കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു ! ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ചെന്ന് വിമര്‍ശനം

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സ്തനാര്‍ബുദ ഗവേഷകയുമായ റയ്യാന ബര്‍നാവിയെ പ്രശംസിച്ചു കൊണ്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. റയ്യാന ബര്‍നാവിയുടെ ചിത്രത്തോടൊപ്പമാണ് ആശംസാകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കുചിത മതചിന്തകളിലൂന്നി സ്ത്രീകളുടെ സ്വതന്ത്ര ചിന്തകളേയും അവകാശങ്ങളേയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് ഈ ബഹിരാകാശ ദൗത്യം എന്നാണ് ശൈലജ ടീച്ചരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന വരികള്‍. ഈ വാക്കുകളാണ് സൈബറിടത്തിലെ ചര്‍ച്ചാവിഷയം. കെകെ ശൈലജയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ടീച്ചറെ നിങ്ങള്‍ സങ്കിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നംവച്ചുള്ള പോസ്റ്റാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖത്തടിക്കുന്ന മറുപടി എന്നും, ആദ്യം സ്വന്തം…

Read More

സംസ്ഥാനത്ത് 29 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴ ! ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും 29 ാം തീതിവരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. നാളെ മുതല്‍ 28 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 28-ാം തീയതി വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. നാളെ മുതല്‍ 28 വരെ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കി

Read More

ചവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും വിനീഷ്യസിനെ വിലക്കില്ല

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ റയൽ മാഡ്രിഡിന്‍റെ ബ്രസീൽ താരം വിനീഷ്യസ് ജൂണിയറിനു വിലക്കില്ല. ഇഞ്ചുറി ടൈമിൽ വലെൻസിയൻ താരം ഹ്യൂഗോ ഡ്യൂറോയുടെ മുഖത്തടിച്ചെന്ന കുറ്റത്തിനായിരുന്നു വിനീഷ്യസ് ചുവപ്പുകാർഡ് കണ്ടത്. എന്നാൽ, അതിനു മുന്പ് ഡ്യൂറോ വിനീഷ്യസിന്‍റെ കഴുത്തു കൂട്ടി ചുറ്റിപ്പിടിച്ച ദൃശ്യം വിഎആർ റഫറി മാച്ച് റഫറിയെ കാണിച്ചില്ല. ഇതിനു പിന്നാലെ വിനീഷ്യസ് വംശീയാധിക്ഷേപം ലാ ലിഗയിലും സ്പെയ്നിൽ സാധാരണമാണെന്നു സോഷ്യൽ മീഡിയയിൽ കുറിച്ചു. വിഎആർ റഫറിയെ സസ്പെൻഡ് ചെയ്ത സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, വിനീഷ്യസിനെ ചുവപ്പു കാർഡ് കാണുന്പോഴുള്ള മത്സരവിലക്കിൽനിന്നു മുക്തനുമാക്കി. വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം നടന്ന വലൻസിയൻ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ അഞ്ചു മത്സരങ്ങളിൽ ആരാധകർക്കു പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

തല കൊള്ളാം! ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റനാണ് എം.എസ്. ധോണി എന്നതിൽ രണ്ടാമതൊരഭിപ്രായമില്ല. ഐസിസി ട്വന്‍റി-20, ഏകദിന കിരീടങ്ങൾ ധോണിയുടെ തന്ത്രങ്ങളുടെ ഫലമായി ഇന്ത്യൻ ടീം സ്വന്തമാക്കിയത് ചരിത്രം. രാജ്യാന്തര വേദിയിൽനിന്നു പടിയിറങ്ങിയിട്ട് വർഷം നാലാകുന്നെങ്കിലും നാല്പത്തിയൊന്നുകാരനായ ധോണിയാണ് ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ എല്ലാമെല്ലാം. തലയെന്നു വിളിക്കപ്പെടുന്ന ധോണിയുടെ തലയിലുദിച്ച ഒരു തന്ത്രവും ഒരു കുതന്ത്രവുമായിരുന്നു ഐപിഎൽ 2023 ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ജയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ക്വാളിഫയർ ഒന്നിൽ 15 റണ്‍സിനു കീഴടക്കിയാണ് ചെന്നൈയുടെ ഫൈനൽ പ്രവേശം, ചെന്നൈയുടെ 10-ാം ഐപിഎൽ ഫൈനലിൽ. ഐപിഎൽ ചരിത്രത്തിൽ 10 തവണ ഫൈനൽ കളിക്കുന്ന ആദ്യടീമാണു ചെന്നൈ സൂപ്പർ കിംഗ്സ്. ഈ സീസണായിരിക്കും ധോണിയുടെ അവസാന ഐപിഎൽ എന്നാണു കരുതപ്പെടുന്നത്. കിരീടത്തോടെ ധോണിക്ക് ഐപിഎൽ വേദിയിൽനിന്നു പടിയിറങ്ങാനാകുമോ…

