അങ്ങനെയങ്ങ് പോയാലോ..! ഹോം ഗാർഡിനെ മർദിച്ചശേഷം വിദേശത്തുപോയി; ഒരു വർഷത്തിനുശേഷം മടങ്ങിയെത്തിയ യുവാവിനെ പോലീസ് കൈയോടെ വിമാനത്താവളത്തിൽ നിന്നും പിടികൂടി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

മങ്കൊന്പ്: ഹോം ഗാർഡിനെ മർദിച്ചശേഷം വിദേശത്തുപോയി തിരികെയെത്തിയ യുവാവ് എയർപോർട്ടിൽവച്ച് പോലീസ് പിടിയിലായി.വെളിയനാട് ഗ്രാമപഞ്ചായത്തിൽ കിടങ്ങറ കുന്നങ്കരി കിഴക്കേ മുട്ടത്തിൽ പ്രവീണകുമാറാണ് (23) പിടിയിലായത്.

ഒരു വർഷം മുന്പു നടന്ന കേസുമായി ബന്ധപ്പെട്ടു ബുധനാഴ്ച രാവിലെ ഏഴിന് രാമങ്കരി എസ്ഐ ജി. അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുന്പാശേരി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം സംഘംചേർന്നു ഹോംഗാർഡിനെ മർദിച്ചുവെന്നാണ് കേസ്.

പ്രതിയായിരുന്ന ഇയാൾ വിദേശത്തേക്ക് കടക്കുകുകയായിരുന്നു. പോലീസ് ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശവാസത്തിനുശേഷം നെടുന്പാശേരിയിലെത്തിയ ഇയാളെ സുരക്ഷാജീവനക്കാരാണ് പിടികൂടി പോലീസിനു കൈമാറിയത്.

Related posts