റൂട്ട് കനാല്‍ ശസ്ത്രക്രിയ പാളി ! മുഖം തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയില്‍ നടി…

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് മുഖം തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്. മുഖം മുഴുവന്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലാണ് സ്വാതി. വീട്ടില്‍ നിന്നു പുറത്തുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായ താരം ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലാണ് സ്വാതി റൂട്ട്കനാല്‍ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്‍കി. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്. ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ബെംഗളൂരു സ്വദേശിയായ…

Read More

മീന്‍പിടുത്തം ഹോബി! ഭാര്യാമാതാവിനെ ആക്രമിച്ച കേസില്‍ മുങ്ങി നടന്ന യുട്യൂബര്‍ പിടിയില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൊടുപുഴ: ഭാര്യ മാതാവിനെ വീടു കയറി ആക്രമിച്ച കേസില്‍ ആറു വര്‍ഷമായി മുങ്ങി നടന്ന പ്രതി പിടിയില്‍. യൂട്യൂബറായ വഴിത്തല ഇരുട്ടുതോട് സ്വദേശി അജേഷ് സെബാസ്റ്റ്യനെ ആണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. മുങ്ങി നടക്കുന്ന പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് അറസ്റ്റ്. യു ട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം മീന്‍പിടുത്തം ഹോബിയാക്കിയ പ്രതി മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ പതിവു സാന്നിധ്യമായിരുന്നു. ഇതു പ്രകാരം പോലീസ് അന്വേഷണം നടത്തി മുനമ്പത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ഡിവൈഎസ്പി ജിം പോളിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ. ബൈജു പി. ബാബു, പ്രൊബേഷനറി എസ് ഐ നിഖില്‍, പോലീസുകാരായ ടി.എ.സനീഷ്, രതീഷ് നാരായണന്‍, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

സ്ത്രീധനം ഇനിയും വേണം; ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിൽ

മാവേലിക്കര: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദ്ദിച്ചിരുന്നെന്നും മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍നിന്ന് മര്‍ദിക്കുന്നതിന്‍റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസിന് നല്‍കിയത്. സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചതെന്നാണ് പരാതി. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിന്‍സി ആത്മഹത്യ ചെയ്തത്.

Read More

റോഹിംഗ്യൻ അഭയാർഥികളും കേരളത്തിലേക്ക് ! എത്തുന്നത്‌ അതിഥി തൊഴിലാളികളുടെ മറവിൽ; രപ്തി സാഗർ എക്സ്പ്രസിൽ ഇത്തത്തിലുള്ള മനുഷ്യക്കടത്ത് നടന്നതായി വിവരം

നിശാന്ത് ഘോഷ് കണ്ണൂർ: തൊഴിൽ തേടി കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാനക്കാരുടെ മറവിൽ സംസ്ഥാനത്തേക്ക് മ്യാൻമർ സ്വദേശികളായ റോഹിംഗ്യൻ അഭയാർഥികളും എത്തുന്നതായി സൂചന. മ്യാൻമറിൽ നിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളാണ് ഇത്തരത്തിൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുന്നത്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് മാഫിയ ആളുകളെ ഇന്ത്യയിലേക്ക് കടത്തിയേക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിന്മേൽ ശക്തമായ നിരീക്ഷണമോ അനധികൃത കടന്നു കയറ്റവും തടയാൻ വേണ്ട രീതിയിൽ നടപടികൾ ഉണ്ടായില്ലെന്നും വിമർശനം ഉയർന്നിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പ് ഉത്തർപ്രദേശിലെ ഗോരഖ് പൂരിൽ നിന്നു തിരുവനന്തപുരം കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ എക്സ്പ്രസിൽ ഇത്തത്തിലുള്ള മനുഷ്യക്കടത്ത് നടന്നതായാണ് വിവരം. രപ്തി സാഗർ എക്സ് പ്രസിലെ തേഡ് എസി കോച്ചിൽ യാത്രക്കാരായിരുന്ന ഭൂരിപക്ഷവും ഗോരഖ് പൂരിൽ നിന്നു…

