സ്ഥാപനത്തിന്‍റെ ഷെയര്‍ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി

പയ്യന്നൂര്‍: സ്ഥാപനത്തിന്‍റെ ഷെയര്‍ വാഗ്ദാനം ചെയ്ത് 22,62,000 രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു.കുഞ്ഞിമംഗലം തെരുവിലെ ബുഷ്‌റയുടെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കൊറ്റിയിലെ ഹയാത്ത് ഫുഡ് ആൻഡ് സ്‌പൈസസ് എന്ന സ്ഥാപനത്തിനും പാർട്ടണർമാരായ ഇ. മുഹമ്മദ് ഫാറൂഖ്, എൻ.പി.കെ. താഹിറ എന്നിവര്‍ക്കുമെതിരെ കേസെടുത്തത്. 2023 ജൂണില്‍ സ്ഥാപനത്തിന്‍റെ 50 ശതമാനം ഷെയര്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. തുടര്‍ന്ന് 2023 ജൂലൈ 15 മുതല്‍ 2025 ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളില്‍ തവണകളായി സ്ഥാപനത്തിന്‍റെയും പ്രതികളുടെയും അക്കൗണ്ട് വഴി 22,62,000 രൂപ കൈപ്പറ്റിയെന്നും ഇതിന് ശേഷം വാഗ്ദാനം ചെയ്ത ഷെയറോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചതായുമാണ് പരാതി. പരാതിക്കാരി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

Read More

കോഴിക്കോട് നഗരത്തിൽ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ച് കിലോ എംഡിഎംഎ

കോഴിക്കോട്:ഒരു മാസത്തിനിടെ കോഴിക്കോട് നഗരപരിധിയില്‍ മാത്രം പോലീസും എക്‌സൈസ് വകുപ്പും പിടികൂടിയത് അഞ്ച് കിലോഗ്രാം എംഡിഎംഎ.പോലീസും എക്‌സൈസും പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രില്‍ ഒന്നിനും മേയ് പത്തിനുമിടയിലാണ് ഇത്രയും കൂടിയ അളവില്‍ രാസലഹരി പിടികൂടിയത്. നഗരത്തിന് പുറത്തെ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഈ കാലയളവില്‍ ലഹരിവേട്ട നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ മറ്റ് ജോലികളിലായതിനാല്‍ പൊതുവെ കേസുകളുടെ എണ്ണം കുറവാണ്. അതേസമയം പിടികൂടിയ അളവ് വളരെ കൂടുതലായിരുന്നു. ഗ്രാമിന് മൂവായിരം മുതല്‍ ആറായിരം രൂപവരെയാണ് എംഡിഎംഎയുടെ ശരാശരിവില. ഡിമാന്‍ഡുള്ളസമയങ്ങളില്‍ ഗ്രാമിന് 10,000 രൂപവരെ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നഗരപരിധിയില്‍ പിടികൂടിയത് വിപണിയില്‍ 30 കോടിയോളം വരെ വില വരുന്ന ലഹരിമരുന്നാണെന്നാണ് കണക്ക്. ഡാന്‍സാഫ് സംഘവും പോലീസും എക്‌സൈസും നിരന്തരം ലഹരി പിടികൂടുന്നെങ്കിലും കേരളത്തിലേക്ക് എംഡിഎംഎയുടെ ഒഴുക്ക് കുറയുന്നില്ലെന്നാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലഹരിയെത്തുന്ന ഉറവിടത്തില്‍ പോയി…

Read More

വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്ന് വി.എം. വിനു

കോഴിക്കോട്: പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ട് എന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവുംജില്ലയിലെ മുതിർന്ന പത്രം ഏജന്‍റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽലക്ഷം രൂപയും മെമന്‍റോയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് കോട്ടൂളി സ്വദേശി എം. ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡ്രഗ് ഫ്രീ കേരള ഫ്രീഡം റൈഡ് സൈക്ലത്തോണിൽ ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കോഡിൽ ഇടം നേടിയ ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷാമിലിനെയും ചടങ്ങിൽ ആദരിച്ചു. കുന്നമംഗലം പഞ്ചായത്ത് മെമ്പർമാരായ ജിഷ പുളിയത്താലിൽ, ആയിശകുട്ടി, വികസന സമിതി പ്രസിഡന്‍റ് കെ.പി. വസന്തരാജ്, റിട്ട. പോലീസ് ഓഫീസർ എ. വിശ്വനാഥ കുറുപ്പ്, വർക്കിംഗ് ചെയർമാൻ…

