ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ടെന്ന് ബിഡിജെഎസ്

കൊച്ചി: അഞ്ചരവര്‍ഷമായിട്ടും ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിൽ ഉടലെടുത്ത അതൃപ്തി പരസ്യമാകുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍, ബിജെപിയെ വിമര്‍ശിച്ച് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു രംഗത്തെത്തി. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ടി.വി.ബാബു ഓര്‍മ്മപ്പെടുത്തി.

ഫേസ്ബുക്കിലൂടെയാണ് ബാബു ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ബിഡിജെഎസിന്‍റെ ശക്തി അളക്കാൻ ഉപതെരഞ്ഞെടുപ്പുകള്‍ ധാരാളമെന്ന് ബാബു വ്യക്തമാക്കി. നിലപാടുകള്‍ ഇനിയും തുറന്നു പറയുമെന്നും, ധീരമായി മുന്നേറുമെന്നും പറഞ്ഞ ബാബു. ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ടെന്നും കൂട്ടിച്ചേർത്തു.

ദരിദ്ര ജനതക്ക് അധികാര അവസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയാറല്ലെന്നും ബിഡിജെഎസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണെന്നും ബാബു തുറന്നടിച്ചു.

Related posts