Read More

കിടങ്ങൂരിലെ മോഷണം! പിന്നിൽ പ്രഫഷണൽ മോഷ്ടാവ്‌; പാലാ കൊല്ലപ്പള്ളിയിലും സമാനമായ രീതിയിൽ മോഷണം; അന്വേഷണം ഊർജിതം

കിടങ്ങൂർ: കിടങ്ങൂരിൽ വീട് കുത്തി തുറന്ന് മോഷണവും മൂന്നുവീടുകളിൽ മോഷണശ്രമവും നടന്ന സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണം ഉൗർജിതമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. കിടങ്ങൂർ ചിരപ്പുറത്ത് പള്ളിയന്പിൽ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള നെടുമറ്റത്തിൽ പൊന്നൂസ്, നെടുമറ്റത്തിൽ ടോണി, എടാട്ട് ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. പള്ളിയന്പിൽ ജോബിയുടെ വീടിന്‍റെ രണ്ടാം നിലയുടെ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് ആറുപവൻ തൂക്കം വരുന്ന മാലയും ഒരുപവൻ തൂക്കം വരുന്ന മോതിരവും മോഷ്ടിച്ചു. കിടപ്പുമുറിയിൽ മേശപ്പുറത്ത് ബോക്സിനുള്ളിൽ ഉൗരി വച്ചിരുന്ന മാലയും വളയുമാണ് മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുടമ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ വാസികളെ വിവരമറിയിച്ച് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനെ തുടർന്നാണ് സമീപത്തെ മൂന്നു വീടുകളിലെ മോഷണ…

Read More

Cuban Mail Order Brides Guide

The secret to success in dealing with wives from Cuba is that you need to settle for your spouse for who she is. The question of sex occupies a particularly important place in the Cuban dating code. If you’re counting on a successful relationship with the Cuban woman, then eventually, you’ll have to talk about the issue of intercourse along with your fiancee overtly. If you didn’t have intimacy in a relationship with a lady, this doesn’t imply that you’re not interested in her. I attempt to do my greatest…

Read More

അധസ്ഥിതർക്ക് അക്ഷരാഭ്യാസം സാധ്യമാക്കിയ  അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയിൽ സ്ഥാപിക്കണമെന്ന്  കല്ലറ പ്രശാന്ത് 

കോട്ടയം: അക്ഷരവും അറിവും അകറ്റിനിർത്തിയിരുന്ന കാലഘട്ടത്തിൽ ഒരു വർഷക്കാലം കാർഷിക സമരം നടത്തി അക്ഷരം സാധ്യമാക്കിയ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയായ കോട്ടയത്ത് സ്ഥാപിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. കോട്ടയം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 81-ാം ചരമ വാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്ലറ പ്രശാന്ത്. യൂ ണിയൻ പ്രസിഡന്‍റ് കെ.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്‍റ് നാട്ടകം അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ, സംസ്ഥാന സമിതി അംഗം ഒ.കെ സാബു, യൂണിയൻ നേതാക്കളായ സുനിൽ പട്ടാശേരി, സനീഷ് ആർപ്പൂക്കര, പൊന്നപ്പൻ കിളിരൂർ, സലിമോൻ, സന്തോഷ് കുമാരനെല്ലൂർ എന്നിവർ പ്രസംഗിച്ചു. കോട്ടയം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള ശാഖകളിൽ വിവിധ ചടങ്ങുകളോടുകൂൂടെ…

Read More

രാജേഷ് നായർ ആള് കൊള്ളാലോ!! ഉടമയുടെ എടിഎം കാർഡിൽനിന്ന് വീട്ടുജോലിക്കാരൻ തട്ടിയത് ലക്ഷങ്ങള്‍; തന്ത്രം ഇങ്ങനെ…

