സ്ത്രീകൾക്ക് കഴിയും! മയക്കുമരുന്നുമായി ന്യൂജെൻ സുന്ദരികൾ; മയക്കുമരുന്ന് സംഘത്തിന്‍റെ പുതിയ ടാര്‍ജറ്റ് കേട്ട് ഞെട്ടരുത്…

കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ന്യൂജനറേഷന്‍ മയക്കുമരുന്ന് എത്തിക്കാന്‍ സ്ത്രീകളെയും ഉപയോഗപ്പെടുത്തുന്നു. എക്‌സൈസ് വകുപ്പിന്‍റെ പരിശോധനയില്ലാതെ സുഗമമായി മയക്കുമരുന്ന് കൊണ്ടുവരാന്‍ കഴിയുന്നതിനാലാണ് മയക്കുമരുന്നു സംഘം ഈ വഴി സ്വീകരിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്‌സൈസിന്‍റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. പുതു തലമുറയ്ക്കായി എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്‍റെ പുതിയ ടാര്‍ജറ്റ്. അടുത്തകാലത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ന്യൂജനറേഷന്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത് ഭാവി ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിപ്പെടുന്നുവെന്നതിന്‍റെ തെളിവാണ്. യുവാക്കളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുന്നതിനാലാണ് കാമ്പസുകളിലേക്ക് മയക്കുമരുന്ന് മാഫിയ കേന്ദ്രീകരിക്കുന്നത്. നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കഞ്ചാവ് കൊണ്ടുവരാന്‍…

Read More

ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചു ! കുതിരാനിലെ 104 ലൈറ്റുകളും കാമറകളും തവിടുപൊടി; പത്തുലക്ഷം രൂപയുടെ നഷ്ടം…

പിറക് ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു. അതേ സമയം ലൈറ്റുകള്‍…

Read More

കാമുകിയെ 22 തവണ നിറയൊഴിച്ച് കൊലപെടുത്തി യുവാവ്‌! മരണവാർത്ത വീട്ടുകാർ അറിഞ്ഞത് കൂടെയുണ്ടായിരുന്ന വളർത്തു നായ തിരിച്ചെത്തിയതോടെ

ഹൂസ്റ്റണ്‍: വളർത്തു നായയുമായി രാത്രിയിൽ നടക്കാൻ ഇറങ്ങിയ പതിനാറു വയസുള്ള കാമുകിക്കു നേരെ 22 തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി പതിനൊന്നിന് നടത്തിയ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ജനുവരി 17 ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഡയമണ്ട് അൽവാറസ് എന്ന പതിനാറുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫ്രാങ്ക് ഡിലിയോണ്‍ എന്ന പതിനേഴുകാരനാണ് കൃത്യം നടത്തിയത്. ഇയാൾ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഫ്രാങ്ക് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ഡയമണ്ട് മനസിലാക്കി. ഇതിനെ കുറിച്ചു സംസാരിക്കുന്നതിന് ടെക്സ്റ്റ് മെസേജ് അയച്ച് ഫ്രാങ്കിനോട് ഹൂസ്റ്റണ്‍ പാർക്കിൽ എത്താൻ ഡയമണ്ട് ആവശ്യപ്പെട്ടു. പാർക്കിനടുത്തു തന്നെ താമസിച്ചിരുന്ന ഡയമണ്ട് രാത്രി വളർത്തു നായയ്ക്കൊപ്പം പാർക്കിനെ ലക്ഷ്യമാക്കി നടന്നു. അതേസമയം, അവിടെ എത്തിയ ഫ്രാങ്ക് ഡയമണ്ടിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വളർത്തു നായ തിരിച്ചെത്തിയതോടെയാണ് മരണവാർത്ത വീട്ടുകാർ അറിഞ്ഞത്. വെടിവച്ചതിനുശേഷം രക്ഷപ്പെട്ട പ്രതിയെ…

Read More

‘ദാസപ്പോ എന്നെ ശരിക്കും ഒന്ന് നോക്കിക്കേ’..! കോൺഗ്രസിൽനിന്ന് നിങ്ങൾ വേറെ ആരുടെയെങ്കിലും മുഖം കാണുന്നുണ്ടോ; മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക

    ലക്നോ: ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി.പ്രകടന പത്രിക പുറത്തിറക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംബന്ധിച്ച് പ്രിയങ്ക സൂചന നൽകിയത്. കോൺഗ്രസിൽനിന്ന് നിങ്ങൾ വേറെ ആരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രിയങ്ക പ്രതികരിച്ചത്. താങ്കൾ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോയെന്ന് വീണ്ടും ചോദ്യം ഉയർന്നപ്പോൾ എല്ലാവർക്കും തന്‍റെ മുഖം കാണാൻ കഴിയുന്നില്ലെയെന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ്‌ പുറത്തിറക്കി. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരിച്ച അഞ്ച് വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായി. വിദ്വേഷം ഉണ്ടാക്കാനല്ല എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ്‌ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക യുപിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താരപോരാട്ടമായി…

