ക്വാർട്ടറിൽ വെന്നിക്കൊടി പാറിച്ചു. ഇന്നു നടക്കുന്ന മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ എട്ടാം സീഡായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്ടെക് 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കാരിയെ നേരിടും. നിലവിലെ സിംഗിൾസ് ചാന്പ്യനാണ് ഷ്യാങ്ടെക്. സോഫിയ കെനിനെ അട്ടിമറിച്ചാണ് സക്കാരി അവസാന എട്ടിൽ എത്തിയത്. അമേരിക്കയുടെ കൊക്കൊ ഗഫും ചെക് റിപ്പബ്ലിക്കിന്‍റെ ബാർബറ ക്രെജെസികോവയും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റൊരു വനിതാ ക്വാർട്ടർ.

Read More

സാധനം കൈയിലുണ്ട്..! ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണവും; ഫുഡ് ഡെലിവറി ജീവനക്കാർ അറസ്റ്റിൽ

  ഗോഹട്ടി: ആസാമിൽ മയക്കു മരുന്ന് വില്‍പ്പന നടത്തിയ മൂന്ന് ഫുഡ് ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഗോഹട്ടിയിൽ നിന്നുമാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. സുഭങ്കർ സർക്കാർ, ബ്രോജൻ ദാസ്, ഗായത്രി റോയ് എന്നിവരാണഅ അറസ്റ്റിലായത്. സൗത്ത് സരാനിയ സ്വദേശികളാണ് ഇവർ മൂന്നു പേരും. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷ്യ വിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

 മൂന്നാംനാൾ മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

  കോട്ടയം: മണിമല പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസർ കങ്ങഴ ഇടയപ്പാറ കലാലയത്തിൽ എൻ. പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രകാശ് ആറ്റിൽ ചാടിയത്. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്. ബാഗിൽ നിന്നും കിട്ടിയ ഐഡി കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്നും ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തിൽ നിന്നും ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

Read More

സഹപ്രവർത്തകരെ തിരിച്ചറിയാൻ അജീഷിന് കഴിയുമോ? സഹപ്രവർത്തരുമായി സംസാരിക്കുന്ന അജീഷ്; കണ്ണു നിറയ്ക്കുന്ന വീഡിയോ വൈറൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ അജീഷ് സഹപ്രവർത്തരുമായി വീഡിയോ കോളിലുടെ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്. രാവിലെ പട്രോളിങ്ങിനിടയില്‍ സിഐയും രണ്ട് പോലീസുദ്യോഗസ്ഥരും കോവില്‍ക്കടവ് ടൗണില്‍ എത്തിയതായിരുന്നു. ഒരു യുവാവ് മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട ഇന്‍സ്‌പെക്ടര്‍ പോലീസ് വാഹനം നിര്‍ത്തി ചോദ്യംചെയ്തു. പ്രകോപിതനായ കോവിൽക്കടവ് സ്വദേശി സുലൈമാൻ ഇന്‍സ്‌പെക്ടറെ അസഭ്യം പറഞ്ഞു. അജീഷ് പോളും ഡ്രൈവര്‍ സജുസണ്ണും വാഹനത്തില്‍നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ സമീപത്തുകിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിന്റെ തലയിലിട്ടു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്. അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു.വീഡിയോ കോളിലുടെ തന്‍റെ സഹപ്രവർത്തകരെ കണ്ട അജീഷിന്‍റെ സന്തോഷം…

Read More

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് വസ്തുതകളില്ലെന്ന് എയിംസ് മേധാവി

  ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് വസ്തുതകളില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കുട്ടികളെ ബാധിക്കുമെന്നതിന് അന്താരാഷ്ട്ര തലത്തിൽനിന്നോ ആഭ്യന്തരതലത്തിൽനിന്നോ ഒരു വിവരവും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നത് തെറ്റായ വിവരമാണ്. ഇന്ത്യയിൽ രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 60-70 ശതമാനം പേരിലും രോഗാവസ്ഥയോ പ്രതിരോധശേഷി കുറഞ്ഞവരോ ആണ്. ആരോഗ്യമുള്ള കുട്ടികളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ സാധാരണയായി തരംഗങ്ങൾ ഉണ്ടാകാറുണ്ട്. 1918ലെ സ്പാനിഷ് ഫ്ളൂ. എച്ച്1എൻ1 എന്നിവ ഉദാഹരണങ്ങളാണ്. 1918ലെ രണ്ടാമത്തെ തരംഗമാണ് വലിയ സ്പാനിഷ് ഫ്ളു. അതിനുശേഷം മുന്നാമത്തെ തരംഗം നേരിയ തോതിൽ ഉണ്ടായി. ജനസംഖ്യയുണ്ടാകുന്പോൾ ഒന്നിലധികം തരംഗങ്ങൾ ഉണ്ടാകുന്നു. ജനസംഖ്യയുടെ വലിയൊരു ഭാഗം…

Read More

എംഎസ്‌സി ബിരുദമുള്ള കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച യുവതി ജീവിതപങ്കാളിയെ തേടുന്നു! ഒരു വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു

സോഷ്യൽ മീഡിയയിൽ ഇപ്പോൾ‌ ഒരു വിവാഹ പരസ്യമാണ് ചർച്ച വിഷയം. കോവിഡ് വാക്സിൻ സ്വീകരിച്ച യുവതി വാക്സിൻ സ്വീകരിച്ച യുവാവിനെ ജീവിതപങ്കാളിയായി തേടിക്കൊണ്ടുള്ള പരസ്യമാണ് വൈറലാകുന്നത്. എംഎസ്‌സി ബിരുദമുള്ളയാളാണ് വധു. മാത്രമല്ല കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുമുണ്ട്. കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച 28-30 വയസുള്ള യുവാവിനെയാണ് യുവതി ജീവിത പങ്കാളിയായി തേടുന്നത്. നിരവധി പേരാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. കോവാക്സിൻ സ്വീകരിച്ചത് കുഴപ്പമുണ്ടോയെന്നാണ് ചിലരുടെ ചോദ്യം. ഭാവിയിൽ വിവാഹ പരസ്യങ്ങൾ ഇത്തരത്തിലായിരിക്കുമെന്നാണ് ചിലരുടെ കമന്‍റ്. ശശി തരൂർ എം പി യും ഈ പരസ്യം ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട് . ‘ വാക്സിനേറ്റ് ചെയ്ത വധു വാക്സിനേറ്റ് ചെയ്ത വരനെ തേടുന്നു , ഇത് ഇനി സർവ്വസാധാരണമാകും ‘ ഇത്തരത്തിൽ ഒരു കുറിപ്പും ശശി തരൂർ വിവാഹപരസ്യത്തിന്‍റെ ചിത്രത്തിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.

Read More

ഫേസ്ബുക് പേജ് തന്‍റെ മാത്രം പേജ് ആണ്! മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്‍റെ പേജിൽ വരരുത്… ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല; മുന്നറിയിപ്പുമായി നടി ലക്ഷ്മി

തന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ അനാവശ്യകമന്‍റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി നടി ലക്ഷ്മി പ്രിയ. ഫേസ്ബുക് പേജ് തന്‍റെ മാത്രം പേജ് ആണ്. ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങൾക്ക് ധൈര്യമായി അൺഫോളോ ചെയ്യാം. മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ പേജിൽ വരരുത്. നിയമ നടപടിയുമായി താൻ മുന്നോട്ട് പോകുമെന്നും ഫേസബുക്കിൽ ലക്ഷ്മി പ്രിയ കുറിച്ചു പോസ്റ്റിന്‍റെ പൂർണരൂപം കുറേ നാൾ ആയി ഈ അധിക്ഷേപംകേൾക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്‍റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യo പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും. സഖാവ് പിണറായി വിജയന്‍റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീർക്കേണ്ടതും. ഫേക്ക് id കളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും…

Read More