മാന്നാർ: ഉടമയുടെ എടിഎം കാർഡിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. പന്തളം തുമ്പമൺ മുട്ടംമുറിയിൽ പോയികോണത്ത് കൃഷ്ണ ഭവൻ വീട്ടിൽ സീതാരാമൻ നായരുടെ മകൻ രാജേഷ് നായരാണ് (42) അറസ്റ്റിലായത്. ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്ണൻ തമ്പിയുടെ എസ്ബിഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് രണ്ടുലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്തത്. വിദേശത്ത് ജോലിയിലായിരുന്ന രാധാകൃഷ്ണൻ തമ്പി പക്ഷാഘാതം വന്ന ശേഷം നാട്ടിൽ തനിയെ താമസിക്കുകയാണ്. സഹായത്തിനായി ഹോം നഴ്സിംഗ് ഏജൻസി വഴിയാണ് രാജേഷ് നായർ എത്തുന്നത്. ബാങ്കിടപാടുകളും രാജേഷ് നായരാണ് ചെയ്തിരുന്നത്. ഈ അവസരം മുതലാക്കിയാണ് എടിഎം പിൻ മനസിലാക്കി അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത്. ജൂൺ മൂന്നു മുതൽ പതിനേഴു വരെ പല തവണയായിട്ടാണ് അക്കൗണ്ടിൽ നിന്ന് പണം എടുത്തത്. പണം നഷ്ടപെട്ടത് അറിഞ്ഞയുടൻ വീട്ടുടമ മാന്നാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് എസ്എച്ച്…

Read More

വിനായകന്റെ ജാതി കറുത്തതു കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ! നടനെതിരേ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരണവുമായി മൃദുലദേവി…

നടന്‍ വിനായകനുമായി ബന്ധപ്പെട്ട മീടു വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതിനിടയ്ക്ക് നടന്റെ പല പരാമര്‍ശങ്ങളും വിവാദം ആളിക്കത്തിക്കുകയും കൂടി ചെയ്തു. ‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലുണ്ടായ വിനായകന്റെ പ്രതികരണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ‘മീ ടൂ’വിനെക്കുറിച്ച് വിനായകന്‍ വീണ്ടും സംസാരിച്ചതും അതിന്റെ തുടര്‍ച്ചയും മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കുകയും അത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. നടന്‍ വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നാണ് മൃദുല ദേവി പറയുന്നത്. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും…

Read More

അണ്ടർ-16 ഏഷ്യൻ ചാന്പ്യൻഷിപ്പ് ബാസ്കറ്റ്ബോൾ; ചരിത്രം കുറിച്ച് ഇന്ത്യ

ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ഫിബ അണ്ടർ-16 ഏഷ്യൻ ചാന്പ്യൻഷിപ്പ് ബാസ്കറ്റ്ബോളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ചാന്പ്യൻഷിപ്പിന്‍റെ ഉദ്ഘാടന വർഷമായ 2009ലും തുടർന്ന് 2011ലും 10 സ്ഥാനത്തെത്തിയതായിരുന്നു ഇതിനുമുന്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ടൂർണമെന്‍റിലുടനീളം ലോക റാങ്കിംഗിൽ 50-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ജപ്പാനോട് ഏഴു പോയിന്‍റ് വ്യത്യാസത്തിലാണു (91-84) പരാജയപ്പെട്ടത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്കു ലോകകപ്പിനു യോഗ്യത നേടാമായിരുന്നു. 5-8സ്ഥാനത്തിനുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ ലോക 17-ാം റാങ്കുകാരായ ഇറാനെ 83-78നു കീഴടക്കി. നിശ്ചിത സമയത്ത് ഇരു ടീമും 70-70നു തുല്യത പാലിച്ചതോടെ ഓവർടൈമിലേക്കു നീങ്ങുകയായിരുന്നു. ഓവർടൈമിൽ 13 പോയിന്‍റ് നേടിയ ഇന്ത്യക്കെതിരേ എട്ടു പോയിന്‍റ് മാത്രമേ ഇറാനു നേടാനായുള്ളൂ. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ 40-20ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ…

Read More