സ്ത്രീയും പുരുഷനും തുല്യര്‍ ! ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി ഒരേ വേതനം; ചരിത്ര തീരുമാനവുമായി ബിസിസിഐ…

അങ്ങനെ ബിസിസിഐയും ചരിത്രം കുറിച്ചു. ഏറെ നാളായി കൊണ്ടു പിടിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിരാമമായി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. അറിയിച്ചതോടെ പിറന്നത് പുതിയ ചരിത്രം.

ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്.

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സി.ഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്.

നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും.

മുമ്പ് മറ്റു പല ക്രിക്കറ്റ് ബോര്‍ഡുകളും വേതനകാര്യത്തില്‍ തുല്യനീതി നടപ്പാക്കിയപ്പോഴും ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തോടെ ബിസിസിഐയും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കുകയാണ്.

Related posts

Leave a Comment