ദുർഘടകാലത്തിനിടയിലേയ്ക്കു നാളെ പഞ്ഞകർക്കിടകവും കൂടി ; കർക്കടം തീർന്നാൽ ദുർഘടം തീർന്നുവെന്ന പഴമൊഴി ഇത്തവണ എന്താകുമെന്ന് പഴമക്കാർ 

സ്വന്തം ലേഖകൻതൃശൂർ: കോവിഡിന്‍റെ ദുർഘട കാലത്തിനിടയിലേക്ക് നാളെ കർക്കടകപുലരി. പഞ്ഞമാസമെന്ന് വിശേഷിപ്പാക്കാറുള്ള കർക്കിടകം ഇത്തവണ വന്നണയുന്നത് തന്നെ ദുരിതകാലത്തിനിടയിലാണ്. കർക്കടം തീർന്നാൽ ദുർഘടം തീർന്നുവെന്ന പഴമൊഴിയൊക്കെ ഇത്തവണ എന്താകുമെന്ന് പഴമക്കാർ പോലും ചോദിക്കുന്നു. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ദുരിതങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കഴിഞ്ഞ കുറേ മാസങ്ങളായി ആളുകൾ അനുഭവിക്കുകയാണ്. കള്ളകർക്കടകം വന്നെത്തുന്നത് ആ ദുരിതപ്പെയ്ത്തിനിടയിലാണ്. നാലന്പല ദർശനം ഇല്ല കർക്കടകത്തിൽ പതിവുള്ള നാലന്പല ദർശനം ഇത്തവണയുണ്ടാകില്ല. തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ എന്നീ നാലു ക്ഷേത്രങ്ങളിലും കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. നാലന്പല ദർശനം തുടങ്ങുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം അനുവദിക്കില്ല.ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലും ഭക്തരെ അകത്തേക്ക് കടത്തില്ല. ഗോപുരത്തിന് പുറത്തു നിന്ന് തൊഴാൻ അവസരമുണ്ടെങ്കിലും ആൾത്തിരക്ക് കൂടിയാൽ അതും വിലക്കും. പായമ്മൽ ശത്രുഘ്്ന ക്ഷേത്രത്തിലും മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലും ദർശനം നിയന്ത്രിക്കും.ടിപിആർ…

Read More

സങ്കടകരമായ കാര്യം..! ആന്‍റണി പെരുന്പാവൂർ പറയുന്നു…

50 പേരെ വച്ച് ഇന്‍ഡോര്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം തരാതിരുന്നത് സങ്കടകരമായ കാര്യമാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട എല്ലാവരോടും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോട് വരെ അവസ്ഥ വിവരിച്ചു. കൂടാതെ സാംസ്‌കാരിക-ആരോഗ്യ വിഭാഗങ്ങളിലെ മന്ത്രിമാരോട് വരെ പറഞ്ഞുനോക്കി. എന്നാല്‍ ഇതുവരെയും നടക്കാത്ത സാഹചര്യം വന്നതോടെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നത്. -ആന്‍റണി പെരുന്പാവൂർ

Read More

നയൻതാര NO പറഞ്ഞ ഗൾഫ് ട്രിപ്പ് ! വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു; മുകേഷിന്‍റെ വെളിപ്പെടുത്തൽ

മലയാളത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് തമിഴിലേക്ക് ചേക്കേറി ഇപ്പോൾ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നടിയാണ് നയൻതാര. നയൻതാരയുമൊത്തുള്ള അഭിനയ അനുഭവ ഓർമകൾ പങ്കുവച്ച നടനും എം എൽ എയുമായ മുകേഷിന്‍റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു. ഒരു ചാനലിലായിരുന്നു മുകേഷിന്‍റെ വെളിപ്പെടുത്തൽ. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള സംഭവമായിരുന്നു മുകേഷ് വെളിപ്പെടുത്തിയത്. മലയാളത്തിലെ നടീനടന്‍മാര്‍ ചേര്‍ന്ന് ഗള്‍ഫ് ട്രിപ്പിന് പോവാന്‍ തയാറായപ്പോൾ ‍ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. നയന്‍താരയെ വിളിക്കാന്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയത് എന്നെ ആയിരുന്നു. സംഘാടകരുടെ ആവശ്യപ്രകാരം ഞാൻ നയൻതാരയെ വിളിച്ചു. എന്നാല്‍ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാന്‍സേഴ്‌സ് ആണെന്നും തനിക്ക് അത്തരത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതുകൊണ്ട് വരില്ലെന്നുമാണ് നയന്‍താര അന്ന് പറഞ്ഞത്- മുകേഷ് വെളിപ്പെടുത്തി. വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍…

