മത്സ്യപരാദങ്ങളുടെ വിഭാഗത്തില്‍ രണ്ടു പുതിയ കടല്‍ജീവികള്‍! ഒരെണ്ണത്തിന് മുത്തശിപ്പേര്

പാലാവയല്‍: മത്സ്യങ്ങളുടെ ശരീരത്തില്‍ ജീവിച്ച് അവയില്‍നിന്നും ആഹാരം കണ്ടെത്തുന്ന ചെറു ജീവിവര്‍ഗങ്ങളായ മത്സ്യപരാദ (ക്രസ്റ്റേഷ്യന്‍) വിഭാഗത്തില്‍പ്പെട്ട രണ്ടു പുതിയ ജീവികളെക്കൂടി ഗവേഷകര്‍ കണ്ടെത്തി. അധികമാരും ശ്രദ്ധിക്കാത്ത ഈ ജീവിവര്‍ഗങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ് ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളതീരത്തെ ചെറുമത്സ്യങ്ങളുടെ ശരീരത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത ഐസോപോഡ വിഭാഗത്തില്‍പ്പെട്ട പരാദജീവിക്ക് ആനിലോക്ര ഗ്രാന്‍ഡ്മായേ എന്ന പേരാണു നല്‍കിയിരിക്കുന്നത്. തന്‍റെ പഠനത്തിലും ജീവിതത്തിലും വഴികാട്ടിയായിരുന്ന സമീപകാലത്തു മരിച്ച മുത്തശിയുടെ ഓര്‍മകളും ഓരോ കുടുംബത്തിലും മറ്റുള്ളവരുടെ ജീവിതവിജയത്തിനായി ആരാലും അറിയപ്പെടാതെ ത്യാഗങ്ങളനുഷ്ഠിക്കുന്ന മുത്തശിമാരോടുള്ള ബഹുമാനവുമാണ് ഈ പേരു നല്‍കാന്‍ പ്രേരണയായതെന്ന് ഡോ. അനീഷ് പറഞ്ഞു. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. അനീഷ് വകുപ്പുമേധാവി പ്രഫ. എ. ബിജു കുമാറിനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ്…

Read More

ഒരുതരം, രണ്ടുതരം, മൂന്നുതരം.. ലേലം ഉറപ്പിച്ചു! നേർച്ചക്കുതിരയ്ക്ക് ലേലത്തിൽ ലഭിച്ചത് 74,100 രൂപ; കുതിരയെ നേര്‍ച്ചയായി ലഭിച്ചത് ഇതാദ്യമായി

കാസർഗോഡ്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ കർഷകനായ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്‌ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഒരുമാസം മുന്പ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്. ഇവിടേയ്ക്ക് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി ലഭിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുതിരയെ ലഭിച്ചത്. അതിനാല്‍തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവര്‍ കുതിരയെ നോക്കിക്കണ്ടത്.

Read More

പണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്‍ക്കട്ടെ! തെങ്ങിന്‍തൈകളെ നേരിട്ട് ‘പ്രസവിച്ച്’ ഒരു ന്യൂജനറേഷന്‍ തെങ്ങ്

കാസര്‍ഗോഡ്: നമ്മള്‍ എന്തിനാണ് തെങ്ങ് നട്ടുവളര്‍ത്തുന്നത്? തെങ്ങ് ഒരു കല്പവൃക്ഷമാണ്. അതിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ് എന്നൊക്കെ പണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്‍ക്കട്ടെ. ആത്യന്തികമായി നമ്മളൊക്കെ തെങ്ങ് നട്ടുവളര്‍ത്തി വെള്ളമൊഴിക്കുന്നത് തേങ്ങ കിട്ടാനാണ്. എത്രയധികം തേങ്ങ കിട്ടുന്നുണ്ടോ അത്രയും നല്ലത്. ഇങ്ങനെ നിറയെ തേങ്ങ കായ്ച്ചതുകൊണ്ട് തെങ്ങിനെന്തു ലാഭം എന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? തെങ്ങിനെ സംബന്ധിച്ച് അതിന്‍റെ വിത്താണ് തേങ്ങ. അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗം. നമ്മള്‍ അതെല്ലാം പറിച്ചെടുത്ത് ആഹാരമാക്കുകയോ കൊപ്രയാക്കി വില്‍ക്കുകയോ ചെയ്യുന്നു. ഒരു നല്ല തെങ്ങിന്‍റെ ജീവിതകാലത്ത് ചിലപ്പോള്‍ അഞ്ചോ പത്തോ തേങ്ങയെങ്കിലും വിത്തിനു വച്ചാലായി. തെങ്ങുകളോട് കാലങ്ങളായി തുടരുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുപറമ്പിലെ ഒരു തെങ്ങ്. ഒരുവട്ടം പോലും കായ്ക്കുകയോ തേങ്ങ പോയിട്ട് പൂക്കുലയോ മച്ചിങ്ങയോ പോലും…

Read More

തെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതോ..? പ്രതിയുടെ തൂങ്ങി മരണത്തിൽ സംശയമെന്ന് കെ. സുധാകരൻ

കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ എംപി. തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾക്കൊപ്പം മന്‍സൂറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൻസൂറിന്‍റെ അയൽവാസി കൂടിയാണ് രതീഷ്.

Read More

കണ്ണൂരിൽ മാനേജര്‍ ബാങ്കിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ!

