എന്നും കണ്ടുകൊണ്ടിരിക്കുന്നവർ, എന്നിട്ടും ഒരടി മണ്ണിനുവേണ്ടി ചെയ്തത് കൊടുംക്രൂരത;  മട്ടന്നൂരിൽ  അയൽവാസിയുടെ വെട്ടേറ്റു യുവതിയുടെ നില ഗുരുതരം

മട്ടന്നൂർ: ചാവശേരിപ്പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാവിന് സമീപത്തെ ടി.എൻ. മൈമൂന (47) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി അബ്ദുവാണ് വെട്ടിയതെന്ന് പറയുന്നു. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം . ബന്ധുവിനെ വാഹനം കയറ്റി വിടാൻ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അയൽവാസിയായ അബ്ദു കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിയത്. ബഹളം കേട്ടെത്തിയ അയൽവാസികൾ മൈമൂനയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അബ്ദുവിന്‍റെ വീട്ടുമുറ്റത്തുനിന്നു വസ്ത്രങ്ങൾ അലക്കിയ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെക്കുറിച്ച് മൈമൂന അബ്ദുവിനോട് ചോദിച്ചതായും ഇതിനു ശേഷമാണ് കത്തിയുമായെത്തി വെട്ടിയതെന്നും പറയുന്നു. അബ്ദുവിന്‍റെ വീടിന് സമീപത്തെ കൂടി നിരവധി വീടുകളിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതായി വാർഡ് കൗൺസിലർ സാജിദ് ചൂര്യോട്ട് പറഞ്ഞു. അടുത്ത ദിവസം മൈമൂന വിദേശത്തുള്ള ബന്ധുവിന്‍റെ അടുത്തേക്ക്…

Read More

തളിപ്പറമ്പ് മാർക്കറ്റിൽ വൻ തീപിടിത്തം; സമീപത്ത് പടക്കക്കട; ജീവൻ വച്ച് വ്യാപാരികൾ പടക്കം മറ്റൊരു സ്ഥലത്തേക്ക് മാറ്റി; ഒഴിവായത് വൻ ദുരന്തം

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പലചരക്ക് കടയില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഷാഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ബര്‍ ട്രേഡേഴ്‌സിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും പോലീസും വ്യാപാരികളും ചേര്‍ന്ന് കൃത്യസമയത്ത് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തമൊഴിവാക്കാനായി. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർധരാത്രി 12.45 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പയ്യന്നൂരില്‍നിന്ന് ഒരു യൂണിറ്റും കണ്ണൂര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനുകളില്‍നിന്നു രണ്ടു വീതം യൂണിറ്റും എത്തിയാണ് തീയണച്ചത്. കടകളിലെ മൊത്തം സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സിന്‍റെ അഞ്ചുയൂണിറ്റ് വാഹനങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, സ്റ്റേഷന്‍ ഓഫീസര്‍ ടിപി. ധനേഷ്, പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ്…

Read More

മയ്യിലിൽ 15 കാരന് പ്രകൃതി വിരുദ്ധ പീഡനം: യൂത്ത് ലീഗ് നേതാവ് ഒളിവിൽ; രണ്ടുപേരെ അറസ്റ്റു ചെയ്ത് പോലീസ്

മയ്യിൽ: മയ്യിലിൽ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് സ്വദേശി ഖലീലി (40) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചെക്കിക്കുളം സ്വദേശി ആർട്ടിസ്റ്റ് കുഞ്ഞ് എന്ന കുഞ്ഞിമുഹമ്മദി (42) നെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് പള്ളിപ്പറമ്പ് സ്വദേശി സലാമിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ഇന്ന് പുലർച്ചെയും ചെക്കിക്കുളം ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പീഡന പരാതിയിൽ മയ്യിലിൽ മൂന്ന് കേസുകളിലായി ആകെ മൂന്ന് പ്രതികളാണുളളത്. അറസ്റ്റിലായ ഖലീലിനെയും കുഞ്ഞിമുഹമ്മദിനെയും കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുഞ്ഞിമുഹമ്മദ് പള്ളിപ്പറമ്പിൽ വീട് നിർമാണത്തിന് എത്തിയപ്പോൾ പീഡിപ്പിച്ചതായും പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന ഖലീൽ ബാർബർ ഷോപ്പിൽ വച്ച് പീഡിപ്പിച്ചതായുമാണ്…

Read More

ബസിലും ഓട്ടോയിലും സഞ്ചരിച്ച് മാല മോഷണം! തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ; ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു…

മട്ടന്നൂർ: ബസിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ച് യാത്രക്കാരികളുടെ സ്വർണമാല കവരുന്ന രണ്ടുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കൽ എസ്ഐ വിനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ചക്കരക്കൽ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം കാടാച്ചിറ-മൂന്നുപെരിയ റൂട്ടിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ മൂന്നുപെരിയയിലെ ചന്ദ്രികയുടെ സ്വർണമാല മോഷണം പോയിരുന്നു. ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഓട്ടോയിൽനിന്നിറങ്ങി സാധനം വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സ്വർണമാല കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു ചന്ദ്രിക ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സ്ഥലത്തു പോയി തെരച്ചിൽ നടത്തിയപ്പോൾ മാലയിലുണ്ടായിരുന്ന ലോക്കറ്റ് ലഭിച്ചിരുന്നു. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ മാല പൊട്ടിച്ചതാകാമെന്നും ആ സമയത്ത് ലോക്കറ്റ് റോഡിൽ വീണതാകാമെന്നുമായിരുന്നു പോലീസ് നിഗമനം. ചന്ദ്രികയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിടിയിലായവരെ തലശേരി കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ സുശീൽ കുമാർ, സജീവൻ എന്നിവരും പ്രതികളെ…

