വാത്സല്യപൂർവം അരികത്ത് വിളിച്ചു; എന്നിട്ട്..! ആറാം വയസ്സിൽ രണ്ടുപേരിൽനിന്ന്‌ ദുരനുഭവം തുറന്നുപറഞ്ഞ്‌ ദിവ്യ എസ്.അയ്യർ

പത്തനംതിട്ട:ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്. രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ലെന്നും അവര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല. നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന്…

Read More

യുവതി പരാജയപ്പെട്ടത് 959 തവണ! 18 വർഷത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നൂലാമാലകൾ ഓർത്ത് ഒന്നും വേണ്ടെന്ന് വെച്ചിരിക്കുന്നവരാകും ഏറെയും. അല്ലെങ്കിൽ ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് ശ്രമിക്കാത്തവരൊക്കെയാകും കൂടുതൽ പേരും. എന്നാലിപ്പോഴിതാ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 69കാരിയായ സ്ത്രീയ്ക്ക് ലൈസൻസ് ലഭിച്ചൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ദക്ഷിണ കൊറിയയിലാണ് സംഭവം നടക്കുന്നത്. ജിയോഞ്ജുവിലാണ് ചാ സാ-സൂൺ എന്ന സ്ത്രീയാണ് കഥാനായിക. 960 തവണ ടെസ്റ്റ് നടത്തിയ സ്ത്രീ ഇത്തവണ പരീക്ഷയിൽ വിജയിച്ചു. 959 തവണ യുവതി പരാജയപ്പെട്ടിരുന്നു.2005 ഏപ്രിലിലാണ് സാ-സൂൺ തന്റെ ആദ്യ എഴുത്തുപരീക്ഷ നടത്തുന്നത്.  പരീക്ഷ പാസാകാൻ സാ-സൂണിന് സാധിച്ചിരുന്നില്ല. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ആഴ്ചയിൽ രണ്ടുതവണ എഴുത്തു പരീക്ഷ എഴുതാൻ തുടങ്ങി. അത് പാസായതോടെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഊഴമായി. പിന്നീട് 10 ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ആകെ 960 തവണ സാ-സൂണിന് പരീക്ഷ എഴുതേണ്ടി വന്നിരുന്നു. ഇതിനെല്ലാം കൂടി…

Read More

തലമുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്… സ്ട്രെയ്റ്റനിംഗ് ചെയ്യുന്നത് മുടിക്ക് ഹാനികരമോ?

പെട്രോലാക്റ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്റ്ററൈസറുകള്‍(ചർമത്തിന്‍റെ ഈർപ്പം നിലനിർ ത്താൻ സഹായിക്കുന്നവ). ചില ലേപനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്‌സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പക്ഷേ, ഇവയില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, സുഗന്ധവസ്തുക്കള്‍, പ്രിസര്‍വേറ്റീവ്‌സ് എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചില രാസവസ്തുക്കള്‍ ചര്‍മ പാളികള്‍ക്കുള്ളിലെ ഘര്‍ഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നല്‍കുന്നു. ലാക്റ്റിക് ആസിഡ് അതിനൊരുദാഹരണം. ഇവയെ ‘ഹ്യുമിക്റ്റന്‍റ്’ (Humectant) എന്ന് പറയുന്നു. അവ ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കൂട്ടുന്നു. പഠനങ്ങൾക്കു ശേഷമേ….അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശേഷി ഉണ്ടെന്ന അവകാശവാദവുമായി ചില ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ അത്ര വാസ്തവമൊന്നുമില്ല. വര്‍ഷങ്ങള്‍ നീണ്ട പഠനം ഇതിനാവശ്യമാണ്. തന്നെയുമല്ല ഇവയിൽപലതും അലര്‍ജി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തലമുടിയുടെ സംരക്ഷണംമൃദുവായ ഷാംപൂ കൂടെക്കൂടെ ഉപയോഗിക്കുന്നത് മൃതകോശങ്ങളെ മാറ്റാന്‍ പര്യാപ്തമാണ്. ക്ഷാരഗുണം കൂടുതലുള്ള ഷാംപൂ മുടി വരണ്ടതും ജീവനറ്റതുമായി തോന്നിപ്പിക്കും.…

Read More

രാത്രിയില്‍ ‘കാപ്പി’ കുടിക്കാന്‍ വരണമെന്ന് ആ സ്ത്രീ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രവി കിഷന്‍…

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്ത്രീ തന്നെ മോശം രീതിയില്‍ സമീപിച്ചു എന്നാണ് രവി കിഷന്‍ വെളിപ്പെടുത്തിയത്. പ്രമുഖ ടെലിവിഷന്‍ ഷോയ ആയ ‘ആപ്കി അദാല’ത്തിലായിരുന്നു രവി കിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി അവര്‍ തന്നെ കാപ്പി കുടിക്കാന്‍ വിളിച്ചെന്നും കാര്യം മനസിലായപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷന്‍ പറയുന്നത്. രവികിഷന്റെ വാക്കുകള്‍ ഇങ്ങനെ…അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാന്‍ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാന്‍ തള്ളിക്കളയും…

Read More

സംവിധാനവും നിർമാണവും ഞാൻ തന്നെ; അതാകുമ്പും ആരോടും ക‍ണക്ക് പറയേണ്ട കാര്യമില്ലെന്ന് പ്രിയദർശൻ

 കോവിഡ് കാലത്ത് നടക്കുന്ന ഒരു ക്രൈം ത്രില്ലറാണ് കൊറേണ പേപ്പേഴ്സ്. ഇതൊരു ചെറിയ സിനിമയാണ്, ഞങ്ങള്‍ ഉയര്‍ന്ന അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ഒരു തരം സിനിമയാണിത്. മോഹന്‍ലാലിന്‍റെയോ എം.ജി. ശ്രീകുമാറിന്‍റെയോ നര്‍മമോ പാട്ടുകളോ ഒന്നുമില്ല. ഞാനത് എഴുതി നിര്‍മിച്ചു. അത് ഫ്ലോപ്പായാലും ഹിറ്റായാലും എനിക്ക് ആരോടും കണക്ക് പറയേണ്ട കാര്യമില്ല. ചില സംവിധായകരുടെ സിനിമകളില്‍ അവരുടെ ഒപ്പ് ഉണ്ടാകും. എന്‍റെ സിനിമകള്‍ക്ക് അതില്ല. എല്ലാത്തരം സിനിമകളും ചെയ്യുന്ന ഒരാളാണ് ഞാന്‍. പുതിയ സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും ഉള്‍പ്പെടുത്തിയതോടെ ഈ ചിത്രം വ്യത്യസ്തമായി. പുതിയ തലമുറ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തെറ്റുകള്‍ കണ്ടെത്തുന്നതിന് പകരം നിങ്ങള്‍ അവരില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ചെറുപ്പത്തില്‍ ഞാന്‍ സിനിമകളെ ഒരുപാട് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.…

Read More

എന്‍റെ സൗന്ദര്യം പോയെന്ന കമന്‍റ് മുമ്പായിരുന്നു വന്നതെങ്കിൽ; സാമന്ത പറയുന്നതിങ്ങനെ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. നടിയെ കേന്ദ്രകഥാപാത്രമാക്കി കൂടുതൽ സിനിമകൾ വരുന്നത് തെലുങ്കിൽനിന്നാണ്. യശോദ, ശാകുന്തളം തുടങ്ങിയ പുതിയ തെലുങ്ക് സിനിമകളിൽ സാമന്തയാണ് പ്രധാന കഥാപാത്രം. അടുത്തിടെ റിലീസ് ചെയ്ത യശോദ മികച്ച പ്രേക്ഷക പ്രതികരണം നേടി. ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. കരിയറിൽ തിരക്കിൽ നിൽക്കുന്ന സാമന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമന്തയെ ബാധിച്ചത്. ഓട്ടോ ഇമ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോഗമുക്തിയില്ല. അസുഖത്തെ നിയന്ത്രിക്കാൻ പറ്റും. കുറച്ച് മാസങ്ങൾ വിശ്രമമെടുത്ത സാമന്ത ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ശാകുന്തളത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സാമന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.ഓട്ടോ ഇമ്യൂൺ കണ്ടീഷനുള്ള ഒരാളോടും ശരിയായോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം ഇത് ലൈഫ് ലോംഗാണ്. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാവും. ഇപ്പോൾ…