കണ്ണൂർ: കൂത്തുപറമ്പിൽ ബാങ്ക് മാനേജര്‍ ബാങ്കിനകത്ത് ജീവനൊടുക്കിയ നിലയില്‍. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ കെ.എസ്. സ്വപ്‌നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എത്തിയ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Read More

നാട് നശിപ്പിക്കാനെത്തി, അവനും ആ കൂട്ടത്തിലൊരാളായിരുന്നു! ഒടുവിൽ നാടിന്‍റെ സ്നേഹം ഏറ്റുവാങ്ങി യാത്രയായി

ശ്രീജിത് കൃഷ്ണൻ കുറ്റിക്കോൽ/കാസർഗോഡ്: അവനും ആ കൂട്ടത്തിലൊരാളായിരുന്നു. യൗവനത്തിന്‍റെ തിളപ്പിൽ കാടുമുഴുവൻ മദിച്ചു നടന്ന്, കാടിന്‍റെ രുചിഭേദങ്ങൾ പോരെന്നു തോന്നിയപ്പോൾ ഒന്നിനെയും കൂസാതെ മനുഷ്യരുടെ ആവാസകേന്ദ്രങ്ങൾക്കടുത്തുള്ള കൃഷിയിടങ്ങൾ തേടിയെത്തിയവൻ. കണ്ടതെല്ലാം കുത്തിമറിച്ചിട്ടും ചവിട്ടിമെതിച്ചും പാവപ്പെട്ട കർഷകരുടെ അധ്വാനഫലങ്ങളെ കണ്ണീരിൽ കുതിർത്തവൻ. അതിനിടയിലെന്നോ സ്വന്തം കൂട്ടത്തിലൊരാളുമായി കൊന്പുകോർത്ത് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് വഴിയാധാരമായപ്പോൾ ആഹാരവും വെള്ളവുമെത്തിച്ച് നൽകി ആശ്വസിപ്പിക്കാൻ അതേ കർഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ മനുഷ്യരുമായി ഇണങ്ങിച്ചേർന്ന് മനുഷ്യത്വം എന്തെന്നറിഞ്ഞ് അവൻ ഇന്നലെ ഈ ലോകത്തോടു യാത്ര പറഞ്ഞു. കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപാറയ്ക്ക് സമീപം തീർഥക്കര ചാലിന്‍റെ കരയിൽ ജനവാസകേന്ദ്രത്തിൽ ഒരുമാസമായി കഴിഞ്ഞ കാട്ടുപോത്ത് ഒടുവിൽ മരണത്തിന് കീഴടങ്ങി. കാട്ടാനകളും കാട്ടുപോത്തുകളും കാടുവിട്ട് നാട്ടിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നത് കർണാടക വനമേഖലയോട് ചേർന്ന പ്രദേശത്തെ കർഷകരുടെ തീരാദുരിതമാണ്. വേനൽക്കാലം തുടങ്ങിക്കഴിഞ്ഞാൽ പകൽസമയത്തുപോലും ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ജനവാസമേഖലയിൽ വിഹരിക്കുന്നത്…

Read More

വേണോ, ഇത്രയും ക്രൂരത! അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യസമ്പത്തുള്ള പുഴ ദിനംപ്രതി മരിക്കുകയാണ്…

ആലക്കോട്: കരുവഞ്ചാൽ പുഴയില്‍ നഞ്ചുകലക്കലും തോട്ടയിടലും വ്യാപകമാകുന്നു. കുറ്റക്കാര്‍ക്കെതിരേ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ആലക്കോട് പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൂടാതെയാണ് നഞ്ചു കലക്കലും തോട്ടപൊട്ടിക്കലും നടക്കുന്നത്. മാരക വിഷമടങ്ങിയ നഞ്ച് വെള്ളത്തില്‍ കലരുന്നതോടെ കിലോമീറ്ററുകള്‍ വിസ്തൃതിയിലുള്ള മത്സ്യ സമ്പത്താണ്‌ നശിക്കുന്നത്. അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യസമ്പത്തുള്ള പുഴ ദിനംപ്രതി മരിക്കുകയാണ്. പുഴയിൽ വിഷം കലക്കുന്നവര്‍ക്കെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയാലും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു ഭാഗത്ത് പുഴ സംരക്ഷണത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് ഇത്തരത്തില്‍ പുഴ മലിനമാക്കപ്പെടുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായി മലയോരത്ത് അനുഭവപ്പെടുമ്പോഴും പുഴയെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. പുഴയിൽ നിന്നും അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്.

Read More

പാനൂരിലെ അക്രമ സംഭവം; ഇരുപതോളം മുസ്‌ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

  കണ്ണൂർ: പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.വിലാപയാത്രയിൽ പങ്കെടുത്ത ഇരുപതോളം ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. 20 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാനൂർ മേഖലയിൽ സിപിഎം ഓഫിസുകൾക്ക് നേരെയാണ് വ്യാപകമായി ആക്രമണമുണ്ടായത്. മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയത്.പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് തീവച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്ത് വാരിയിട്ട് കത്തിച്ചു. മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകര്‍ത്തു.

Read More

ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സൻ; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ

  കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സനെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം. മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്നും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

Read More

മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പി. ജയരാജൻ

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി. ജയരാജൻ രംഗത്ത്. “ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്. തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല. പാർട്ടി അനുഭാവികൾ ഏർപെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More