Read More

അമേയ മാത്യു വിവാഹിതയാകുന്നു; മുഖം കാണിക്കാതെ വരന്‍റെ ചിത്രം പങ്കുവെച്ച് നടി

നടിയും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയുമായ അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരൻ ആണ് വരൻ. നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്‍റെ മുഖം വെളിപ്പെടുത്താതെയാണ് മോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ അമേയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് അമേയ. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Read More

ഒന്നാ‌യിട്ട് ഒരുവർഷം; ഗോപിസുന്ദറുമൊത്തുള്ള ചിത്രം പങ്കുവച്ച് അമൃത

സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ജീവിതം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷം പങ്കുവച്ച് ഗായിക അമൃത സുരേഷ്. പൂമാലയും സിന്ദൂരവും ചാർത്തിയുള്ള ചിത്രത്തിനൊപ്പം ഒരു വർഷം എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. 2022 മേയിൽ ആയിരുന്നു ഗോപി സുന്ദറും അമൃതയും ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്. അടുത്തിടെ “ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’എന്ന് കുറിച്ചുകൊണ്ട് ഗോപി സുന്ദറിന്‍റെ ചിത്രം അമൃത സുരേഷ് പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്‍റ്സും എത്തിയിരുന്നു. ഇത്തരം കമന്‍റുകൾക്കെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ സുരേഷ് അന്തരിച്ചത്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ…

Read More

ഇന്ത്യയിൽ ലഭിക്കാത്ത സ്വാതന്ത്ര്യം തനിക്ക് ന്യൂസിലൻഡിൽ ലഭിക്കുന്നു; ബൈക്ക് മെക്കാനിക്കായി അബ്ബാസ് ജോലിതുടരുമ്പോൾ…

തെന്നിന്ത്യൻ സിനിമയിലെ ചോക്ലേറ്റ് താരമായിരുന്നു അബ്ബാസ്. ഒരുകാലത്തു യുവതികളുടെ സ്വപ്ന കാമുകനായിരുന്നു താരം. നായകനായി സിനിമ കുറവായിരുന്നെങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു അബ്ബാസ്. മലയാളിപ്രേക്ഷകർക്കും അബ്ബാസ് പ്രിയങ്കരനാണ്. കണ്ണെഴുതി പൊട്ടുതൊട്ട് എന്ന സിനിമയിലെ താരത്തിന്‍റെ പ്രകടനം ചലച്ചിത്രാസ്വാദകർ മറക്കില്ല. വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്പോഴാണ് അബ്ബാസ് അപ്രത്യക്ഷനാകുന്നത്. 2015ലാണ് അബ്ബാസ് അഭിനയം അവസാനിപ്പിച്ചു മറ്റൊരു രാജ്യത്തേക്കു താമസം മാറ്റുന്നത്. ഭാര്യയോടൊപ്പം ന്യൂസിലൻ‌ഡിലാണ് അബ്ബാസ് ഇപ്പോൾ താമസിക്കുന്നത്. വെള്ളിത്തിരയിലേക്കു താരം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകർ. എന്നാൽ താരത്തിന്‍റെ മടങ്ങിവരവിനെക്കുറിച്ചു വാർത്തകളൊന്നുമില്ല. ഇത്തരം ചോദ്യങ്ങളോടു താരം പ്രതികരിക്കാറുമില്ല. ന്യൂസിലൻഡിൽ അബ്ബാസ് തന്‍റെ സ്വകാര്യജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇടയ്ക്കിടെ മോട്ടിവേഷണൽ വീഡിയോയുമായി എത്താറുണ്ട്. ജീവിതത്തിൽ താൻ അനുഭവിക്കുന്ന സമ്മർദങ്ങളെക്കുറിച്ചും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കാലിന് സർജറി ചെയ്തപ്പോൾ മരുന്നുകളുടെ ഉപയോഗംമൂലം അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും…

