സോളി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു! ചെരുപ്പ് തുന്നല്‍ തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊച്ചി: ചെരുപ്പ് തുന്നല്‍ തൊഴിലാളിയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റിലായി. ആലുവ കോമ്പാറ സ്വദേശികളായ ഓട്ടോ റാണി എന്ന സോളി ബാബു (42), ഇവരുടെ മകന്‍ സാവിയോ ബാബു (22) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഗവൺമെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിനു സമീപം ചെരുപ്പു തുന്നല്‍ ജോലി ചെയ്യുന്ന ജോയി(കൊച്ചു ജോയി)യെയാണ് പ്രതികൾ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജോയി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ സാവിയോ എംസിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങന: നാലു മാസം മുമ്പ് ജോയിയും സോളി ബാബുവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിയായ സോളി ബാബു സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍…

Read More

ചെരുപ്പുകുത്തിയെ കൊലപ്പെടുത്താന്‍ ശ്രമം! അമ്മയും മകനും അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കൊച്ചി: എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു സമീപം ചെരുപ്പു തുന്നുന്ന ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ആലുവ കോമ്പാറ സ്വദേശികളായ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു(43), ഇവരുടെ മകന്‍ സാവിയോ ബാബു(23) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ മാസം 24-ന് ചെരുപ്പുകുത്തിയായ ജോയി(50) യെ ബൈക്കിലെത്തിയ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയും വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അമ്മയും മകനും അറസ്റ്റിലായത്. രണ്ടു മാസം മുമ്പ് ജോയിയും സോളിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ജോയി സോളിയുടെ കൈ അടിച്ചൊടിച്ചതിനെത്തുടര്‍ന്ന് ഇയാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തെ ജയില്‍ വാസത്തിനുശേഷം…

Read More

സജീവൻ കൈക്കൂലിയായി നൽകിയത് ഒരു ലക്ഷം രൂപ! വീടു വയ്ക്കണമെന്ന മോഹവുമായി പണി കളഞ്ഞുപോലും ഓഫീസ് കയറിയിറങ്ങിയത് നിരവധി തവണ

കൊച്ചി: “കടം വാങ്ങിയും കൈക്കൂലി കൊടുത്തും മുടിഞ്ഞു, ഓഫീസ് കയറിയിറങ്ങി മടുത്തു. ഇനി വയ്യ സാര്‍…’ ഭൂമി തരംമാറ്റുന്നതിനായി എറണാകുളത്തുള്ള ഏജന്‍സിക്ക് ഒരു ലക്ഷം രൂപയോളം കൈക്കൂലി കൊടുത്തിട്ടും കാര്യം നടക്കാത്തതില്‍ നിരാശനായി മത്സ്യത്തൊഴിലാളിയായ സജീവന്‍ ഹൈക്കോടതിയിലെ ഒരു അഭിഭാഷകനോട് കഴിഞ്ഞ മാസം നടത്തിയ വെളിപ്പെടുത്തലാണിത്. സജീവന്‍റെ വാക്കുകള്‍: “ഭൂമി തരംമാറ്റുന്നതിനായി ഒന്നര വര്‍ഷം മുമ്പ് ആര്‍ഡി ഓഫീസില്‍ അപേക്ഷ കൊടുത്തു. ആ സമയം കൈപ്പറ്റ് രസീതോ മറ്റു രേഖകളോ തന്നില്ല. പിന്നീട് എറണാകുളത്തെ ഏജന്‍സിയാണ് തന്നെ ബന്ധപ്പെട്ടത്. ഏജന്‍സി ആവശ്യപ്പെട്ടതനുസരിച്ച് 20,000ത്തോളം രൂപ അടച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ആര്‍ഡി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കു നല്കാനാണെന്നു പറഞ്ഞ് കൈക്കൂലിയായി കൂടുതല്‍ തുക ഏജന്‍സി ആവശ്യപ്പെട്ടു. പലരില്‍നിന്ന് കടം വാങ്ങിയും മറ്റും ഒരു ലക്ഷത്തോളം രൂപ കൊടുത്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏജന്‍സി കൈയൊഴിഞ്ഞു. ഫോണ്‍പോലും എടുക്കാതെയായി. പിന്നീടുള്ള യാത്രകള്‍…

Read More

ആ പത്തുരൂപ കൊടുത്താല്‍ മതിയായിരുന്നു..! പാർക്കിംഗ്‌ ഫീസ് നൽകാൻ വിസമ്മതിച്ചു; വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് രണ്ടായിരം രൂപ പിഴ

