പേരിലീടൽ ചടങ്ങ് പൊളിഞ്ഞു..! റോഡിന്‍റെ പേരുമാറ്റി പൂട്ടിയ മദ്യശാല തുറക്കാനുള്ള ശ്രമം സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ പ്രതിഷേധത്തിൽ പൂട്ടിച്ചു

പെരിന്തൽമണ്ണ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് അടച്ചിട്ട ബിവറേജ് ഒൗട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമം മുസ്‌ലിം ലീഗ് തടഞ്ഞു. മനഴി സ്റ്റാൻഡിന് മുൻവശത്തുള്ള ഒൗട്ട്‌ലെറ്റ് ബുധനാഴ്ച വീണ്ടും തുറക്കാനായിരുന്നു തീരുമാനം. എന്നാൽ രാവിലെ മാർച്ച് നടത്തിയ പാതായിക്കര മേഖലാ ലീഗ് കമ്മിറ്റി ഒൗട്ട്‌ലെറ്റ് ഉപരോധിച്ചു. ദേശീയ പാതയോരത്തുള്ള മദ്യഷാപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് റോഡുകളുടെ പേരിൽ മാറ്റം വരുത്തി നിയമവിരുദ്ധമായി തുറന്നുപ്രവർത്തിക്കാനുള്ള ശ്രമമാണ് ലീഗിന്‍റെ ഇടപെടലിലൂടെ തടഞ്ഞത്. സമരക്കാരുമായി പെരിന്തൽമണ്ണ എഎസ്പി സുജിത്ത് ദാസ് ചർച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കോടതി വിധി വരുന്നതുവരെ ഒൗട്ട്‌ലെറ്റ് പ്രവർത്തിക്കില്ലെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജന പങ്കാളിത്തത്തോടെയായിരുന്നു ഉപരോധം. ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന സ്വകാര്യ ബാറിലേക്കും സമരക്കാർ സൂചനാ സമരം സംഘടിപ്പിച്ചു. മുനിസിപ്പൽ ലീഗ് സെക്രട്ടറി പച്ചീരി ഫാറുഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് വൈസ്…

Read More

പരസ്പരം ചെളിവാരിയെറിഞ്ഞ് ഐ-എം..! സിപിഎം ഓഫീസ് ആക്രമിച്ചതിന് പിന്നാലെ കൊളച്ചേരിയിൽ സിപിഐ ഓഫീസും തകർത്തു; പോലീസ് അന്വേഷണം ആരംഭിച്ചു

മയ്യിൽ: കൊളച്ചേരിയിൽ സിപിഎമ്മും സിപിഐയും ഏറ്റമുട്ടലിലേക്ക്. ഇന്നലെ പുലർച്ചെ കൊളച്ചേരിയിൽ സിപിഎം ഓഫീസ് തകർത്തതിന് പിന്നാലെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസും തകർത്തു.   സിപിഐ ഓഫീസായ ഇ.കുഞ്ഞിരാമൻ സ്മാരക മന്ദിരമാണ് ഇന്നലെ ഒരു സംഘം അടിച്ചു തകർത്തത്.  രാത്രി ഒൻപതോടെ പത്തംഗസംഘം ഓഫീസ് വാതിൽ അടിച്ചു തകർത്ത് അകത്തു കയറി ടിവി, ഫാൻ, കസേര, അലമാര തുടങ്ങി ഫർണിച്ചർ മുഴുവനും തകർത്തു.  മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 സിപിഎം പ്രവർത്തകർക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ഫെബ്രുവരി 18ന് ഈ ഓഫീസിന് നേരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ സിപിഐ കൊളച്ചേരി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ്…

Read More

പോരായ്മകൾ ചൂണ്ടിക്കാട്ടി..! കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകലാൻ കാരണം പാർട്ടിക്കുള്ളിലെ ചില ശക്തികൾ: നേതാക്കൾ ജനങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലണമെന്നും കെ.സുധാകരൻ