Read More

ആറുമാസത്തോളം ഭീഷണിപ്പെടുത്തിഅയാള്‍..! പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മയ്യില്‍ നടന്ന സംഭവം ഇങ്ങനെ…

മയ്യിൽ: പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നാല്പതുകാരനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. 2020ലും 2021ലും ആറുമാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് പെൺകുട്ടി അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

Read More

ഓഹരി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പുകാരന്‍റെ വീടും സ്ഥലവും റിട്ടയേർഡ് ജഡ്ജി എഴുതിവാങ്ങി

കാക്കനാട്: ഓഹരി നിക്ഷേപത്തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയ തട്ടിപ്പുകാരന്‍റെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങി. മുതൽമുടക്കിയ പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പുകാരൻ എബിന്‍റെ വാഴക്കാലായിലെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങിയത്. ജില്ലയിലെ കിഴക്കൻ സ്വദേശിയാണ് അദ്ദേഹം. രണ്ടുവർഷം മുമ്പാണ് റിട്ട. ജഡ്ജി ഒന്നരക്കോടിക്ക് മുകളിൽ എബിൻ വർഗീസിന്‍റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും ഉടമസ്ഥതയിലുളള മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചത്. ഇതിനിടെ കോടികളുടെ തട്ടിപ്പു നടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പോലീസിന് വിവരം ലഭിച്ചു. നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബൈ വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാസ്റ്റേഴ്സ് ഗ്രൂപ്പിനെതിരേ എട്ട് പരാതികൾ കൂടി ലഭിച്ചു. മുമ്പ് ലഭിച്ച പരാതികൾ…

Read More

കടുവ ഇറങ്ങി; കണ്ണൂരിൽ മൂന്നു  പഞ്ചായത്തുകളിൽ ജാഗ്രത; സ്കൂളിന് അവധി, തൊഴിലുറപ്പ് പണി നിർത്തിവച്ചു;കടുവയെ കണ്ടെത്താൻ തെരച്ചിൽ

ഇരിട്ടി: ഉളിക്കൽ, പായം പഞ്ചായത്തുകൾക്കു പിന്നാലെ അയ്യൻകുന്ന് പഞ്ചായത്തിലും കടുവയെ കണ്ടെത്തി. മുണ്ടയാംപറന്പ് ഭഗവതി ക്ഷേത്രത്തിന് സമീപം എരുവന്താനം പ്രഭാകരന്‍റെ പറന്പിലാണ് രാവിലെ 6.30 ഓടെ കടുവയെ കണ്ടെത്തിയത്. അയൽവാസിയായി പുതിയവീട്ടിൽ ബിനുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു. വാർഡ് മെന്പർ മിനി വിശ്വനാഥൻ, കരിക്കോട്ടക്കരി എസ്ഐ എം. അംബുജാക്ഷൻ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. രാവിലെ പത്തോടെ കോഴിക്കോട് നിന്ന് ദ്രുതകർമ്മ സേനയെത്തി കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുണ്ടയാംപറന്പിൽ സ്കൂളിന് അവധി നല്കി. തൊഴിലുറപ്പ് പണികൾ നിർത്തി വയ്ക്കാനും വനംവകുപ്പ് നിർദേശം നല്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാമറകളും ഡ്രോൺ…

Read More

വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചനില്ലെന്ന് സുഹൃത്തുക്കൾ

കേളകം: കേളകം സ്വദേശിയായ വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ചപ്പോഴാണ് ഒരാൾ ഡ്രൈവർ സീറ്റിൽ ഉള്ള വിവരം ശ്രദ്ധയിൽപെടുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്‍റെ നമ്പർ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പളളിയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്തായും പിന്നീട് റബർ തോട്ടത്തിലേക്ക് പോയതായും…

Read More

തലശേരിയിൽ മിന്നൽ റെയ്ഡ്! ബ്രൗൺ ഷുഗറുമായി ദമ്പതികൾ അറസ്റ്റിൽ; ഒപ്പം ഒരു കുട്ടിയും

തലശേരി: തലശേരി നഗരത്തിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറുമായി ദമ്പതികൾ പിടിയിൽ. മട്ടാമ്പ്രം സ്വദേശി യൂനുസ് (35), ഭാര്യ മട്ടന്നൂർ സ്വദേശിനി റഷീദ (31) എന്നിവരെയാണ് സിഐ എം. അനിൽ, എസ്ഐമാരായ ജയൻ , ഷെമി മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നൂറു ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ റെയ്ഡിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ഇവരോടൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. തഹസീൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് ബ്രൗൺ ഷുഗർ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ യൂനുസിനെ ഏതാനും നാളുകളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായ റഷീദ യൂനുസിന്‍റെ രണ്ടാം ഭാര്യയാണ്. സമീപ കാലത്ത് ആദ്യമായാണ് ഇത്രയധികം ബ്രൗൺ ഷുഗർ പിടികൂടുന്നത്.

Read More

14കാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ! പീഡിപ്പിച്ചത്‌  മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച്

ശ്രീകണ്ഠപുരം: പതിനാലുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. കത്തിച്ചാൽ പുതിയപുരയിൽ അബ്ദുൾ ഖാദറിനെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും ഇന്നു രാവിലെ അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാരറിഞ്ഞത്. തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറന്പ് കോടതിയിൽ ഹാജരാക്കും.

Read More