Read More

രാത്രിയില്‍ പോലീസ് ഏമാന്‍മാര്‍ ഫിറ്റ് ! ; “വടിയെടുത്ത്’ മേലധികാരി; വിളിക്കുമ്പോൾ പലർക്കും നാവ് കുഴയുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട് : സന്ധ്യമയങ്ങിയാല്‍ പോലീസ് സ്‌റ്റേഷനില്‍ “ഫിറ്റാകുന്ന’ ഏമാന്‍മാരെ പൊക്കാന്‍ നിര്‍ദേശം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന “കുറ്റസമ്മത’വുമായി രംഗത്തെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ബുധനാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഇതിനകം സേനയില്‍ വൈറലാവുകയും ചെയ്തു. പത്തനംതിട്ടയിലെ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാര്‍ക്കുമാണ് പോലീസ് മേധാവി സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കുലര്‍ “പാട്ടായി മാറി’. ‘ജില്ലയിലെ പല സ്‌റ്റേഷനുകളിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയിപെട്ടിട്ടുള്ളതാണ്. രാത്രികാലങ്ങളില്‍ ചില പോലീസ് സ്‌റ്റേഷനുകളില്‍ ജിഡി ചാര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ച നിലയില്‍ കാണപ്പെടുന്നുണ്ട്. സന്ധ്യാസമയത്തിന് ശേഷം മദ്യപാന ശീലം കൂടിവരുന്നതായും അറിയുന്നു. രാത്രി സമയങ്ങളില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നാവുകുഴഞ്ഞ രീതിയിലുള്ള സംസാരം ഇത്തരം സംശയം ബലപ്പെടുത്തുന്നു. പൊതുജനങ്ങളും ജനപ്രതിനിധികളും ഏത്…

Read More

കൗണ്‍സിലിംഗ് ചെയ്യാനായി ഫോണ്‍വിളിച്ചു ! എന്നാല്‍ പിന്നീട് ഫോണിലേക്ക് വന്നത് അശ്ലീല വീഡിയോകളുടെ പ്രവാഹം; ഞരമ്പന്‍ എഎസ്‌ഐയ്‌ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി വീട്ടമ്മ…

കൗണ്‍സിലിംഗിന്റെ പേരില്‍ എഎസ്‌ഐ വീട്ടമ്മയെ ശല്യം ചെയ്തതായി മുഖ്യമന്ത്രിയ്ക്കു പരാതി.എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിംഗിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

Read More

ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്! അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്; മഞ്ജിമ മോഹൻ പറയുന്നു

ബാലതാരമായി തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികാനിരയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മഞ്ജിമ തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം താന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്താണ് മഞ്ജിമ മോഹന്‍ എത്തിയത്. കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്‍റെ കീഴില്‍ യോഗ പരീശീലിക്കുകയാണ്. ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍…

Read More

തിരക്കഥ പൊളിയുന്നു..! പഴനി കേസിനു പിന്നിൽ ബ്ലാക്ക് മെയിലിംഗ്;  പരാതിക്കാർ പ്രതിസ്ഥാനത്തേക്ക്? ലോഡ്ജ് ഉടമയ്ക്കെത്തിയ ഫോൺ വിളിക്ക് പിന്നിലാര്?