തലശേരി: ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകലാൻ കാരണം പാർട്ടിക്ക് അകത്തുതന്നെ പ്രവർത്തിക്കുന്ന ചില ശക്തികളാണെന്ന് കെ.സുധാകരൻ. തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിന്‍റെ പോരായ്മയല്ല ജനങ്ങളിൽ നിന്ന് അകലാൻ കാരണമായത്. കോൺഗ്രസിന് അകത്തുതന്നെ ഇതിനായി പ്രവർത്തിക്കുന്ന ശക്തികളുണ്ട്. അത് മാറ്റിയെടുക്കണം. പഴയകാലത്തെ പ്രവർത്തനത്തിൽ നിന്ന്  കോൺഗ്രസ് അകന്നിരിക്കുകയാണ്. ‌ജനങ്ങളുടെ വികാരത്തിനൊപ്പം നിന്ന് അവരുടെ മനസ്സിലേക്ക് കടക്കാൻ കഴിയണം. അതിന് ജനങ്ങളിലേക്ക് നേതാക്കളും പ്രവർത്തകരും ഇറങ്ങിച്ചെല്ലണം. ഏതെങ്കിലും കാരണത്താൽ അകന്നുനിൽക്കുന്നവരെ സംഘടനയുമായി അടുപ്പിക്കുന്നതിന് നേതൃത്വംശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രം നോക്കിയല്ല ജനങ്ങൾ ഏതെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുന്നത്. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ സഹായിക്കുന്ന പ്രസ്ഥാനങ്ങളെയാണ് അവർ ഇഷ്ടപ്പെടുന്നത്. ബിജെപിയുടെ വർഗീയ ഫാഷിസത്തെ തടയാൻ സിപിഎമ്മിനാകില്ല. കോൺഗ്രസിനു മാത്രമേ അതിന് കഴിയുകയുള്ളൂ. കോൺഗ്രസ് രഹിത ഭാരതമാണ് മോദിയുടെ ലക്ഷ്യം.…

Read More

ഡയാലിസിസ് നടത്തേണ്ടവർ മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നും തന്നെ ഡയാലിസിസ് കിറ്റ് വാങ്ങണമെന്ന് നിർബന്ധം; പ്രതിഷേധം വ്യാപകമാകുന്നു

പരിയാരം: പരിയാരം മെഡിക്കൽ കോളജിൽ ഡയാലിസിസ് നടത്തുന്നവർ മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നു തന്നെ ഡയാലിസിസ് കിറ്റ് വാങ്ങണമെന്ന് നിർബന്ധമാക്കിയതായി പരാതി. പയ്യന്നൂർ കാരുണ്യ ഫാർമസിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കിറ്റുകളുമായി ഡയാലിസിസ് ചെയ്യാനെത്തിയവരോട് ഇത് ഉപയോഗിക്കാൻ പറ്റില്ലെന്നും മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നു വാങ്ങിയാൽ മാത്രമേ ഡയാലിസിസ് ചെയ്യാൻ കഴിയൂ എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇത് പാവപ്പെട്ട രോഗികൾക്ക് കടുത്ത ദുരിതമായിരിക്കയാണ്. സന്നദ്ധ സംഘടനകൾ സൗജന്യമായി നൽകുന്ന കിറ്റുകളും ഇവിടെ അനുവദിക്കുന്നില്ലെന്നും രോഗികൾ പറയുന്നു.     കാരുണ്യ ഫാർമസി വന്നതിന് ശേഷം നിരവധി പേർ ഇവിടെ നിന്നും കിറ്റുകൾ വാങ്ങുന്നത് കാരണം മെഡിക്കൽ കോളജ് ഫാർമസിയിൽ ഇവ ചെലവാകാതെ കെട്ടിക്കിടക്കുന്നത് കാരണമാണ് പുതിയ നിർദ്ദേശമെന്നറിയുന്നു.      പാവപ്പെട്ട രോഗികളെ ഇത്തരത്തിൽ കൂടിയ വിലക്ക് കിറ്റുകൾ വാങ്ങാൻ നിർബന്ധിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Read More

നട്ടുനനച്ച് വളർത്തിയ തണൽ മരത്തിന്‍റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു; മുണ്ടയാംപറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ജന്മദിനം ആഘോഷിച്ചത്

ഇരിട്ടി: നട്ടുവളര്‍ത്തിയ തണല്‍മരത്തെ സംരക്ഷിച്ചും, മൂന്നാം ജന്മദിനം ആഘോഷിച്ചും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ. മുണ്ടയാംപറമ്പില്‍ റോഡരികില്‍ നട്ടു വളര്‍ത്തിയ തണല്‍ മരത്തേയാണ് പരിസ്ഥിതിദിനാചരണത്തിൽ അലങ്കരിക്കുകയും,  മരചുവട്ടില്‍ വച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തത്. മേഖലയില്‍ വൃക്ഷതൈകള്‍ നടുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പി.ആര്‍ രാജേഷ്, ബബില്‍ബാബു, എം.വിജിൽ, പി.ആര്‍ അരുണ്‍, സി.ജി രഞ്ജിത്, സി.ബി. വിനീഷ്, പി. ഷൈജു, എൻ.ബി വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

ഇരിട്ടി പാലപ്പുഴയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു; മയക്കുവെടി വച്ചു പിടിച്ച കൊമ്പനെ രക്ഷിക്കാൻ കാട്ടാനാക്കൂട്ടം ശ്രമിച്ചേക്കാമെന്ന് വനപാലകർ

