ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കാലപ്പഴക്കം തെളിയിക്കാൻ കട്ടിളപ്പാളികളും ദ്വാരപാലകശില്പങ്ങളും വീണ്ടും പരിശോധിക്കും


തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കട്ടിളപ്പാളികളും ദ്വാരപാലകശില്‍പ്പങ്ങളും വീണ്ടും പരിശോധിക്കും. പാളികളുടെ കാലപ്പഴക്കം തെളിയിക്കാന്‍ എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ച് വിഎസ്എസ് സിയില്‍ നടത്തിയ രണ്ടാമത്തെ പരിശോധന ഫലത്തിലും വ്യക്തതക്കുറവ് വന്നതിനാലാണ് വീണ്ടും പരിശോധനയ്ക്ക് എസ്‌ഐടി തയാറാകുന്നത്.സംസ്ഥാനത്തിന് പുറത്തുള്ള ഫോറന്‍സിക് ലാബിന്‍റെ സഹായം തേടാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇക്കാര്യം ഹൈക്കോടതിയില്‍ ഇന്ന് രേഖാമൂലം അറിയിക്കും.

കട്ടിളപ്പാളികളില്‍ നിന്നും ദ്വാരപാലകശില്‍പ്പത്തില്‍ നിന്നും എത്ര അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നും പാളികളുടെ കാലപ്പഴക്കം സംബന്ധിച്ചും വിഎസ്എസ് സിയില്‍ രണ്ട് പ്രാവശ്യം നടത്തിയ പരിശോധന റിപ്പോര്‍ട്ടിലും വ്യക്തതയില്ലാത്തതാണ് എസ്‌ഐടിയെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. കട്ടിളപ്പാളികള്‍ പ്രതികള്‍ മറിച്ച് വില്‍പ്പന നടത്തിയൊ എന്ന കാര്യത്തിലും തൊണ്ടി മുതല്‍ കണ്ടെത്തുന്നതിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഇക്കാരണത്താല്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ സാധിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. ഇടക്കാല കുറ്റപത്രം നല്‍കി പ്രതികള്‍ ജയില്‍ മോചിതരാകുന്നത് തടയണമെന്ന് കോടതി നേരത്തെ എസ്‌ഐടിയെ വിമര്‍ശിച്ചിരുന്നു.പാളികളുടെ കാലപ്പഴക്കം സംബന്ധിച്ചും എത്ര സ്വര്‍ണം പാളികളില്‍ നിന്നു നഷ്ടപ്പെട്ടെന്നും വിഎസ്എസ് സിയില്‍ നടത്തിയ പരിശോധനയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയായിരുന്നു എസ്‌ഐടിക്ക് ഉണ്ടായിരുന്നത്.

ആധികാരികമായ റിപ്പോര്‍ട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാത്തത് കുറ്റപത്രം നല്‍കുന്നതില്‍ വീണ്ടും കാലതാമസത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ലാബില്‍ പാളികളുടെ പരിശോധന നടത്തണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷം പുതിയ ഫോറന്‍സിക് ലാബ് അധികൃതരെ വീണ്ടും ശബരിമലയില്‍ എത്തിക്കേണ്ടതായിട്ടുണ്ട്.

മലയാളമാസം ഒന്നു മുതല്‍ നാല് വരെയാണ് ഇനി ശബരിമല നട തുറന്നിരിക്കുന്നത്. ആ ദിവസങ്ങളില്‍ മാത്രമെ ഇനി പാളികളുടെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്ക് ശേഖരിക്കാന്‍ പുതുതായി കോടതി ചുമതലപ്പെടുത്തുന്ന ലാബ് അധികൃതര്‍ക്ക് സാധിക്കുകയുള്ളു. ഇതിനുശേഷം പരിശോധാഫലം ലഭിച്ചാല്‍ മാത്രമെ വ്യക്തമായ കുറ്റപത്രം നല്‍കാന്‍ എസ്‌ഐടിക്ക് സാധിക്കുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ മാസം കുറ്റപത്രം നല്‍കാന്‍ സാധ്യത വളരെ കുറവാണ്. കുറ്റപത്രം യഥാസമയം നല്‍കാത്തത് കാരണം കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന എന്‍. വാസുവിനും സ്വാഭാവിക ജാമ്യം കിട്ടാവുന്ന സമയപരിധി അടുത്ത് വരികയാണ്.

Related posts

Leave a Comment