Read More

വെള്ളത്തിനായി അമ്മ താണ്ടിയിരുന്നത് കിലോമീറ്ററുകള്‍ ! സ്വന്തമായി കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാട് മാറ്റി 14കാരന്‍

ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള്‍ കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്. മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്‍ഗാറില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വെള്ളം എത്തിക്കാന്‍. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു. ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില്‍ സ്വന്തമായി ഒരു കിണര്‍ കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില്‍ ഊട്ടിയുറക്കപ്പെട്ടു. കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര്‍ നിര്‍മാണം. മണ്‍വെട്ടിയും മണ്‍കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്‍. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില്‍ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു. പരിശ്രമം വിജയിച്ചപ്പോള്‍ ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട്…

Read More

സഹപാഠിയെ ക്രൂരമായി പൊള്ളലേൽപ്പിച്ചു; ഉറ്റ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ; സംഭവം മറച്ചു വെച്ച മൂന്ന് കുട്ടികൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയില്‍. ആന്ധ്രാ സ്വദേശിനി ലോഹിതയാണ് പിടിയിലായത്. ഈ മാസം 18 നായിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയായ ദീപികയ്ക്കാണ് പൊള്ളലേറ്റത്. വെള്ളായണി കാര്‍ഷിക കോളജ് നാലാം വർഷ അഗ്രികൾച്ചർ വിദ്യാര്‍ഥികളാണ് ഇരുവരും. ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. വഴക്കിനെ തുടർന്ന് ലോഹിത പൊള്ളലേൽപ്പിക്കുകയായിരുന്നു. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗക്കുന്ന സ്റ്റീല്‍ പാത്രമുപയോഗിച്ചാണ് പൊള്ളലേൽപ്പിച്ചത്. മൊബൈ ല്‍ ചര്‍ജര്‍ കൊണ്ട് തലയിലടിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയ ലോഹിതയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയും മലയാളി വിദ്യാര്‍ഥിനിയുമടക്കം മൂന്നു വിദ്യാര്‍ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്തു. പൊള്ളലേല്‍പ്പിച്ച വിവരം മറച്ചുവച്ചതിനാണ് സസ്‌പെന്‍ഷന്‍.

Read More

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയ കേസ്; ഭീഷണിപ്പെടുത്തിയത് സെക്‌സ് ചാറ്റ് പുറത്തുവിടുമെന്നു പറഞ്ഞ്

കൊച്ചി: നഗരത്തില്‍ ഹണി ട്രാപ് നടത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ യുവാവിനെ ഭീഷണിപ്പെടുത്തിയത് സെക്‌സ് ചാറ്റ് പുറത്തുവിടുമെന്ന് പറഞ്ഞ്. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കോഴിക്കോട് ചുങ്കം ഫറോക്ക് തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ (20), സുഹൃത്തും രണ്ടാം പ്രതിയുമായ മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്ന പരാതിയിലാണ് ഇരുവരും പിടിയിലായത്. സൗമ്യയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പരാതിക്കാരനുമായി സൗമ്യ സ്ഥിരമായി സെക്‌സ് ചാറ്റിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് ഇദേഹത്തെ എറണാകുളം പളളിമുക്കില്‍ വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം യുവതിയുടെ കൂടെയുണ്ടായിരുന്ന നാല് പ്രതികള്‍…

Read More