കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച നടന് ശ്രീനാഥ് ഭാസിയുടെ തെറിവിളിയാണ്. ‘ചട്ടമ്പി’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീഡിയ അവതാരകയെ തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവതാരക നടനെതിരെ കേസു കൊടുത്തിരുന്നു. തുടര്‍ന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശ്രീനാഥിന്റെ തെറിവിളിയ്ക്ക് ഇരയാകുന്ന ആദ്യത്തെ ആളൊന്നുമല്ല ഈ അവതാരക. ഇതിനുമുമ്പ് ഒരു അര്‍ജെ യെ മോശമായ ചോദ്യങ്ങള്‍ ചോദിച്ചു എന്ന കുറ്റത്തിന് വളരെ മോശമായ ഭാഷയില്‍ തെറി പറയുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റീതുവിനെക്കുറിച്ച് ശ്രീനാഥ് പറയുന്നതിങ്ങനെ… 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍.…
Read MoreDay: September 28, 2022
ലഹരിക്കളി ഇവിടെ വേണ്ട; ശ്രീനാഥ് ഭാസിക്ക് സിനിമയിൽ അനിശ്ചിതകാല വിലക്ക്;കുറ്റം സമതിച്ച് നടൻ
അതേസമയം നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്നും അനിശ്ചിത കാലത്തേക്ക് വിലക്കി. പരാതിക്കാരിയുമായും ശ്രീനാഥ് ഭാസിയുമായും സംഘടന ചർച്ച നടത്തി. തെറ്റ് പറ്റിയന്ന് നടൻ സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരം സമീപനം ഉണ്ടാകില്ല. ചില മാനസിക, വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രീനാഥ് തുറന്ന് സമ്മതിച്ചതായും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത് വ്യക്തമാക്കി. കേസിൽ യാതൊരു ഇടപെടലും നടത്തില്ല. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു. നിലവിൽ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുന്ന നാല് സിനിമകളും, ചിത്രീകരണം പുരോഗമിക്കുന്ന ഒരു സിനിമയും പൂർത്തിയാക്കാൻ അവസരം നൽകും. പിന്നീട് കുറച്ചുകാലത്തേക്ക് നിർമാതാക്കൾ ശ്രീനാഥ് ഭാസിയുടെ സിനിമകൾ ചെയ്യില്ല. എന്നുവരെ മാറ്റിനിർത്തണമെന്നുള്ളത് സംഘട തീരുമാനിക്കും. അവതാരകയോട് നടൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും മാതൃകാപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന…
Read Moreഅവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ? ഫോറൻസിക് പരിശോധന ഫലം കാത്ത് പോലീസ്
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് അവതാരകയോട് മോശം പെരുമാറ്റം നടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ വിട്ട നടൻ ശ്രീനാഥ് ഭാസിയുടെ രക്തം, മുടി, നഖം എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വൈകിയേക്കുമെന്നു സൂചന. തിങ്കളാഴ്ച തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ച് ശേഖരിച്ച സാന്പിളുകൾ മരട് പോലീസ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കാണ് പരിശോധനക്കായി കൈമാറിയത്. ഇതിന്റെ പരിശോധനാഫലമാണ് വൈകാൻ സാധ്യതയുള്ളത്. അഭിമുഖം നടന്ന ദിവസം നടൻ ലഹരി ഉപയോഗിച്ചിരുന്നതായി അവതാരക സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്ക് ആധാരമായ വീഡിയോ ദൃശ്യം പോലീസും കണ്ടിരുന്നു. നടൻ അഭിമുഖം നടന്ന സമയം ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പോലീസിനും സംശയം ഉയർന്നിരുന്നു. ഇത് ദുരീകരിക്കാനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. “ചട്ടന്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് മരടിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ…
Read Moreദിലീപിന്റെ സിനിമയിലൂടെ മലയാളികളെ കൊതിപ്പിച്ചു കടന്നു കളഞ്ഞ സുന്ദരി ! ഉമ ശങ്കരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒന്നും രണ്ടും പടങ്ങളിലൂടെത്തന്നെ നമ്മെ വിസ്മയിപ്പിച്ച അന്യഭാഷാ അഭിനേതാക്കള്‍ നിരവധിയുണ്ട്. അത്തരത്തില്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു മുഖമാണ് 2002ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായ കുബേരന് എന്ന ചിത്രത്തിലൂടെ നായികമാരില്‍ ഒരാളായി തുടക്കം കുറിച്ച നടി ഉമ ശങ്കരി. വര്‍ണ്ണാഭമായ വേഷത്തില്‍ കൂര്‍ഗ് നിവാസിയായി നമ്മുടെ മുന്നില്‍ എത്തിയ കുബേരനിലെ ഗൗരിയെ നമ്മള് മറക്കാന്‍ ഇടയില്ല. ദിലീപ് അവതരിപ്പിച്ച സിദ്ധാര്ത്ഥന് എന്ന കഥാപാത്രത്തിന് ഒപ്പം അഭിനയിച്ച ഒരു മഴപക്ഷി പാടുന്നു ചെറുമുളം തണ്ടു മൂളുന്നു എന്ന ഗാനം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അന്യഭാഷയില്‍ നിന്ന് വന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നടി തന്റെ കഥാപാത്രത്തെ മികച്ചതായും ചെയ്തു. പ്രശസ്ത കന്നട സംവിധായകനായ ഡോക്ടര്‍ രാജേന്ദ്രബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മൂത്തമകളാണ് ഉമ ശങ്കരി. നടിയുടെ സഹോദരി നക്ഷത്രയും സിനിമ രംഗത്ത് സജീവമായിരുന്നു. ഉമ ശങ്കരിയുടെ അമ്മ…
Read More11ലക്ഷത്തിന്റെ കാർ നന്നാക്കാൻ 22 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്; പ്രളയത്തിൽ മുങ്ങിയ ഫോക്സ് വാഗൺ പോളോ ഉപേക്ഷിച്ച് ഉടമ
ബംഗളൂരു: 11 ലക്ഷം വില വരുന്ന ഫോക്സ് വാഗൺ പോളോ കാർ നന്നാക്കാൻ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ. ബംഗളൂരുവാണു സംഭവം. കാര്‍ ഉടമ അനിരുദ്ധ് ഗണേഷ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായി. സംഭവത്തിൽ സർവീസ് സെന്ററിനെതിരേ അനിരുദ്ധ് പരാതിയുമായി എത്തിയതോടെ സർവീസ് സെന്ററും വെട്ടിലായി. കര്‍ണാടകയിലെ ബംഗളൂരുവിലുണ്ടായ പ്രളയത്തിൽ അനിരുദ്ധ് ഗണേഷിന്റെ ഫോക്സ്വാഗണ് പോളോ ടിഎസ്ഐ മുങ്ങി. പൂർണമായും വെള്ളത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന കാറിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന്, അനിരുദ്ധ് കാർ വൈറ്റ്ഫീല്‍ഡിലെ ഫോക്സ്വാഗണ് സര്‍വീസ് സെന്ററിൽ എത്തിച്ചു. കാർ സർവീസ് സെന്ററിലെത്തിക്കാൻ സഹായത്തിനായി ആരെയും അയച്ചില്ല. കാർ സർവീസ് സെന്ററിലെത്തിച്ച് ഇരുപതു ദിവസങ്ങൾക്കു ശേഷം അനിരുദ്ധിന് ഫോക്സ് വാഗണിൽ നിന്ന് കോൾ വന്നു. 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുകയെന്ന് സർവീസ് സെന്ററിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്…
Read MoreMysexcam Coffre-fort Ou Arnaque ?
A much talked about function of MFC is the Camscore. In this cam model’s case, in addition they supply interactive online video games the place you get to see their nips when you win. Once my eyes had their fill of MFC’s “site design”, I determined to head over to the sidebar to create an account. It took me a minute to determine it out due to all the text on the display. Much like the clitoris or the ghost in the girls’ bathroom, all I knew about MFC back…
Read Moreസ്ത്രീകൾക്ക് അതു മനസിലാകും..! ഡ്രസിനിടയിലൂടെ ശരീരഭാഗങ്ങൾ കണ്ടു; നേരിടേണ്ടിവന്നത് കടുത്ത ആക്ഷേപങ്ങൾ; പൊട്ടിത്തെറിച്ച് നടി ഭാവന
കൊച്ചി: ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിനിടയിലൂടെ വയറു കണ്ട സംഭവത്തിൽ വിശദീകരണവുമായി നടി ഭാവന. സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട ആക്ഷേപങ്ങളെക്കുറിച്ചു താരം തുറന്നു പറഞ്ഞത്. താൻ നേരിടുന്ന പ്രശ്നങ്ങളെല്ലാം ശരിയാകുമെന്നു വിശ്വസിച്ചാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. മറ്റൊരാളെയും സങ്കടപ്പെടുത്തരുതെന്നാണ് ആഗ്രഹം. താൻ എന്തു ചെയ്താലും വിമർശിക്കാനും മോശം വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കാനും ഇരുട്ടിലേക്കു തള്ളിവിടാനും ധാരാളം പേർ ഉണ്ട്. അവർക്ക് അങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ താനതിന് എതിരല്ലെന്നും ഭാവന.ദുബായിൽ വിസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം പുത്തൻ ഡിസൈനാണ്. ഇന്നർ ആയി ധരിച്ച വസ്ത്രം ശരീരത്തിന്റെ നിറമുള്ളതായിരുന്നു. അത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് അതു കണ്ടാൽത്തന്നെ മനസിലാകും. സ് ലിപ്പ് എന്ന ഭാഗം ചേർത്താണു വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊക്കെ പൊതുസമൂഹത്തോടു പറയേണ്ടിവരുന്ന അവസ്ഥ എത്ര മോശമാണെന്നും ഭാവന…
Read More18+ Best Sex Chat Sites Chat With Random Folks For Free!
