കുട്ടികളുടെ അവകാശം ഹനിക്കരുത്; കേരള ബ്ലാസ്‌റ്റേഴ്‌സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരോടാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. അതേസമയം, ട്രയല്‍ റണിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ തങ്ങളെ അറിയിച്ചിട്ടില്ലെന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോടും വിശദീകരണം തേടിയിട്ടുണ്ട്. 22-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സിന് കൊച്ചിയിലെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് താരങ്ങളെ വെട്ടിലാഴ്ത്തി എറണാകുളം പമ്പള്ളിനഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലെ ഗേറ്റ് പൂട്ടിയത്. രാവിലെ ആറിന് ഗേറ്റ് തുറക്കുമെന്നും ഏഴോടെ ആദ്യ രജിസ്‌ട്രേഷനും ഏഴരയ്ക്ക് രണ്ടാംഘട്ട രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കുമെന്നായിരുന്നു കുട്ടികള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് അധികൃതരില്‍ നിന്നും…

Read More

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരുന്നതായി കണ്ടെത്തൽ; മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുതെന്ന് സർക്കുലർ

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ തങ്ങളുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടു വരുന്നതിനെതിരെ സർക്കുലർ‌. ശുചീകരണ കാന്പയിന്‍റെ ഭാഗമായി ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ സർക്കുലർ നിലനിൽക്കെയാണ് ഒരുവിഭാഗം ജീവനക്കാർ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതിനെതിരെ സർക്കുലറുമായി ഹൗസ് കീപ്പിങ്ങ് വിഭാഗം രംഗത്തെത്തിയത്. മാലിന്യം നിക്ഷേപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞാൽ പിടി വീഴുമെന്നാ ഓർമിപ്പിച്ചാണ് ഹൗസ് കീപ്പിങ്ങ് വിഭാഗത്തിന്‍റെ സർക്കുലർ. ചില ഉദ്യോഗസ്ഥർ രാവിലെ സെക്രട്ടറിയേറ്റിലേക്ക് വരുമ്പോൾ കയ്യിൽ കരുതുന്ന വീട്ടിലെ മാലിന്യം വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിലരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ കൊണ്ടുവരാവുവെന്നും നിർദേശമുണ്ട്.

Read More

അമേയ മാത്യു വിവാഹിതയാകുന്നു! പ്രതിശ്രുത വരന്റെ മുഖം ഒളിപ്പിച്ച്; കണ്ടുപിടിച്ച് ആരാധകര്‍

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. അമേയ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തിയില്ല. അതോടെ ആരാണ് അമേയയുടെ വരന്‍ എന്ന അന്വേഷണത്തിലായി ആരാധകര്‍. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ആരാധകരില്‍ ഒരാളാണ് പ്രതിശ്രുത വരന്‍ കിരണ്‍ കാട്ടികാരന്‍ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Read More

പട്ടാപ്പകൽ നടന്നുപോയ വയോധികയെ പീഡിപ്പിക്കാൻ ശ്രമം;ചിത്രാഭവനിലെ ചിത്രസേനൻ പോലീസ് പിടിയിൽ

തിരുവനന്തപുരം: പട്ടാപ്പകൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വട്ടപ്പാറ പള്ളിവിള ചിത്രാഭവനിൽ ചിത്രസേനൻ (45) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ശ്രീകാര്യം ഗാന്ധിപുരത്തിന് സമീപത്തെ ഇടറോഡിലൂടെ നടന്ന് പോകുകയായിരുന്ന അറുപത്തിയെട്ടുകാരിയെ ഇയാൾ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധിക നിലവിളിച്ച് ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ശ്രീകാര്യം എസ്എച്ച്ഒ ബിനീഷ് ലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More

കൈക്കൂലി കേസിൽ പിടിയിലായ സുരേഷ്കുമാറിനെതിരേ നാട്ടിൽ  പരാതികളൊന്നുമില്ല; വീട്ടിലെത്തിയിരുന്നത് വല്ലപ്പോഴും മാത്രം; പണം ചെലവഴിക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നതായി അടുപ്പക്കാർ

