മെയിന്‍ പരിപാടി അലറി കരയുന്നത് ! കിട്ടുന്നത് വന്‍ പ്രതിഫലം; യുവതി കാശുണ്ടാക്കുന്നതിങ്ങനെ…

ദുഃഖം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആളുകള്‍ അലറിക്കരയുന്നത് പതിവാണ്. ഇങ്ങനെയുള്ള കരച്ചില്‍ കാണുന്നവര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്.

എന്നാല്‍ ആഷ്‌ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ അലറി കരയുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്.

കാരണം ആഷ്ലിയുടെ ജോലി തന്നെ അലറി കരയുക എന്നതാണ്. സിനിമയിലെ ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ് ആഷ്ലി.

സിനിമയ്ക്കും സീരിയലുകള്‍ക്കും വേണ്ടി അലറി വിളിയ്ക്കുന്നതാണ് ആഷ്ലിയുടെ ജോലി. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുന്ന പോലെ നിലവിളിയ്ക്കുകയാണ് ആഷ്ലി ചെയ്യുന്നത്.

ഹൊറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും ആഷ്ലി ചെയ്യുന്നു.

ആഷ്‌ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു.

ഈ മേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് ആഷ്ലി 40-ലധികം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം മടുത്തതോടെയാണ് ആഷ്ലി ഡബ്ബിംഗ് രംഗത്തേയ്ക്ക് എത്തിയത്.

ഏഴ് വയസ്സുള്ളപ്പോള്‍ ആഷ്ലിയ്ക്ക് ‘ചൈല്‍ഡ് ഓഫ് ആംഗര്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. അതില്‍ നിലവിളിക്കേണ്ട രംഗങ്ങള്‍ നിരവധി അതിലുണ്ടായിരുന്നു.

ഇവയൊക്കെ ആഷ്ലി ഭംഗിയായി ചെയ്തതോടെ തന്റെ അലറി വിളിയ്ക്കാനുള്ള കഴിവ് ആഷ്ലി തന്നെ മനസിലാക്കുകയായിരുന്നു.

ഇതേക്കുറിച്ച് ആഷ്‌ലി പറയുന്നതിങ്ങനെ…വളരെ അധികം വൈദഗ്ധ്യം വേണ്ടുന്ന ഒരു തൊഴിലാണ് ഇത്.

കാരണം വെറുതെ അലറി വിളിക്കുകയല്ല ചെയ്യേണ്ടത്, സന്ദര്‍ഭത്തിനനുസരിച്ച്, നിലവിളിയില്‍ ഏറ്റക്കുറച്ചിലും, ഉയര്‍ച്ച താഴ്ചകളും കൊണ്ട് വരണം.

ഞങ്ങള്‍ സ്റ്റണ്ട് ചെയ്യുന്ന ആളുകളെപ്പോലെയാണ്. ഒരു നടന്റെ ശബ്ദത്തിന് ഹാനികരമാകുന്നതോ അല്ലെങ്കില്‍ അവരുടെ പരിധിക്ക് പുറത്തുള്ളതോ ആയ പ്രയാസമേറിയ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്.

തന്റെ നിലവിളികള്‍ എല്ലാം സ്വാഭാവികമാണ്. അതിനായി ഒരു പരിശീലനവും ആവശ്യമില്ല. പോസ്റ്റ്-പ്രൊഡക്ഷന്‍ സമയം മുതല്‍ ജോലി ആരംഭിക്കുന്നു.

ചിലപ്പോള്‍ ദിവസം എട്ട് മണിക്കൂര്‍ വരെ ഇങ്ങനെ മൈക്രോഫോണുകളിലൂടെ അലറി വിളിക്കേണ്ടതായി വരും.

എന്നാല്‍ അതില്‍ അല്പം പോലും മടുപ്പ് തോന്നിയിട്ടില്ല. ദിവസം ചെല്ലുന്തോറും ഈ ജോലിയോട് ഇഷ്ടം കൂടി വരുന്നതേയുള്ളൂ…ആഷ്‌ലി പറയുന്നു.

Related posts

Leave a Comment