കാക്കനാട്: പത്ത് രൂപ പാർക്കിംഗ്‌ ഫീസ് നൽകാൻ വിസമ്മതിച്ച വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് രണ്ടായിരം രൂപ പിഴ ചുമത്തി. കളക്ടറേറ്റ് കാമ്പസിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് നൽകണം. പാർക്കിംഗ് ഫീസ് ചോദിച്ച കുടുംബശ്രീ അംഗത്തെ വാഹന ഉടമ ഭീഷണിപ്പെടുത്തുകയും പാർക്കിംഗ്‌ ഫീസായ പത്തു രൂപ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യം കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാരെ കുടുംബശ്രീ അംഗം അറിയിച്ചു. അവർ സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വാഹന പാർക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലത്താണ് നാനോ കാർ പാർക്ക് ചെയ്തിരുന്നതെന്ന് ബോധ്യപ്പെട്ടു. തുടർന്ന് കളക്ടറേറ്റിലെ സുരക്ഷ ജീവനക്കാർ ഈ വിവരം മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ആർടിഒ അനന്തകൃഷ്ണനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മഫ്തിയിൽ എത്തി പരിശോധിച്ചപ്പോൾ കാറിന്‍റെ നമ്പർ പ്ലേറ്റിലെ നിയമലംഘനവും കണ്ടെത്തി. അനധികൃതമായി കാർ പാർക്ക് ചെയ്ത സ്ഥലം…

Read More

ഈ കുട്ടികളെന്താ ഇങ്ങനെ…? മൊബൈൽ ഫോണിന്‍റെ ഹെഡ് ഫോൺ നൽകിയില്ല; അഞ്ചാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

വരാപ്പുഴ: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിന്‍റെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ മുട്ടിനകം തട്ടാശേരി ബാബുവിന്‍റെ മകൻ അശ്വിൻ ബാബു (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. മൊബൈൽ ഫോണിന്‍റെ ഹെഡ് ഫോൺ വാങ്ങിത്തരാൻ വീട്ടുകാരോട് അശ്വിൻ ആവശ്യപ്പെട്ടിരുന്നു. തത്കാലം നിർവാഹമില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായി കിടപ്പുമുറിയിൽ കയറി വാതിലടച്ചു. ഏറെസമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ വാതിൽ തള്ളിത്തുറന്നപ്പോൾ ജനലിൽ തൂങ്ങിയനിലയിൽ കാണുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം വീട്ടിൽ അമ്മയും അമ്മൂമ്മയും പ്ലസ് വൺ വിദ്യാർഥിയായ ചേട്ടൻ അതുൽ ബാബുവുമാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ അശ്വിന് കോവിഡ് പോസിറ്റീവാണെന്നു തെളിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വരാപ്പുഴ എടമ്പാടം എച്ച്ഐഎച്ച്എസ് സ്കൂൾ വിദ്യാർഥിയാണ്.

Read More

ഫ്രഷ് ഫ്രഷേയ് ! നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്തിരുന്നപ്പോള്‍ ആളാകെ മാറി…

വൈപ്പിനില്‍ പഴകിയ മീനിന്റെ വില്‍പ്പന വ്യാപകമാവുന്നതായി പരാതി. സ്ഥിരം മാര്‍ക്കറ്റുകളില്‍പ്പോലും ഇത്തരം മീന്‍ എത്തുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്‍കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഒരു ദിവസം വിറ്റു പോകാത്ത മീന്‍ സൂക്ഷിക്കാന്‍ ഐസും ഉപ്പുമൊക്കെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരറിയാത്ത പലതരം രാസ വസ്തുക്കളാണു പ്രയോഗിക്കുന്നത്. മത്സ്യവില്‍പന രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കു പോലും മനസ്സിലാകാത്ത തരത്തിലാണ് ഇത്തരം വസ്തുക്കള്‍ പൂശി മീന്‍ എത്തുന്നത്. തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്‌ക്കെടുത്ത നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായത് വാര്‍ത്തയായിരുന്നു. മോശം മീനില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. പണത്തിനൊപ്പം ആരോഗ്യം കൂടി ചോര്‍ത്തുന്നതാണ് ഈ മീന്‍. പരാതികള്‍…

Read More

ദിലീപിന്‍റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്നയാളുടെ മരണം; ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു

കൊച്ചി: നടന്‍ ദിലീപിന്‍റെ ഐഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്‍റര്‍ ഉടമയുടെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. ഇദ്ദേഹത്തിന്‍റെ മരണത്തിന് തൊട്ടുമുമ്പ് നടന്ന കാര്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും ഇതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് പരിശോധനക്ക് വിധേയമാക്കും. സലീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയില്‍നിന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. കൊടകര കോടാലി സ്വദേശി വെട്ടിയാട്ടില്‍ സലീഷ്(42) കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനര്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ ശിവദാസ് ആണ് കഴിഞ്ഞ ദിവസം അങ്കമാലി പോലീസില്‍ പരാതി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പരാതി. അപകടത്തിന്‍റെ നിജസ്ഥിതി പുനരന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം.ദിലീപുമായി സലീഷ് നല്ല സൗഹൃദത്തിലായിരുന്നുവെന്നും ദിലീപിന്‍റെ…

Read More

നന്ദകുമാർ വരും..! ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ അഭിഭാഷകനെ നല്കി മമ്മൂട്ടി

  കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന് നിയമസഹായം നല്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നടന്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ചുമതലപ്പെടുത്തിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. മദ്രാസ്, കേരള ഹൈക്കോടതികളില്‍ അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ നിയമസഹായം ആവശ്യമായി വരുന്ന ഏതു സാഹചര്യത്തിലും മധുവിന്‍റെ കുടംബത്തിന്‍റെ ആവശ്യമനുസരിച്ച് ലഭ്യമാക്കുമെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് അറിയിച്ചു.

Read More

സ്ത്രീ സുരക്ഷയ്ക്ക് കവചവും കാവലും ഒരുക്കി ലഘു ചിത്രങ്ങളുമായി പോലീസ്

കൊച്ചി: സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയാറാക്കിയ കവചം, കാവല്‍ എന്നീ ലഘു ചിത്രങ്ങള്‍ കാഴ്ച്ചക്കാര്‍ക്കു മുന്നിലെത്തി. അതിക്രമങ്ങളില്‍നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയാറാക്കിയത്. കേരള പോലീസിന്റെയും നിര്‍ഭയ വോളന്‍റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. എറണാകുളം മെട്രോ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റേയുടേതാണ് ആശയം. എഡിജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഐജി നാഗരാജു ചിത്രങ്ങളുടെ നിര്‍മാണ ഏകോപനം നിര്‍വഹിച്ചു. സുഗുണന്‍ ചൂര്‍ണിക്കര, ഡോ. മധു വാസുദേവ് എന്നിവര്‍ രചിച്ച് ഗോപിസുന്ദര്‍, റ്വിഥിക് ചന്ദ്…

Read More

തടസങ്ങളെല്ലാം നീങ്ങി! ഒടുവിൽ മിനി ആൽബിക്ക് ലൈസന്‍സ് കിട്ടി; സംരംഭം ഉടന്‍ തുടങ്ങുമെന്ന് മിനി

കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ പള്ളുരുത്തി മേഖല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ യുവസംരംഭകയ്ക്ക് ഫ്‌ളോര്‍ മില്‍ തുടങ്ങാനുള്ള ലൈസന്‍സ് കിട്ടി. ഇന്നലെ ഉച്ചയോടെയാണ് നഗരസഭയുടെ പളളുരുത്തി ഹെല്‍ത്ത് വിഭാഗത്തില്‍നിന്ന് മിനി ആല്‍ബി ലൈന്‍സന്‍സ് സ്വീകരിച്ചത്. തടസങ്ങളെല്ലാം നീങ്ങിയതോടെ സംരംഭം ഉടന്‍ തുടങ്ങുമെന്ന് മിനി പറഞ്ഞു. എറണാകുളം പെരുമ്പടപ്പ് സ്വദേശി മിനി ആല്‍ബിക്കാണ് നഗരസഭാ അധികൃതരില്‍നിന്ന് ദുരനുഭവം ഉണ്ടായത്. സംരംഭം തുടങ്ങുന്നതിനുള്ള പെര്‍മിറ്റിനായി മിനി ആദ്യം 16,000 രൂപ മുടക്കി പേപ്പറുകള്‍ തയാറാക്കിയിരുന്നു. 14 വര്‍ഷം കുവൈറ്റില്‍ നഴ്‌സായിരുന്ന മിനി എറണാകുളം പെരുമ്പടപ്പില്‍ വീടിനോടു ചേര്‍ന്നു ഫ്ളവര്‍മില്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നരമാസം കയറിയിറങ്ങിയിട്ടും ആവശ്യമായ രേഖകള്‍ ശരിയായി കിട്ടിയില്ല. അതിനിടെയാണ് കൊച്ചി കോര്‍പറേഷന്‍റെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥനായ സേവ്യര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മിനിയോട് ഫോണില്‍ സംസാരിച്ച മന്ത്രി രാജീവ് ഇനി കോര്‍പറേഷനിലോ…

Read More