പോലീസ് ജീപ്പ് കണ്ട്  കാർ അമിത വേഗത്തിൽ പാഞ്ഞു; സംശയം തോന്നിയ പോലീസ് തടഞ്ഞ് നിർത്തി പരിശോധപ്പോൾ കിട്ടിയത് കഞ്ചാവ്; രണ്ട് യുവാക്കൾ പിടിയിൽ


വടക്കഞ്ചേരി: വിൽപ്പനക്ക് കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. വടക്കഞ്ചേരി പുളിംപറന്പ് സ്വദേശികളായ സതീഷ് (30), കുന്നപിള്ളിൽ ഡിവൈൻ ബേസിൽ (28) എന്നിവരാണ് പോലിസിന്‍റെ പിടിയിലായത്.

കിഴക്കഞ്ചേരി കുന്നൻകാടിന് സമീപം വേങ്ങശ്ശേരിയിൽ നിന്നും ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പോലീസ് വാഹനം കണ്ടപ്പോൾ പെട്ടെന്ന് എടുത്ത് പോകാൻ തുടങ്ങിയതിൽ സംശയം തോന്നിയ എസ്ഐ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.

പിൻസീറ്റിന്‍റെ ഭാഗത്ത് കവറിലാക്കിയ നിലയിലാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്. ദിണ്ടിക്കലിൽ നിന്നും വിൽപനക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എസ്ഐ ജസ്റ്റിൻ, എഎസ്ഐ നീരജ്, എസ്‌സിപിഒ രാമദാസ്, സിപിഒമാരായ സജിത്, ഷിഹാബ്, ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Related posts

Leave a Comment