Read More

കണ്ടാല്‍ വലിയ തടിയനാ, പക്ഷേ ആളൊരു പാവമാണ്, നല്ല അച്ചടക്കമുള്ളവന്‍ ! ഒറ്റ നോട്ടത്തില്‍ പട്ടിയാണോയെന്നും സംശയിക്കും; അത് വെറും സംശയം മാത്രം

റഷ്യയിലെ ഒസ്‌കോള്‍ എന്ന സ്ഥലത്തെ യൂലിയ മിനിന എന്ന യുവതിക്ക് ഒരു വളര്‍ത്തു പൂച്ചയുണ്ട്. മിനിനയുടെ ഓമന. ആളുടെ പേര് കേഫിര്‍ എന്നാണ്. ഇതിലിപ്പോ എന്താ ഇത്ര കാര്യം എന്നാണോ? കാര്യമുണ്ട്. ആളെ നമ്മുടെ നാട്ടില്‍ കാണുന്ന പൂച്ചയെപ്പോലെയൊന്നുമല്ല. ഒറ്റ നോട്ടത്തില്‍ പട്ടിയാണോയെന്നും സംശയിക്കും. അത് വെറും സംശയം മാത്രമാണെന്ന് ഒന്നൂടെ നോക്കുമ്പോള്‍ മനസിലാകും. റിക്കാഡിനരികെ ഇപ്പോ കേഫിറിന്റെ ഭാരം 12.5 കിലോഗ്രാമാണ്. പ്രായം 22 മാസവും.ഇത്തിരികൂടി ഭാരം വെച്ചാല്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പൂച്ച എന്ന റിക്കാഡ് കേഫിറിന് സ്വന്തമാകും.  വന്‍ ഇത്രയ്ക്ക് വളരുമെന്ന് ഞാനൊരിക്കലും കരുതിയില്ലെന്നാണ് യൂലിയയും പറയുന്നത്. ആളൊരു പാവമാ കണ്ടാല്‍ വലിയ തടിയനാണ് പക്ഷേ, ആളൊരു പാവമാണ്. നല്ല അച്ചടക്കമുള്ളവനാണ്. ആരെങ്കിലും വീട്ടില്‍ വന്നാല്‍ പോലും അവരോടൊക്കെ വളരെ ഇണക്കത്തോടെ പെരുമാറും. പക്ഷേ, ആദ്യമായി യൂലിയയുടെ വീട്ടിലെത്തുന്നവര്‍ ആദ്യം…

Read More

കാക്കാരിശി നാടകം! അവഗണിക്കപ്പെട്ട ജനസമൂഹത്തിന്‍റെ വേദനകളും സങ്കടങ്ങളും പ്രകടമാക്കുന്ന കലാരൂപം; ചരിത്രവും ഇന്നത്തെ അവസ്ഥയും….

എം.സുരേഷ്ബാബു ഒരു കാലത്തു സമൂഹത്തിലുണ്ട ായിരുന്ന സാമൂഹ്യ തിൻമകൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും രൂപം കൊണ്ട കലാരൂപമാണ് കാക്കാരിശി നാടകം. അവഗണിക്കപ്പെട്ട ജനസമൂഹത്തിന്‍റെ വേദനകളും സങ്കടങ്ങളും പ്രകടമാക്കുന്ന ഈ കലാരൂപം പരന്പരാഗത കലാസൃഷ്ടിയായി മാറുകയായിരുന്നു. അധികാര വർഗത്തിനെതിരെയുള്ള സമൂഹ വിമർശനം കൂടിയായിരുന്നു കാക്കാരിശി നാടകം. കഴിഞ്ഞ 46 വർഷക്കാലമായി കാക്കാരിശി നാടക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരനും കാക്കാരിശി നാടക സമിതി ഉടമയുമാണ് പരപ്പിൽ കറുന്പൻ. കോവിഡ് മഹാമാരിയെ തുടർന്ന് കാക്കാരിശി നാടക രംഗത്തെ കലാകാരൻമാരുടെ ജീവിതവും പ്രതിസന്ധിയിലായി. അൻപതിൽപരം കലാകാരൻമാരുടെ ഉപജീവനം കറുന്പന്‍റെ കലാപ്രസ്ഥാനത്തെ ആശ്രയിച്ചായിരുന്നു. ആറ് മാസത്തെ ഉത്സവ സീസണിൽ ആയിരുന്നു പല കലാകാരൻമാരുടെയും ആഗ്രഹങ്ങൾ സഫലമായിരുന്നത്. ഉത്സവ സീസണിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു കിട്ടുന്ന പണം കൊണ്ടാണ് ഇവരൊക്കെ ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്. വരുമാനം നിലച്ചതോടെ പലരും പരിചിതമല്ലാത്ത തൊഴിൽമേഖലകളിലേക്ക് തള്ളപ്പെട്ടു. ആരാണ് കറുന്പൻ ഉത്സവ വേദികളിലെ അനൗണ്‍സ്മെന്‍റുകളിൽ…