സ്വന്തം ലേഖകൻതലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെറോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ച കേസിൽ പരാതിക്കാർ പ്രതി സ്ഥാനത്തേക്ക്. രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരെ മുൾമുനയിൽ നിർത്തിയ പീഡനക്കേസിന്‍റെ അന്വേഷണം ഇനി പഴനി പോലീസിൽ മാത്രം. തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ട് എഫ്ഐആർ ഉൾപ്പെടെ കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറി. ബ്ലാക്ക് മെയിൽ നടത്തി പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്നാട് പോലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജിൽ ബഹളം വച്ചതിനും ഇവർക്കെതിരെ പഴനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതി പ്രകാരമാണ് തലശേരിയിൽ താമസക്കാരായ തമിഴ് ദമ്പതികൾക്കെതിരെ പഴനി പോലീസ് കേസെടുത്തിട്ടുള്ളത്. “പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും ‘ ആവശ്യപ്പെട്ട്…

Read More

ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല ! തന്റെ പുതിയ കാമുകന്‍ നൈസായി തേച്ചതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ആര്യ…

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. അതിനു ശേഷം തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ ആര്യയുടെ ആ പേര് മാറികിട്ടി. ആര്യവെമ്പാല എന്നും അയല്‍ക്കൂട്ടം എന്നൊക്കെയുള്ള പേരുകള്‍ താരത്തിന് ലഭിച്ചു. അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബര്‍ വിമര്‍ശനങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോണ്‍ വിളിച്ച് മോശം പറഞ്ഞതിനെ തുടര്‍ന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെണ്‍കുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന്…

Read More

വെറുതേ രസത്തിന് ചെയ്തതല്ല, നാടിന്‍റെ നന്മയ്ക്കായ്..! ഒഴുക്കിന് തടസമായി പാലത്തിന്‍റെ തൂണിൽ അടിഞ്ഞുകൂടിയ  മാലിന്യം നീക്കം ചെയ്ത് യുവാക്കള്‍

എടത്വ: പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് യുവാക്കള്‍ മാതൃകയായി. തലവടി ഗവ. ഹൈസ്‌കൂള്‍ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം വാരിമാറ്റിയാണ് യുവാക്കള്‍ മാതൃക കാട്ടിയത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കിഴക്കന്‍ വെള്ളത്തിന്‍റെ വരവില്‍ പമ്പാനദിയുടെ കൈവഴിയായ പ്രധാന തോടിന് കുറുകെയുള്ള പാലത്തിന് താഴെയാണ് പുല്ലും, തടിക്കഷണങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യവും അടിഞ്ഞുകൂടിയത്. അരനൂറ്റാണ്ട് പിന്നിട്ട ഹൈസ്‌കൂള്‍ പാലത്തിന്റെ കാലുകള്‍ അപകടാവസ്ഥയിലാണ്. വെള്ളപ്പൊക്ക സീസണില്‍ പാലത്തിനു താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്താണ് നാട്ടുകാര്‍ പാലത്തെ സംരക്ഷിക്കുന്നത്. ഹയര്‍ സെക്കന്ററി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനവും, സബ് പോസ്റ്റോഫീസ്, അംഗന്‍വാടി, കൃഷി ഓഫീസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും പാലത്തിന്റെ ഇരുകരയിലുമാണ് നില നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്‍റെ നേതൃത്വത്തില്‍ പാലം സംരക്ഷണ സംഘം രൂപീകരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുള്ളത്.…

Read More

ഇനി അവന്‍ ജീവിതത്തില്‍ ഒരിക്കലും കമന്റിടില്ല ! തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് മോശം കമന്റിട്ടവനെ ‘ഇല്ലാതാക്കുന്ന’ മറുപടിയുമായി ഖുശ്ബു…

ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി ഖുശ്ബു. മുംബൈയിലാണ് ജനിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാകാനായിരുന്നു ഖുശ്ബുവിന്റെ നിയോഗം. താരം മലയാളം ഉള്‍പ്പെടെ തമിഴ്,തെലുങ്ക്, ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി പതിറ്റാണ്ടുകളായി നടി നിലകൊള്ളുകയാണ്. 1980-ല്‍ പുറത്തിറങ്ങിയ ദി ബര്‍ണിങ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായാണ് യാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കു ശേഷം തട്ടകം ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറ്റുകയായിരുന്നു. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാള്‍ ഇട്ട…

Read More