ഇരിട്ടി(കണ്ണൂർ): കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയപ്പോള്‍ പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളം  ഫാമില്‍ ആളുകളെ കൊല്ലുന്നതെന്ന് പറഞ്ഞ് വനപാലകര്‍ മയക്ക് വെടി വെച്ച് തളച്ച്  താത്കാലിക കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ജനങ്ങളുമായി ഇണങ്ങിവരവെയാണ്  കാട്ടാന വീണ്ടും ഇറങ്ങിയത്. ആറളം ഫാമിലും , പാലപ്പുഴ, കൂടരഞ്ഞി  മേഖലയില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുഴക്കുന്ന് എസ്‌ഐ പി. രാജേഷിന്‍റെ നേതൃത്വത്തില്‍ പോലീസ്,  വനപാലകര്‍ , നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാനകൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയെങ്കിലും ഭീതിയകന്നിട്ടില്ല. രണ്ടാഴ്ച മുമ്പും കാട്ടാനകൂട്ടം ഇവിടെയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആറളം ഫാം ജനവാസ മേഖലയിലും കാട്ടാനകൂട്ടമിറങ്ങി കഴിഞ്ഞ ആഴ്ച കൃഷി നശിപ്പിച്ചിരുന്നു. ചുള്ളികൊമ്പന്‍ വനപാലകരുമായി ഇണങ്ങിയതിനാല്‍ മയക്ക് വെടി വിദഗ്ദന്‍ ഡോ. അരുണ്‍ സക്കറിയ നല്‍കിയ  ലിസ്റ്റ് പ്രകാരമുളള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം  വനപാലകര്‍ ആനയുടെ വായില്‍ നല്‍കുന്നുണ്ട്.…

Read More

ശുചിത്വം വിളിച്ചോതി തിരുവാതിരയും..! ശുചിത്വ ബോധം ജനങ്ങളിലെത്തിക്കാൻ കുറ്റൂർ പഞ്ചായത്തിന്‍റെ മെഗാ തിരുവാതിര ജനശ്രദ്ധയാർഷിക്കുന്നു

മാതമംഗലം: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട സമാപനമായി മാതമംഗലം ടൗണിൽ നടത്തിയ മെഗാതിരുവാതിര ജനശ്രദ്ധ പിടിച്ചുപറ്റി. ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.  പഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യഭാമയും അധ്യാപിക അജിതയും എഴുതിയ തിരുവാതിര ഗാനം ശുചിത്വസന്ദേശം ജനങ്ങളിൽ എത്തിക്കുന്നതായി. പഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ കൂടി നടത്തിയ ദീപശിഖാ പ്രയാണത്തിന്‍റെ സമാപനസമ്മേളനം സി. കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യഭാമ അധ്യക്ഷത വഹിച്ചു.    ആരോഗ്യ കലണ്ടർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സത്യപാലൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. രമേശൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സതീശൻ, എം. ചന്ദ്രിക, കെ. ജിഷ, എൻ.പി. ഭാർഗവൻ, എം.പി. ദാമോദരൻ, എം.കെ. കുഞ്ഞപ്പൻ, ടി.വി. അനീഷ്, കെ.വി. ശ്രീനിവാസൻ, എം. ബിബീഷ് എന്നിവർ പ്രസംഗിച്ചു.

Read More

വീടിന്‍റെ കിടപ്പു മുറിയിൽ നിന്നും 20 ലക്ഷത്തിന്‍റെ കള്ളപ്പണം കണ്ടെത്തിയ സംഭവം; കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു

തളിപ്പറമ്പ്: മോറാഴ സ്വദേശി ഷാനവാസില്‍ നിന്നും 20 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടിന് രാത്രിയിലാണ് തളിപ്പറമ്പ് എസ്‌ഐ പി.എ.ബിനുമോഹന്‍റെ നേതൃത്വത്തിലുള്ള പോലീസ്  മോറാഴ സെന്‍ട്രലിലെ ഷാനവാസിന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നും പണം കണ്ടെടുത്തത്. മലപ്പുറം കേന്ദ്രീകരിച്ച് തളിപ്പറമ്പിലേക്ക് വ്യാപകമായി കുഴല്‍പ്പണം എത്തിക്കുന്ന ഏജന്‍റുമാരെക്കുറിച്ച് കോഴിക്കോട് പോലീസ് അന്വേഷണം നടത്തിയതിന്‍റെ തുടര്‍ച്ചയായിട്ടാണ് തളിപ്പറമ്പ് പോലീസ് റെയ്ഡ് നടത്തിയത്. മാങ്ങാട് ബിക്കിരിയന്‍പറമ്പില്‍ നിന്നും മോറാഴയിലേക്ക് താമസം മാറിയ ഷാനവാസിന്‍റെ ബന്ധങ്ങള്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. വിദേശത്ത് ഹവാല ഇടപാടിലെ മുഖ്യകണ്ണിയായിരുന്ന ഷാനവാസ് നാട്ടിലെത്തിയതും പണമിടപാടുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹവാലപണം ഒഴുകുന്നതിന്‍റെ  സൂചനകള്‍ പോലീസിന് നേരത്തെ കേന്ദ്ര ഏജന്‍സികളില്‍ നിന്നും ലഭിച്ചിരുന്നു. അടുത്തകാലത്തായി തളിപ്പറമ്പിലേക്ക് വലിയ തോതില്‍ കള്ളപ്പണം ഒഴുകുന്നതായ വിവരം ലഭിച്ചതിനാല്‍  ഇന്റലിജന്‍സ് ബ്യൂറോ…