Read More

വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു

വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്‌ക്രീന്‍ പ്ലേ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറി വിഷന്‍റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മിക്കുന്നു.കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 28-ന് ചിത്രം തിയറ്ററുകളിലെത്തും.പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. തിരക്കഥ – മമ്മി സെഞ്ച്വറി, സംഭാഷണം – രാജേഷ് കോട്ടപ്പടി, ഡിഒപി – ഷെട്ടി മണി, ഗാനങ്ങള്‍ – പ്രജോദ് ഉണ്ണി, സംഗീതം – ബാഷ ചേര്‍ത്തല, ആലാപനം – പി.ജയചന്ദ്രന്‍, വിജയ് യേശുദാസ്, കെ.എസ്. ചിത്ര, സലീം, കല – സനൂപ് മുള്ളന്‍കുന്ന്, വിനോദ് മാധവന്‍, മേക്കപ്പ് – സുധാകരന്‍ പെരുമ്പാവൂര്‍, കോസ്റ്റും -അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് കോട്ടപ്പടി. അസിസ്റ്റന്റ് ഡയറക്ടര്‍ – അര്‍ജുന്‍, നിഷാദ്…

Read More

പ്രണയത്തില്‍പ്പെട്ട ആണിനെ കണ്ടാലറിയാം; അച്ഛന്‍റെ മറുപടിയിൽ ഞെട്ടിയ വിനീത് ശ്രീനിവാസൻ

അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെപ്പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്‌സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. –വിനീത് ശ്രീനിവാസന്‍

Read More

കെ-റെയിൽ പദ്ധതി! പാറക്കടവ് പഞ്ചായത്തിൽ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു; കല്ലുകൾ പിഴതെറിഞ്ഞവരെ നവ മാധ്യമത്തിലൂടെ അഭിനന്ദിച്ച്‌ റോജി എം. ജോൺ എംഎൽ എ 

നെടുമ്പാശേരി: കെ-റെയിൽ പദ്ധതിയുടെ ഭാഗമായി പാറക്കടവ് പഞ്ചായത്തിൽ നാട്ടിയ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയിട്ടുള്ളത്. ഇത് ചെയ്തത് ആരാണന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കല്ലുകൾ പിഴതെറിഞ്ഞവരെ നവ മാധ്യമത്തിലൂടെ റോജി എം. ജോൺ എംഎൽ എ അഭിനന്ദിച്ചു. പാറക്കടവ് പഞ്ചായത്ത് എളവൂർ ത്രിവേണിയിലാണ് കെ. റെയിൽ പദ്ധതിക്കായുള്ള സർവ്വേ കല്ലുകൾ സ്ഥാപിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുവാൻ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്നു പ്രദേശവാസികളുടെ കടുത്ത എതിർപ്പ്മൂലം ഇവർക്ക് തിരികെ പോരേണ്ടിവന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച്ച രാവിലെ പത്തോടെ പോലീസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കല്ലുകൾ സ്ഥാപിക്കുകയായിരുന്നു. റവന്യു ഡെപ്യൂട്ടി തഹസിൽദാർ അശോക് സെൻ, ടെക്നോ വിഷൻ പ്രോജക്ട് മാനേജർ ശശികുമാർ, സർവേയർ ബിനു, കെ ആർഡിസിഎൽ ഫീൽഡ് എൻജിനിയർമാരായ ഗോകുൽ, ശ്രീരാജ്,…

Read More

നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും ! ഭാര്യയുടെ നല്ല മനസ്സിനെക്കുറിച്ച് ജീവ…

മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദമ്പതികളാണ് അപര്‍ണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപര്‍ണയും മിനിസ്‌ക്രീന്‍ അവതാരകയാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിത തങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവയുടെ ഈ തുറന്നു പറച്ചില്‍. ജീവയുടെ വാക്കുകള്‍ ഇങ്ങനെ… എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകര്‍ വരുന്നു. അപ്പോള്‍ സീനിയര്‍ ആയ അവതാരകന്‍ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവര്‍ വന്ന് അരികിലിരിക്കുന്നു. അപര്‍ണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയില്‍ എന്റെ കോ ആങ്കര്‍ ആയാണ്. ഷോയിലെ കോ ആങ്കര്‍ തന്നെ ജീവിതത്തിലും കോ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെ…

Read More