If you have an account, enter credentials and hit the login button. You can’t go wrong with any of our top picks, so allow your cam and put your self on the market. Tip and gift the entertainers, so you’ll need to have a number of dollars in your account to maintain the celebration going. Add your social handles to get followers or opt to stay anonymous. Free to obtain and use – you won’t have to fret about spending money on pricey subscriptions. What you see is what you…
Read Moreഇപ്പോൾ എല്ലാവർക്കും പ്രായപൂർത്തിയായി; മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്ത് നന്മരങ്ങളായവർക്ക് ഇത്തവണ പണികിട്ടി; മൂവരും അഴിയെണ്ണും
കൊച്ചി: കലൂർ ജഡ്ജസ് അവന്യു റോഡിലുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുന്‍പ് മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്ത് നന്മരങ്ങളായവർ. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മന്പാട് തയ്യിൽ വീട്ടിൽ മുഹമ്മദ് ആദിൽ (18), നിലന്പൂർ വഴിക്കടവ് കാഞ്ഞിരംകുന്നേൽ വീട്ടിൽ അലൻ (18), എടവണ്ണ തേക്കേടത്ത് വീട്ടിൽ ഷിബിൻ (18) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ 12-ന് എറണാകുളം മാർക്കറ്റിന്റെ ഭാഗത്തു നിന്നും ഹീറോ ഇംപൾസ് ബൈക്ക് കൂടി മോഷ്ടിച്ചിരുന്നു. എറണാകുളം സ്വദേശിയായ പ്രശസ്തനായ ഒരു ഓണ്‍ലൈൻ വ്ലോഗറുടേതായിരുന്നു ഇത്. സമൂഹ മാധ്യമങ്ങൾ വഴി ഈ വാഹനം മോഷണം പോയ വിവരം വലിയ വാർത്തയായത് അറിഞ്ഞ പ്രതികൾ ഈ വാഹനം കൈവശം വയ്ക്കുന്നത് അപകടം ആണെന്ന് മനസിലാക്കി. തുടർന്നു വാഹനയുടമയെ ഫോണിൽ വിളിച്ച് ഇവർ യാത്ര ചെയ്യുന്പോൾ പാലക്കാട് ഈ വണ്ടി…
Read Moreമദ്യപിക്കുന്നതിനിടെ വാക്കു തർക്കം; സുഹൃത്തിനെ ബിയർകുപ്പിക്ക് കുത്തി പരിക്കേൽപ്പിച്ചു; ഒന്നരമാസത്തിനിടെ കൊച്ചിയിൽ നടന്നത് ഏഴ്കൊലപാതകം
കൊച്ചി: മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ബിയർ കുപ്പിക്കൊണ്ട് കുത്തേറ്റ് യുവാവ് ആശുപത്രിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തമ്മനം ലേബർ കോളനി റോഡ് പാലാതുരുത്ത് പറന്പിൽ ഫെബിൻ ജോസി(21)യെ മരട് പോലീസ് അറസ്റ്റു ചെയ്തു. വൈറ്റില സഹകരണ റോഡ് പുത്തൻപുരയിൽ അഖിൽ വർഗീസിനെ(25) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നിന് വൈറ്റിലയിലെ ബാർ ഹോട്ടലിനു സമീപത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് ഹോട്ടലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അഖിലിനെ ഒഴിഞ്ഞ ബിയർക്കുപ്പിക്കൊണ്ട് ഫെബിൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. മരട് പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ നഗരത്തിൽ ഏഴു കൊലപാതകങ്ങളാണ് നടന്നത്. എല്ലാ കൊലപാതകങ്ങളും രാത്രികാലങ്ങളിലാണ് നടന്നതും.
Read More