Read More

സൗജന്യ ആട്ടപ്പൊടി വിതരണം ചെയ്യാന്‍ വന്ന ട്രക്ക് കൊള്ളയടിച്ച് ജനം ! പാക്കിസ്ഥാനില്‍ നാലു മരണം…

പാക്കിസ്ഥാനില്‍ റമദാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയട്രക്ക് കൊള്ളയടിച്ച് ജനം. പെഷവാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്. വിതരണ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്ക് തടഞ്ഞ് പൊടി ജനങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാത്തു നിന്ന് മടുത്ത ജനങ്ങള്‍ ഒടുവില്‍ റോഡില്‍ പ്രതിഷേധവും ആരംഭിച്ചു. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആട്ടപ്പൊടി ബാഗിനായുള്ള അടിപിടിയില്‍പ്പെട്ട് നാല് പേര്‍ ഇതിനകം മരിച്ചെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ തിരക്കില്‍പ്പെട്ടും രണ്ടുപേര്‍ ക്യൂ നിന്ന് തളര്‍ന്ന് വീണുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതാണ് അമിതമായ തിരക്കിന് കാരണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. ആട്ട വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് ഫലവത്താകുന്നില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും പാകിസ്ഥാനിലെ ജനജീവിതം…

Read More

ജീവിതം ആസ്വദിക്കുന്ന ആ 19കാരിയെ ഞാന്‍ പിന്തുണയ്ക്കും ! മകള്‍ക്ക് പിന്തുണയുമായി കജോള്‍…

ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിലൊരാളാണ് കജോള്‍. തന്റെ സിനിമാ വിശേഷവും കുടുംബവിശേഷവും നടി ആരാധകരോടു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ നൈസയെ കുറിച്ചു പറയുകയാണ് കജോള്‍. മകളെ കുറിച്ചു പറയുമ്പോള്‍ അഭിമാനമുണ്ടെന്നും എവിടെ പോയാലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മകളെന്നും കജോള്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…മകളെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസ്സുകാരിയാണവള്‍. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്, ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും.’ കജോള്‍ പറഞ്ഞു. മകള്‍ നൈസയ്ക്ക് ലഭിക്കുന്ന താരപദവിയെ എങ്ങനെ നോക്കി കാണുന്നു? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. മാതാപിതാക്കളെ പിന്തുടര്‍ന്ന് നൈസയും സിനിമയിലെത്തുമെന്നാണ് ആരാധകരുടെ…

Read More

ബസ് തടഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! സംഭവം പാലക്കാട്ട്…

പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വര്‍ണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി…

Read More

വൻ പലിശ വാഗ്ദാനം നൽകി 35 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ്; പ്രതി പണം തട്ടിയത് 10 പേരിൽനിന്ന്

കൊച്ചി: മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പണം തട്ടിയെടുത്തത് 10 പേരിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഡിവൈൻ വില്ലേജ് ഫസ്റ്റ് അവന്യു ഡിവിആർഎ 12 ബാൻസുരി വീട്ടിൽ വി.രമേശിനെ (58)ആണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി ശ്രീകണ്ഠത്ത് റോഡിലെ കെൽമേഴ്സ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ഉപയോഗ് നിധി ലിമിറ്റഡ് എന്ന ബാങ്കിംഗ് സ്ഥാപനമുണ്ടെന്നും ഇയാൾ അതിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിമാസം 13 ശതമാനം പലിശ നൽകാമെന്നും നിക്ഷേപ കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപ തുക കൃത്യമായി മടക്കി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 10 പേരിൽ നിന്നായി ഇയാൾ 35 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഉപയോഗ് നിധി ലിമിറ്റഡിന്‍റെ വ്യാജരസീതും നൽകി. ഇതിന് ശേഷം പ്രതി പണം തിരികെ നൽകാതെ മുങ്ങുകയായിരുന്നു.…

Read More