സിംഗിള്‍ ലൈഫ് പൊളിക്കുവാണല്ലേ ! വിവാഹമോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഭാമ

തന്റെ വിവാഹജീവിതം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും കമന്റുകള്‍ക്കും കൃത്യമായ മറുപടിയുമായി നടി ഭാമ.

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പതിവാണ്.

കഴിഞ്ഞ ദിവസം ഒരു യാത്രക്കിടയില്‍ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

”സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു” എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ”സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ.

ഇപ്പോള്‍ അല്ല” എന്നാണ് ഇതിന് ഭാമ നല്‍കിയ മറുപടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി എന്ന നിലയില്‍ കൂടിയാണ് താരത്തിന്റെ ഈ കമന്റ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്.

നേരത്തെ ഭര്‍ത്താവും മകളും ഇല്ലാതെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

അന്നും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോഴാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും അതിനാലാണ് അവര്‍ ഇല്ലാത്തതെന്നുമായിരുന്നു ഭാമയുടെ മറുപടി.

2007 ല്‍ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമാരംഗത്ത് എത്തിയത്. തുടര്‍ന്ന് സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങി നിരവധി സിനിമകളിലൂടെ ജനപ്രിയതാരമായ ഭാമ 2020 ല്‍ വിവാഹിതയായതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഒരു മകളാണ് താരത്തിനുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ.

ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരില്‍ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്. താരം സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നതായും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.

Related posts

Leave a Comment