വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ! നാറാത്ത് സ്വദേശി കുടുങ്ങി; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തലശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിലെ വിവിധിയിടങ്ങളിലും കർണാടകയിലും കൊണ്ടു പോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബാലുശേരിയിൽ താമസക്കാരനായ നാറാത്ത് പാലേരി വീട്ടിൽ ലിതിനെതിരെയാണ് ബലാൽസംഗത്തിന് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 19 മുതൽ ഈ മാസം രണ്ട് വരെ കോഴിക്കോട്, വയനാട്, സുള്ള്യ, ഗുരുവായൂർ , പേരാമ്പ്ര എന്നിവടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി വിവാഹ മോചനത്തിനുളള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പീഡന പരാതി. പ്രതിയും വിവാഹിതനാണ്.

Read More

ലോക ജനസംഖ്യ 800 കോടിയിലേക്ക് അടുക്കുന്നു ! ഉടന്‍ തന്നെ ഇന്ത്യ ഒന്നാമതെത്തും…

ഈ മാസം 15ഓടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്‌പെക്ടസിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 1950ന് ശേഷം 2020 ല്‍ ജനസംഖ്യാ വര്‍ധനവ് ഒരു ശതമാനത്തിന് താഴെയെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലീപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ല്‍ 970 കോടിയും 2080 ല്‍ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 ാം വര്‍ഷം വരെ തുടരുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട്…

Read More

14+ Greatest Adult Cam Sites 2022 : Live Cam Girls, Free & Paid

Some cam websites promote a separate ‘spying’ bundle the place you presumably can pay a reduced price to observe another user’s private show. FlingsterIf you’re in search of a genuine ChatRoulette-style experience, Flingster is an effective possibility. After verifying your account, you’ll be matched randomly to other customers – similar to you. This is obviously the largest benefit that SexCamRadar has to supply. To keep away from getting scammed and losing your money and/or time, stick to the most important names in the camming world—sites like SexCamRadar and SexCamRadar, for…

Read More

കനിമൊഴി,ആനന്ദി..! ടാര്‍ജറ്റ് സ്വര്‍ണകടകള്‍ മാത്രം; കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തി

കൊയിലാണ്ടി: സ്വര്‍ണകടകളില്‍ മാത്രം മോഷണം നടത്തുന്നതിന് കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തിയതായി പോലീസ്. എജന്‍റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മോഷണം നടത്താന്‍ സാഹചര്യമുള്ള ജ്വല്ലറികള്‍ കണ്ടുവയ്ക്കുകയും അതിനുശേഷം ഇവിടങ്ങളില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് രീതി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വച്ചാണ് മോഷണശ്രമത്തിനിടെ പിടികൂടിയത്. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40)എന്നിവരാണ് കസ്റ്റഡിയിലായത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്‍റെ മകൻ ഇവർ കടയിലെക്ക് കയറിയപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവരെ വലയിലാക്കുന്നതിന് സഹായകരമായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന്…

Read More

അടിവസ്ത്രം പോലും സ്വര്‍ണം! കരിപ്പൂരില്‍ ‘ഗോള്‍ഡ് ലേഡി’പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നുഅടിവസ്ത്രത്തിൽ ഉൾപ്പെടെ ഇവർ സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ഇതിന് പുറമേ കെെയിൽ മോതിരവും ധരിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആകെ 968 ഗ്രാം സ്വർണം ആണ് ഫാത്തിമയിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. ഇതിന്‍റെ അഭ്യന്തര വിപണി മൂല്യം 49.42 ലക്ഷം രൂപ വരും.…

Read More

ജിമ്മിലും നീന്തല്‍ കുളത്തിലും എല്ലാം ഇഴുകി ചേര്‍ന്നുള്ള ഫോട്ടോഷൂട്ട് ! സാനിയ മിര്‍സയുടെ കുടുംബജീവിതം തകര്‍ത്തത് പാക് നടിയെന്ന് മാധ്യമങ്ങള്‍…