  കാട്ടാക്കട : പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് വി. സുരേഷ് കുമാർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ. സുരേഷ്‌കുമാർ മലയിൻകീഴ് ഗോവിന്ദമംഗലം സ്വദേശിയാണ്. നാട്ടിൽ അധികം സാന്നിധ്യമില്ല. പത്തു വർഷമായി വീട് പണി നടക്കുന്നുണ്ടെങ്കിലും സുരേഷ്കുമാർ നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണെന്ന് നാട്ടുകാർ പറയുന്നു. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്‍റെ വീട്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്. ആരോടും ഇടപഴകാറില്ലെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്‍റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു. രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും…

Read More

ഇഎംഐ മുടങ്ങുമ്പോള്‍ റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കുന്നത് മൗലികാവകാശലംഘനം ! കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി…

വായ്പയുടെ പ്രതിമാസ ഗഡു (EMI) മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ കാര്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിച്ച റിക്കവറി ഏജന്റുമാര്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജീവ് പ്രസാദിന്റെ ഉത്തരവ്. ഇഎംഐയില്‍ കുടിശ്ശിക വരുത്തിയാല്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ക്ക് വാഹനം പിടിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനം പിടിച്ചെടുത്ത റിക്കവറി ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. ജാമ്യവസ്തു പിടിച്ചെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു മാത്രമേ ബാങ്കുകള്‍ക്ക് വായ്പാ തുക തിരിച്ചുപിടിക്കാനാവൂ. നിയമത്തിലെ ഈ വകുപ്പുകളാണ് ജാമ്യവസ്തു പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍  കേന്ദ്ര സര്‍ക്കാറിന്‍റെ വ്യാജ മുദ്രപതിച്ച കാറില്‍ എത്തി സ്വര്‍ണം തട്ടാന്‍ ശ്രമം; രണ്ട് പേർ  അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ മുദ്രയുള്ള സ്റ്റിക്കര്‍ പതിച്ച് സ്വര്‍ണം തട്ടാനെത്തിയ നാലുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.സംസ്ഥാനത്താകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവര്‍ അടക്കമുള്ള കേസായതിനാല്‍ പോലീസ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളില്‍ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയും ഉള്‍പ്പെടും. ഇന്നലെ പുലര്‍ച്ചെ നാലിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ മുദ്ര പതിച്ച വ്യാജ നമ്പറുള്ള കാര്‍ പോലീസിന്‍റെ ശ്രദ്ധയില്‍പെട്ടത്. പോലീസ് ഉപയോഗിക്കുന്ന വാഹനത്തിനു സമാനമായ വിധത്തില്‍ വെള്ള ബൊലേറൊ കാറിലാണ് കേന്ദ്ര സര്‍ക്കാറിന്‍റെ മുദ്ര വ്യാജമായി പതിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ വാഹനമാണെന്നു മാത്രമേ കരുതുകയുള്ളു. ഇതിലാണ് ആറംഗ സംഘം ഒളിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി പുറത്തിറങ്ങുന്ന കള്ളക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം…

Read More

ഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമപ്പെട്ടവര്‍ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് കമ്മീഷണര്‍…

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ പോലും ലഹരിക്കടിമപ്പെട്ടവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചില്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമയായ ആള്‍ക്കാരുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം…

Read More

21കാരനെ കല്യാണം കഴിക്കാന്‍ വന്‍ ഓഫര്‍ മുമ്പോട്ടു വെച്ച് 38കാരി ! ഒടുവില്‍ വഴങ്ങി യുവാവിന്റെ കുടുംബം…

പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം. 21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം. ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ…

Read More

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം

തലോര്‍ (തൃശൂർ) : ദേശീയപാതയിൽ ജറുസലെമിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്കു പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് നാമക്കലില്‍ നിന്ന് കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പഠനയാത്രക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് ഇടിച്ചത്.പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, തൃശൂർ മെഡിക്കല്‍ കോളജിലും, പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ നടന്നുവരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ദിശയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി.

Read More