ബംഗളൂരിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു; പരീക്ഷ കഴിഞ്ഞു, വീട്ടുകാർ ക്കൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങണം; എല്ലാം റെഡിയാക്കി കൂട്ടുകാരനെ കാണാൻ പോയ മുഹമ്മദ് അപകടത്തിൽ പ്പെടുകയായിരുന്നു

  ബംഗളൂരു: കൊയിലാണ്ടി സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. വൈറ്റ്ഫീൽഡിൽ സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റഷീദ് തങ്ങളുടെ മകൻ മുഹമ്മദ് മബിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ നിംഹാൻസിൽ പ്രവേശിപ്പിച്ചു. ലിംഗരാജപുരം ജ്യോതി ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി‌യായിരുന്നു മുഹമ്മദ്. ബംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു കുടുംബം. മുഹമ്മദിന്‍റെ പരീക്ഷ കഴിഞ്ഞതിനാൽ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കിവച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക്‌ എത്തിക്കും.

Read More

വീട്ടുകാര്‍ ഉപേക്ഷിച്ചുപോയി, ഒരുമാസമായി ഒറ്റയ്ക്കാണ് താമസം! മന്ത്രി ഇടപെട്ടു; ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് സംരക്ഷണം

തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ -വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെ ത്തുടര്‍ന്നു മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശുസംരക്ഷണ യൂണിറ്റ് പോലീസിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

Read More

മുഹമ്മദിന്‍റെ ചികിത്സയ്ക്ക് ലഭിച്ചത് 46.78 കോടി രൂപ ! പണം അയച്ചത് 7,77,000 പേര്‍; ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി സുമനസുകൾ സംഭാവനയായി നൽകിയത് 46.78 കോടി രൂപ. രണ്ട് അക്കൗണ്ടിലെയും മുഹമ്മദിന്‍റെ മാതാപിതാക്കളുടെ കൈവശം പണം നൽകിയവരുടെയും കൂട്ടിയാണ് 46.78 കോടി രൂപ. പതിനെട്ടു കോടി രൂപയായിരുന്നു മുഹമ്മദിന്‍റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്നു മാതാപിതാക്കൾ അറിയിച്ചു. 7,77,000 പേരാണു കുട്ടികളുടെ ചികിത്സയ്ക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ ഏറ്റവും വലിയ തുക. അഫ്രയ്ക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കു ശേഷമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി നൽകുമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാൻ മോദി സർക്കാർ നീക്കമെന്ന് കോൺഗ്രസ്

  ന്യൂഡൽഹി: ലോക്സഭാ അംഗങ്ങളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ്. നിലവില്‍ 545 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. ഇത് ആയിരമാക്കി ഉയര്‍ത്താനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.വിശാല കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോർട്ടുകൾ.

Read More

പ്രതീക്ഷകളുമായി മുന്നോട്ട് തന്നെ;  ഫെൻസിംഗിൽ ഭവാനി ദേവിക്ക് വിജയത്തുടക്കം

ടോക്കിയോ: ഒളിമ്പിക്സ് ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം. ടുണീഷ്യൻ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി തോൽപ്പിച്ചത്. 3-15നാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്‍റെ ജയം. ഫെന്‍സിംഗിൽ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.

Read More

Zaloguj Się Na Zdawkowej Stronie Kasyna

To w istocie w tym miejscu nawet w najwyższym stopniu wymagający gracze znajdą wiele nowoczesnych rozwiązań, które z pewnością staną się cechująca je ulubioną formą zabaw. Z pewnością wszelka osoba powinna starannie zapoznać się z podażą tego internetowego kasyna. Oczywiście wiele jednostek na początku użytkowania może mieć szkopuł z poruszaniem się po witrynie. Jednak Vulkan Vegas logowanie zupełnie nie należy do odwiedzenia najtrudniejszych czynności. Niżej kilka wskazówek, w całej jaki sposób rozpocząć korzystanie z oferowanych za sprawą to kasyno rozgrywek. Niżej kilka wskazówek, w jaki sposób zacząć użytkowanie oferowanych przez…

Read More