കേരളത്തിലെ തീവ്രവാദ സംഘടനകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം ! അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍…

കേരളത്തിലെ തീവ്രവാദ സംഘടകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം എത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കി കേന്ദ്ര ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ റാലിയിലെ വിദ്വേഷകരമായ മുദ്രാവാക്യങ്ങളും, അതെ തുടര്‍ന്നുണ്ടായ അറസ്റ്റിനെ ചെറുക്കാന്‍ എസ്‌സിപിഐക്കാര്‍ നടത്തിയ ശ്രമവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന സ്ഫോടനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തവും, അവര്‍ക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പൈടെ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് പണമെത്തുന്ന വഴികള്‍ പൂര്‍ണ്ണമായും അടക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശ്രമിക്കുന്നത്. സമീപകാലത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും ഇന്ത്യക്ക് പുറത്ത് നിന്ന് പണമെത്തുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.…

Read More

വിവാഹവേദിയില്‍ വീണപ്പോള്‍ വരന്റെ വിഗ് ഊരിപ്പോയി ! വിവാഹത്തില്‍ നിന്നു പിന്മാറിയ വധുവിന് വരന്‍ കൊടുത്തത് 5.66 ലക്ഷം രൂപ…

വിവാഹവേദിയില്‍ വരന്റെ കഷണ്ടി തെളിഞ്ഞതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ വേദിയില്‍ വരന്‍ കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണതോടെയാണ് വധു വരന്‍ കഷണ്ടിയാണെന്ന കാര്യം അറിഞ്ഞത്. വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുമ്പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്.

Read More

കള്ളന്മാരെ പറ്റിച്ച ഒരു യുവതി! ഇള്യഭ്യരായി കള്ളന്മാര്‍; യുവതിയുടെ മനഃസാന്നിധ്യത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങള്‍

സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് കള്ളന്മാരെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ്. മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി കാണിച്ച മനഃസാന്നിധ്യമാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി വഴിയരികിലായി നില്‍ക്കുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കലായി രണ്ട് കള്ളന്മാര്‍ അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഒട്ടും അമാന്തിക്കാതെ തന്‍റെ കൈയിലിരുന്ന ബാഗ് തൊട്ടടുത്ത മതിലിലൂടെ മുകളിലേക്കെറിയുകയായിരുന്നു. ഈ നീക്കം ഒട്ടും പ്രതീക്ഷിക്കാഞ്ഞ കള്ളന്മാര്‍ ഒന്നു പകച്ചു. അവരുടെ അടുത്ത നീക്കമുണ്ടാകും മുമ്പ് യുവതി അവിടുന്നു ഓടി മാറുകയും ചെയ്തു. യുവതി നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായുള്ള കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരുന്നു. ഇളിഭ്യരായ കള്ളന്മാര്‍ ബൈക്കില്‍ കയറി സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. ഫിജന്‍ എന്ന തുര്‍ക്കി യുവതി തന്‍റെ ട്വിറ്ററിലൂടെ വീഡിയൊ റീട്വീറ്റ് ചെയ്തപ്പോഴാണ് ഈ സംഭവം വൈറലായത്. യുവതിയുടെ ബുദ്ധിയെ അഭിനന്ദിച്ച് നിരവധിപേരാണ്…

Read More

കഴിക്ക് മോളൂ ! ഭക്ഷണം വാരിക്കൊടുക്കുന്ന വിഗ്നേഷ്; നാണത്തോടെ വാപൊളിക്കുന്ന നയന്‍താര;വീഡിയോ വൈറല്‍…

നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‌നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്‌നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്‌നേഷ് കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്‌നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്‌നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍…

Read More

ആട് ഭീകരജീവിയാണ്..! ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്‌; ഇരയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്ന് കോടതി

സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് മാസം ആദ്യവാരം ദക്ഷിണ സുഡാനില്‍ 45കാരിയായ ആദിയു ചാപ്പിംഗ് എന്ന സ്ത്രീയെ കുത്തിപരിക്കേല്‍പിച്ച് കൊലപെടുത്തിയ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ചാപ്പിംഗിന്‍റെ തലയില്‍ ആഴത്തില്‍ കുത്തി. വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മാലെംഗ് അഗോക്ക് പായത്തിലെ പോലീസ് സ്റ്റേഷനില്‍ ആടിനെ പിടികൂടി എത്തിക്കുകയും ചെയ്തു. ഉടമ നിരപരാധിയാണ്, കുറ്റം ചെയ്തത് ആടാണ്. അതിനാല്‍ ആടിനെ അറസ്റ്റ് ചെയ്യണമെന്ന് മേജര്‍ എലിജ മബോര്‍ പറഞ്ഞിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആടിനെ സുഡാനിലെ ലേക്ക്സ്…