Read More

ആദ്യ മാതൃദിനം ആഘോഷമാക്കി കിയാര

അമ്മയായതിനു ശേഷമുളള ആദ്യത്തെ മാതൃദിനം ആഘോഷമാക്കി നടി കിയാര അദ്വാനി. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ സര്‍പ്രൈസ് പാചകവും മകള്‍ സരായയുടെ സാന്നിധ്യവുമാണ് കിയാരയുടെ ദിനം അവിസ്മരണീയമാക്കിയത്. ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും കിയാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് കിയാരയ്ക്കായി സിദ്ധാര്‍ഥ് ചോക്ലേറ്റ് പാന്‍കേക്കുകള്‍ തയാറാക്കി. പാന്‍ കേക്കില്‍ MOM എന്ന് മനോഹരമമായി എഴുതിയ ചിത്രവും സിദ്ധാര്‍ഥിന്‍റെ പാചക നൈപുണ്യവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കുഞ്ഞ് സരായ അണിഞ്ഞ ടി ഷര്‍ട്ടിലെ വാചകങ്ങളാണ്. ഇത് എന്‍റെ അമ്മയുടെ ആദ്യ മാതൃദിനമാണ്. (പിഎസ് ഞാന്‍ തന്നെയാണ് അമ്മയുടെ സമ്മാനം) എന്ന കുറിപ്പുളള ടി ഷര്‍ട്ട് അണിഞ്ഞ സയാരയുടെ ചിത്രവും ആരാധകരുടെ മനം കവര്‍ന്നു. അമ്മ ജെനീവീവ് അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ ആദ്യ മാതൃദിനം ഇത്രയും സ്‌പെഷലാക്കിയതിന്…

Read More

21 കിലോ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസ്; അന്വേഷണം ആരംഭിച്ചു

കൊച്ചി: നഗരത്തില്‍ 21കിലോ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസില്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എറണാകുളം പൊന്നുരുന്നി കൊല്ലത്ത് പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി സെല്‍വകുമാറിനെയാണ്(35)എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റില പൊന്നുരുന്നി ഭാഗത്ത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.അരുണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സെല്‍വകുമാറില്‍ നിന്ന് വില്പനയ്‌ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍നിന്ന് 19കിലോ കഞ്ചാവ് കണ്ടെത്തി. ആകെ 21കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നത് ഇയാളാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Read More

വരവ് കുറഞ്ഞു, സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷം; ഇറച്ചിക്കോഴിയുടെ വിലകുത്തനെ കയറുന്നു; സംസ്ഥാനത്ത് ഒരാഴ്ചവേണ്ടത് 1.50 ലക്ഷം കിലോ കോഴിയിറച്ചി

തൊടുപുഴ: സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷമാകുന്നു. കശാപ്പിനുള്ള ഉരുക്കളെ ആവശ്യത്തിനു ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ് കശാപ്പിനുള്ള പോത്തുകളെ കേരളത്തിലേക്ക് എത്തിക്കുന്നത്. പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്ക്ക് ഉരുക്കളെ വാങ്ങാന്‍ തുടങ്ങിയതാണ് മലയാളികള്‍ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍നിന്ന് ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരുന്നത് ഗണ്യമായി കുറയുകയായിരുന്നു. നേരത്തേ കയറ്റുമതി സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയ്ക്കാണ് ഇടനിലക്കാരില്‍നിന്ന് ഉരുക്കളെ വാങ്ങിയിരുന്നതെങ്കില്‍ രണ്ടുമാസം മുമ്പ് വില 310 രൂപയായി ഉയര്‍ത്തി. ഇതോടെ കേരളത്തിലേക്കുള്ള ലോഡ് നാമമാത്രമായി ചുരുങ്ങി. ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരണമെങ്കില്‍ യാത്രാചെലവ് ഉള്‍പ്പെടെ വലിയ തുക ചെലവാകുന്നുണ്ട്. കൊണ്ടുവരുന്ന ഉരുക്കള്‍ യാത്രാമധ്യേ ചത്തുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അങ്ങനെവന്നാല്‍ ഇവര്‍ക്ക് നഷ്ടം വീണ്ടും വര്‍ധിക്കും. അതിനാല്‍ കൂടിയ വിലയ്ക്ക് അവിടെ തന്നെ വിറ്റഴിക്കാനുള്ള അവസരം കൈവന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍പേരും അവിടെ വില്‍ക്കുകയാണ്.…

