കുടുംബത്തിന് അത്താണിയാകേണ്ടവൻ; തെരുവുനായ കരിനിഴല്‍ വീഴ്ത്തിയ കുടുംബം കനിവിനു കേഴുന്നു

ഹരിപ്പാട്: കുടുംബത്തിന് അത്താണിയാകേണ്ട യുവാവിന്‍റെ ജീവിതം തെരുവുനായ താറുമാറാക്കി. ഉത്രാടദിനരാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് നായ കുറുകെ ചാടിയത്. ഇതേത്തുടർന്ന് താമല്ലായ്ക്കല്‍ മാരുതി നിവാസില്‍ അമലും (19), മാരുതി നിവാസില്‍ ആകാശും സഞ്ചരിച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്ന ആകാശ് ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അമല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോടുമല്ലടിക്കുകയാണ്. തലച്ചോറിലേക്കുള്ള ഞരമ്പിനു ക്ഷതമേറ്റതിനെത്തുടര്‍ന്ന് ഒരു മേജര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും രണ്ടു ശസ്ത്രക്രിയ കൂടി നടത്തണം. ആശുപത്രിയിലെ ഓര്‍ത്തോ ഐസി യൂണിറ്റില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അമല്‍. നിര്‍ധനകുടുംബത്തിലെ അംഗമായ അമലിന്‍റെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ ചെലവായി. ഇനിയും തുടര്‍ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപയിലധികം വേണ്ടിവരും. ഇടതുവലതുകൈകള്‍ പൊട്ടിയതുകാരണം രണ്ടു ശസ്ത്രക്രിയകള്‍ കൂടി നടത്തണം. അമലിന്‍റെ അച്ഛന്‍ സനില്‍കുമാര്‍ കൂലിവേല ചെയ്താണ് കുടുംബം…

Read More

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…

  പാലക്കാട്‌: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഒറ്റപ്പാലം കോതക്കുറശ്ശിയിലാണ് സംഭവം. നടന്നത്. കിഴക്കേ പുരയ്ക്കൽ വീട്ടിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടെ പതിമൂന്നുവയസ്സുകാരിയായ മകൾ അനഘയ്ക്കും പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ നാടിനെ നടുക്കിയ സംഭവമറിയുന്നത്. കസ്റ്റഡിയിലുള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പോലീസ് കേസെടുത്തു.

Read More

Sex Chat Sites Best Adult Sex Chats In 2022

If you’re not one to comply with the group, you can even create your individual chat room in seconds. You won’t have to fret about downloading anything to your phone, and TinyChat is totally optimized for mobile-first utilization. Even with a shaky web connection, we didn’t experience any lag while saying “hello” to groups of random strangers. Kik stands out as a outcome of nothing is behind a paywall – you’ll take pleasure in a full, unbridled adult chat expertise that rivals Omegle from the bounce. While Kik used to…

Read More

‘ഒരു ഈച്ച പോലും’ അറിയാതെ…! എല്ലാം തീരുമാനിച്ചുറപ്പിച്ച റെയ്ഡിൽ ഒടുവില്‍ ക്ലൈമാക്‌സ്; ഞെട്ടിച്ചത് ഫണ്ടിംഗ്; എസ്ഡിപിഐയ്ക്ക് നിരോധനമില്ല

സ്വന്തം ലേഖകന്‍ കോഴിക്കോട്: വര്‍ഷങ്ങളായുള്ള നിരീക്ഷണത്തിന്‍റെയും കേന്ദ്ര എജന്‍സികളുടെ കൃത്യമായ, കാര്യങ്ങള്‍ അക്കമിട്ടുനിരത്തികൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. അതിന്‍റെ ആന്‍റി കൈളമാക്‌സായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കി ‘ഒരു ഈച്ച പോലും’ അറിയാതെയുള്ള റെയ്ഡ്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്ക് ആക്കം കുട്ടി. മുന്‍കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായ കേസുകളും ഇതിന് വഴിയൊരുക്കി.നിരോധിക്കുന്നതിനുമുന്‍പുള്ള സാമ്പിള്‍ വെടിക്കട്ടായിരുന്നു രാജ്യവ്യാപകമായ റെയ്‌ഡെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു സംസ്ഥാനത്തുപോലും അധികാരത്തില്‍ വരാത്തതും രാഷ്ട്രീയശക്തി അല്ലാത്തതുമായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പരിപാടികളിലെ വന്‍ ഫണ്ടിംഗും യുവാക്കളുടെ സജീവ പങ്കാളിത്തവും പെട്ടെന്നുതന്നെയുള്ള നടപടികളിലേക്ക് നയിച്ചു. ഹര്‍ത്താലിലെ അക്രമസംഭവങ്ങള്‍ സംഘടനയുടെ തീവ്രനിലപാടിലേക്കുള്ള ചൂണ്ടുപലകയുമായി. പലയിടത്തും സംഘപരിവര്‍ സംഘടനകളുമായി നേരിട്ട് പോപ്പുലര്‍ ഫ്രണ്ട് ഏറ്റുമുട്ടി. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ അതിരുവിട്ടു. വിവാദ ചോദ്യപേപ്പര്‍…

Read More

Adultcamlover Review A Cam Site Value Visiting? Real Person Suggestions On Adultcamlovers Features And Extra Adverts