Read More

ആദിവാസി ഭവന നിർമാണ പദ്ധതിയിൽ വൻക്രമക്കേടെന്ന് ആരോപണം; പഴയ വീടി ന്‍റെ കല്ലുകളും മറ്റും ഉപയോഗിച്ച് കരാറു കാർ ഇവരെ പറ്റിക്കുകയാണെന്ന് ആക്ഷേപം

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ ട്രൈബൽ ഫണ്ട് ഉപയോഗിച്ചുള്ള ഭവന നിർമാണത്തിൽ വൻ അഴിമതി നടന്നതായി ആരോപണം.തറ കെട്ടാൻ ഗുണനിലവാരമില്ലാത്ത മട്ടി കല്ലുകളാണ് ഉപയോഗിക്കുന്നത്. പഴയ വീടിന്‍റെ കല്ലുകളും ഉപയോഗിക്കുന്ന കരാറുകാർ ഫണ്ട് തട്ടിയെടുക്കാൻ ആദിവാസികളെ ചൂഷണം ചെയ്യുകയാണ്. ഒന്നര അടി ആഴത്തിൽ തറ കെട്ടണമെന്നാണ് നിയമം. എന്നാൽ അര അടി പോലും താഴ്ത്താതെയാണ് തറ കെട്ടിയിരിക്കുന്നത്. പുതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ പാത്രമൂല കോളനിയിൽ ട്രൈബൽ ഫണ്ട് ഉപയോഗിച്ച് മൂന്ന് വീടുകളാണ് കരാറുകാരൻ എറ്റെടുത്തിരിക്കുന്നത്. കോളനിയിലെ പ്രായാധിക്യം മൂലം കഷ്ട്ടത അനുഭവിക്കുന്ന കറപ്പിയുടെ വീട് നിർമ്മാണത്തിന് തറ കെട്ടാൻ ഇറക്കിയ കല്ല് കണ്ടാൽ ആർക്കും മനസിലാവും ഈ മേഖലയിൽ നടക്കുന്ന ചൂഷണത്തിന്‍റെ നേർക്കാഴ്ച്ച. ഒരു വീടിന് മൂന്നരലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ പകുതി തുക നിർമ്മാണത്തിന് ഉപയോഗിക്കാതെ തട്ടിയെടുക്ക ു കയാണ്. പൂതാടി പഞ്ചായത്തിൽ ഇത്തരത്തിൽ നൂറുകണക്കിന്…

Read More

ധൻരാജ് വധക്കേസിൽ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കുറ്റപത്രം നല്‍കിയതി നാൽ ജാമ്യം അനുവദിക്കുരുതെന്ന പ്രോസി ക്യൂഷൻ വാദം കണക്കിലെടുത്താണ് തള്ളിയത്

പയ്യന്നൂർ: ധന്‍രാജ് വധക്കേസിലെ ഒമ്പതാം പ്രതിയായ ആർഎസ്എസ് കണ്ണൂർ ജില്ലാ കാര്യവാഹക് വെള്ളൂര്‍ കാരയില്‍ പി. രാജേഷ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകനായിരുന്ന ധന്‍രാജ് 2016 ജൂലൈ 11ന് രാത്രിയിലാണു കൊല്ലപ്പെട്ടത്.     ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒരു സംഘം  മാരകായുധങ്ങളുമായി വീട്ടില്‍ കയറി ധന്‍രാജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍തന്നെ പ്രതിചേര്‍ത്തതു രാഷ്‌ട്രീയ വൈരാഗ്യം നിമിത്തമാണെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം രാജേഷിന്‍റെ പേര് പ്രതികളുടെ കൂട്ടത്തില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ തന്നെ ഒമ്പതാം പ്രതിയാക്കിയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞു രാജേഷ് തലശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്‌ഐആറില്‍ ഒമ്പതാം പ്രതി മറ്റൊരാളായിരുന്നെന്നും പിന്നീട് കുറ്റപത്രത്തില്‍ തന്നെ മനഃപൂര്‍വം പ്രതിയാക്കിയെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.…

Read More