Read More

മരിച്ചെന്ന് ആശുപത്രി അധികൃതര്‍!സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയില്‍ കുഞ്ഞിന് അനക്കം; ഒടുവില്‍…

ശ്രീനഗര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരത്തിന് മുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബനിഹാല്‍ പ്രദേശത്തുള്ള സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ബാന്‍കൂട്ട് സ്വദേശിയായ യുവതി ജന്മം നല്‍കിയ കുട്ടിയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. കുട്ടി ചാപിള്ളയായാണ് ജനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പിന്നീട് സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഷൂട്ടിംഗിനിടെ ആ നടന്‍ കയറിപ്പിടിച്ചു ! ദുരനുഭവം വെളിപ്പെടുത്തി നടി മാല പാര്‍വതി…

സിനിമ ഷൂട്ടിംഗിനിടെ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് നടി മാല പാര്‍വതി. ചിത്രീകരണത്തിനിടെ ഒരു തമിഴ്നടന്‍ തന്നെ മോശമായി സ്പര്‍ശിച്ചതായി നടി പറഞ്ഞു. ഡയലോഗ് ഡെലിവറിക്കിടെയാണ് സംഭവം. അന്ന് സംവിധായകന്‍ ഹാന്‍ഡ് മൂവ്‌മെന്റ്‌സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്‌സ് എന്ന് പറയുന്നത് ഇയാള്‍ തന്നെ കയറിപിടിച്ചതിനെയാണെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്‍, കാമറമാന്‍ ഇതില്‍ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും…

Read More

ആ തമാശ സഹപാഠിയായ പയ്യന്റെ പഠിത്തം നിര്‍ത്തിച്ചു ! താന്‍ കോളജില്‍ പഠിക്കുമ്പോള്‍ ചെയ്ത തെറ്റിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അനു നായര്‍…

മലയാളം മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വന്തം സുജാത എന്ന പരമ്പര. നടി ചന്ദ്ര ലക്ഷ്മണ്‍ ആണ് ഈ പരമ്പരയില്‍ സുജാത ആയി വേഷമിടുന്നത്. അതേ സമയം സ്വന്തം സുജാതയിലെ ശക്തയായ വില്ലത്തിയാണ് റൂബി. കണ്ടാല്‍ തന്നെ ഒരു അടി കൊടുക്കാന്‍ തോന്നും എന്ന് പ്രേക്ഷകര്‍ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലില്‍ റൂബി നിറഞ്ഞാടുന്നത്. അനു നായരാണ് റൂബിയെ അവതരിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു നായര്‍ സ്വന്തം സുജാതയെ പറ്റിയും സീരിയലിലും ജീവിതത്തിലും താന്‍ ചെയ്ത വില്ലത്തരങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരുന്നു. താന്‍ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നത്. ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ…

Read More

കൂടെ അഭിനയിച്ച നടിയോടു പ്രണയം തോന്നിയെങ്കിലും പറഞ്ഞില്ല ! എന്നാല്‍ അവള്‍ക്ക് അത് മനസ്സിലായിക്കാണും; മനസ്സുതുറന്ന് ഉണ്ണി മുകുന്ദന്‍…

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍.സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. പിന്നെ നിരവധി ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ മല്ലുസിംഗ് വന്‍വിജയമായതോടെ പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്‌ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെ പറ്റിയും ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇതേപ്പറ്റി സംസാരിച്ചത്. വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം…

Read More

പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; തട്ടിപ്പിനു വ്യക്തമായ പ്ലാനിംഗ്; സന്തോഷും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ…

അമ്പലപ്പുഴ: പട്ടാളത്തിൽ ജോലി നൽകാം എന്ന വ്യാജേന യുവാക്കളിൽ നിന്നു കോടികൾ തട്ടിയവർ വ്യക്തമായ പ്ലാനിംഗോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നു പോലീസ്. എറണാകുളം, കളമശേരി, പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലായി ജോലി വാഗ്ദാനം നൽകി യുവാക്കളുടെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയൽ രേഖകളും വാങ്ങി വ്യാജ കോൾ ലെറ്റർ അയച്ച് ബാംഗ്ലൂർ, യുപി മുതലായ സ്ഥലങ്ങളിൽ താമസിപ്പിക്കും. ഇവിടെ റിക്രൂട്ട്‌മെന്‍റിന് സമാനമായ രീതിയിൽ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ്. ഔദ്യോഗിക അറിയിപ്പുകൾ മേൽവിലാസത്തിൽ അറിയിക്കുമെന്ന ഉറപ്പും നൽകിയാണ് തിരിച്ചയയ്ക്കുന്നത്.പിന്നീട് ഇവരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല. പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേർന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള 10 ഓളം യുവാക്കളിൽ നിന്നു രണ്ടു വർഷം…

Read More