Mainly, I actually have enjoyable on the web, because of an infinite readers with a confident state of mind towards fancy and affairs. I assume every thing is conceivable on this specific program. I’m totally happy with our whole knowledge of the relationship site. Many thanks for the unbelievable software and high-quality general performance. It isn’t fixated on marriages merely or, quite the other, on hookups. You’ll come across those with a extensive selection of beliefs, routines, passion, and opinions right here. In addition simillar to the actuality you possibly…

Read More

തേക്കുതടി മോഷ്ടിച്ച കേസിൽ തടിക്കച്ചവടക്കാരൻ അറസ്റ്റിൽ;  വിറ്റ തേക്ക് വീണ്ടും മോഷ്ടിച്ച കളളനെ കുടുക്കിയതിങ്ങനെ…

പാലാ: തേക്കുതടി മോഷ്ടിച്ച കേസിൽ തടിക്കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. പാലാ പൂവരണി താന്നിപ്പൊതിയിൽ വിൻസെന്‍റി (50)നെയാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്. തടിക്കച്ചവടക്കാരനായ വിൻസെന്‍റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാൾക്ക് തേക്കുതടി വിൽക്കുകയായിരുന്നു. ഈ വിൽപ്പന നടത്തിയ തടി തന്നെയാണ് വിൻസെന്‍റ് മോഷ്ടിച്ചത്. വിൻസെന്‍റ് മറ്റൊരാളിൽനിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്. സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാൾക്ക് വിൽപ്പന നടത്തുകയും ചെയ്തു. തടി എടുക്കാൻ ചെന്ന സമയം ഇതു മോഷണം പോയതായി കാണുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തടി മോഷ്ടിച്ചത് വിൻസന്‍റ് തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു. വിൻസെന്‍റ് തടി സലീമിനു കച്ചവടം നടത്തിയ അന്നു രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി കടത്തിക്കൊണ്ടു പോകുകയായിരുന്നു. വാൻ ഡ്രൈവറോട് തന്‍റെ തടിയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വിൻസെന്‍റ് തടി കയറ്റിക്കൊണ്ടു…

Read More

കുടുംബത്തിന്‍റെ സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ

റിയാദ്: നഗരത്തിലെ റസ്റ്റോറന്‍റിനുള്ളിൽ വച്ച് അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിയെ ജിദ്ദയിലെ ക്രിമിനൽ കോടതി 48 മണിക്കൂർ തടവിന് ശിക്ഷിച്ചു. ജിദ്ദ കോർണിഷിലെ പ്രശസ്തമായ റസ്റ്റോറന്‍റ് ആൻഡ് കോഫി ഷോപ്പിൽ വച്ചാണ് സംഭവം. സ്വദേശി പൗരന്‍റെയും ഭാര്യയുടെയും വീഡിയോയാണ് ചിത്രീകരിച്ചത്. കുടുംബത്തിന്‍റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയത്. പരാതിക്കാരന്‍റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവർക്കെതിരെ അപകീർത്തികരമായ വാക്കുകളൊന്നും പറഞ്ഞില്ലെന്ന് കുറ്റാരോപിതയായ യുവതി കോടതിയെ ധരിപ്പിച്ചു.

Read More

കറുത്ത വൃത്തികെട്ടവൾ; നിറത്തിന്‍റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ വെട്ടിക്കൊന്നു; കലിയടങ്ങാതെ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി

ദുർഗ്: കറുത്ത നിറത്തിന്‍റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗണ്ഡിലെ ദുർഗ് ജില്ലയിലെ അമലേശ്വർ ഗ്രാമത്തിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കോടലി കൊണ്ട് വെട്ടിക്കൊന്നത്. ഭർത്താവ് അനന്ത് സോൻവാനിയെ (40) കൊലപ്പെടുത്തിയ ഭാര്യ സംഗീത സോൻവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത് സോൻവാനി ഭാര്യയെ പതിവായി വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചർമ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ട്. ഞായറാഴ്ചയും പതിവുപോലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സംഗീത വീട്ടിലിരുന്ന കോടാലി ഉപയോഗിച്ച് ഭർത്താവിനെ വെട്ടിക്കൊല്ലുകയായിരുന്നു. യുവതി ഭർത്താവിന്‍റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. പിറ്റേന്ന് തന്‍റെ ഭർത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനന്ത് സോൻവാനിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Read More

Chatroulette Vs Flingster Examine Differences & Reviews?

You will also get tips to be certain to maintain your self safe. You can have entry to options like call selections and search filters if you’re a premium member. Needs varied other daters to find out that this particular service 100% does its job without methods. In different words, all genders are allowed to fulfill and have enjoyable. I am unable to talk about undoubtedly concerning reasons why you’re this junk since each circumstances varies. It just will increase possibilities to hook up with somebody meeting your preferable standards.…

Read More

Sex Chat Should I Do It, Or Not? Why Is This Good?

However, chat rooms are places where anonymity can protect the predatory and make the weak more uncovered. For anyone who is more used to swiping and tapping or using video chats then old fashioned chat room etiquette might be a little confusing. To help wickedcamchat com you get began , we’ve put collectively an inventory of guidelines to remember when using a chat room. Where chat sites are nameless and wholly text based mostly, cam sites focus on a really visible person, performing for attention. So, you presumably can share…

Read More