Read More

രുദ്രാക്ഷമാലയിലെ സ്വര്‍ണം പൊതിഞ്ഞ 73 മുത്തുകള്‍ കാണാതായി

വൈപ്പിന്‍: അഴീക്കല്‍ മല്ലികാര്‍ജുനക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണം പൊതിഞ്ഞ രുദ്രാക്ഷ മാലയില്‍ നിന്ന് 73 രുദ്രാക്ഷങ്ങള്‍ കാണാതായതായി പരാതി. മൊത്തം 108 രുദ്രാക്ഷങ്ങളാണ് മാലയില്‍ ഉണ്ടായിരുന്നത്. 2025 ജനുവരി ഒന്നിനും 2026 മാര്‍ച്ച് 22നും ഇടയിലുള്ള ദിവസമാണ് ഇത് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ക്ഷേത്രം ഭരണസമിതി മുന്‍ മാനേജര്‍ ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാണാതായ രുദ്രാക്ഷത്തിന് 400 മില്ലിഗ്രാം തൂക്കം വരും. ഇതിന് മൂന്നരലക്ഷം രൂപയോളം വിലമതിക്കുമെന്നും പരാതിയില്‍ പറയുന്നു. ഞാറക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സൈബര്‍ സുരക്ഷ: കിഡ് ഗ്ലോവുമായി കേരള പോലീസ്

കൊച്ചി: വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷ നൈപുണ്യവും അവബോധവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കിഡ് ഗ്ലോവ് ബോധവത്കരണ പരിപാടിയുമായി കേരള പോലീസ്. കേരള പോലീസ് സൈബര്‍ഡോമും, സംസ്ഥാനത്തെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വിദ്യാലയങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന സൈബര്‍ ബോധവല്‍ക്കരണ പദ്ധതിയാണ് കിഡ് ഗ്ലോവ്. എന്തിനും ഏതിനും ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന കാലമാണിത്. ചെറിയ ക്ലാസിലെ കുട്ടികള്‍ പോലും ഇന്‍റര്‍നെറ്റിന്‍റെ സൗകര്യം പഠനത്തിനായി ഉപയോഗിക്കുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഈ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യസമൂഹം മുന്നോട്ടു കുതിക്കുന്നതിനോടൊപ്പം തന്നെ ഇന്‍റര്‍നെറ്റിന്‍റെ മറ്റൊരു വശംകൂടിയുണ്ട്. പലപ്പോഴും കെണി ഒരുക്കി കാത്തിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരും ഇതിനകത്തുണ്ട്. സൈബര്‍ ലോകത്ത് നിന്നും കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ജീവിതത്തില്‍ ഉടനീളം അവരെ വേട്ടയാടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി “സൈബര്‍ സുരക്ഷാ അവബോധം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക’ എന്ന…

Read More

വിശാഖപട്ടണം – കൊല്ലം പുതിയ വീക്കിലി ട്രെയിൻ ഇന്നു മുതൽ

പരവൂർ: യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കൊല്ലം – വിശാഖപട്ടണം – കൊല്ലം റൂട്ടിലെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ സ്ഥിരപ്പെടുത്തി. 18501/18502 സര്‍വീസുകള്‍ ഇന്ന് മുതല്‍ പുതിയ സമയക്രമമനുസരിച്ചുള്ള സ്ഥിരം സര്‍വീസ് ആയി ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള ട്രെയിന്‍ (18501) ഇന്നുമുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും. കൊല്ലത്ത് നിന്നുള്ള മടക്കയാത്ര (18502) നാളെ മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാകും.ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസ് മേഖലയിലെ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകും. അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എസി ടൂ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍- നാല്, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ – ആറ്, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ -നാല്, ഭിന്നശേഷി സൗഹൃദമായ ഒരു സെക്കന്‍ഡ് ക്ലാസ്…

Read More

വേനലില്‍ കുളിരായി കുടുംബശ്രീ തണ്ണിമത്തന്‍: വിറ്റുവരവ് 6.78 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടില്‍ കുളിര്‍മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന്‍ വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ. കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്‍മധുരം തണ്ണിമത്തന്‍കൃഷി കാമ്പയിന്‍റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം. ഫെബ്രുവരി അവസാന വാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. വില്പന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ അഥവാ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. 44,55,680 ടണ്‍ തണ്ണിമത്തന്‍ ഉത്പാദിപ്പിച്ചു. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണ് കൃഷിചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ്…

Read More