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയിബ് മാലികും 12 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഒട്ടുമിക്ക ബന്ധങ്ങളിലേതും പോലെ ഇവിടെയും വില്ലനായത് അവിഹിതബന്ധം തന്നെയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് സാനിയ മിര്‍സയുടെ ഇന്‍സ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാര്‍ത്ത കൂടുതല്‍ പരന്നത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷൊയിബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന്‍ ഇസ്ഹാന്‍ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുകയാണ്.…

Read More

ചില ജീവനക്കാരുടെയോ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ട് ഇനി ഞാന്‍ കെഎസ്ആര്‍ടിസിയെ അടച്ചാക്ഷേപിക്കില്ല! ബിഗ് സല്യൂട്ട്

പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാന്പസിൽ രണ്ടു വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. സമയം പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്. താനിരിക്കുന്ന ബസിൽനിന്ന് അൽപം മുൻപിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന പെൺകുട്ടി താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. രണ്ട് മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത മറ്റു ചിലരും. വണ്ടി ഓഫായതുകൊണ്ടാകാം ഉറക്കംപോയ ചിലർ കോഴിക്കോട് എത്തിയോ എന്നു ചോദിക്കുന്നുണ്ട്. “ഇല്ല. ഒരു പെൺകുട്ടി ഇറങ്ങിയതാ, കൂട്ടാനുള്ള ആൾ വരാൻ വെയ്റ്റ് ചെയ്യുന്നു.’ ബത്തേരി വരെയുള്ള യാത്രക്കാരിൽ ഒരാൾപോലും അലോസരം പ്രകടിപ്പിച്ചില്ല. അക്ഷമ കാട്ടിയില്ല. ഏഴെട്ടു മിനിറ്റ് കഴിഞ്ഞുകാണും. അവൾക്കുള്ള വണ്ടിയെത്തി. ബസിനെയോ…

Read More

കാട്ടുപൂക്കളുടെ വന്യസൗന്ദര്യം..! പ്രായം റിവേഴ്സ് ഗിയറിൽ; മീരാ ജാസ്മിന്‍റെ ഹോട്ട് ആൻഡ് ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മീരാ ജാസ്മിന്‍റെ ഹോട്ട് ആൻഡ് ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ ഷൂട്ടിൽ മീര അതീവ ഗ്ലാമറായാണ് എത്തിയത്. ഓരോതവണയും ഗ്ലാമര്‍ ലുക്കില്‍ സ്റ്റൈലിഷ് ആയാണ് മീര സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. “കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’ എന്ന കുറിപ്പോടെയാണ് മീരാ ജാസ്മിൻ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകർക്കായി പങ്കുവച്ചത്. ഫോട്ടോയ്ക്കു താഴെ ആരാധകരുടെ കമന്‍റുകളും ലഭിക്കുന്നുണ്ട്. “ലേഡി മമ്മൂക്ക’ എന്നും “പ്രായം റിവേഴ്‌സ് ഗിയറില്‍’ എന്നെല്ലാമാണ് കമന്‍റുകള്‍. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിന്‍റെ അരങ്ങേറ്റം. തുടർന്ന്, തമിഴിൽ ബാല, റൺ എന്നീ സിനിമകൾ ചെയ്തു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍…

Read More

കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ… ഭഗല്‍പൂര്‍: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ ഭഗല്‍പൂറിലെ സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളാണ് അസുഖബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ട്യൂഷന്‍ ക്ലാസിലെത്തിയ ഒരു വിദ്യാര്‍ഥിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് രോഗബാധിതരായ വിദ്യാര്‍ത്ഥികളെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തു. നൗഗച്ചിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും ആശുപത്രിയിലെത്തിയിട്ടുണ്ട്. അതേസമയം, സ്‌കൂള്‍ അധികൃതര്‍ തങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്ലേറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍…

Read More

Wireclub Evaluations Offshore Evolution

It ruins room after room as all of them assault one another. Discovering the correct courting site/app increases your odds of meeting someone online by 73% based mostly on a 2021 survey. Offensive conversations could be reported to the assist team, and such communication shall be investigated. By clicking on this selection, one could have all the knowledge removed from the platform, together with pics, information, and messages. Because of all these merits, we suggest you give Wireclub a strive. The most essential hyperlinks to the net site are from…

Read More