കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പിലെ അംഗങ്ങളും മറ്റ് ഗ്രൂപ്പുകളും നിരീക്ഷണത്തിലെന്ന് പോലീസ്. സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടുകള്‍ പ്രകാരം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ് അഡ്മിനുമാണ് അറസ്റ്റിലായത്. തൃശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസില്‍ എന്‍.കെ. സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ബി. മാനുവല്‍ (കിരണ്‍ 23) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്‍റെ നിര്‍ദേശപ്രകാരമാണു “കിരണ്‍ ഫ്രണ്ട്‌സ്’ എന്ന പേരില്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് ക്രിയേറ്റ് ചെയ്തതെന്നും ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും…

Read More

ഇന്ധനവില 14-ാം ദിവസവും കൂട്ടി; പെട്രോളിന് 51 പൈസയുടെയും ഡീസലിന് 58 പൈസയുടെയും വർധന

കൊച്ചി: കുതിച്ചുകയറി ഇന്ധനവില. തുടര്‍ച്ചയായ 14-ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 51 പൈസയുടെയും ഡീസലിന് 58 പൈസയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത് രൂപയിലേക്ക് അടുക്കുകയാണ്. 79.21 രൂപയാണ് ഇന്ന് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 73 രൂപ പിന്നിട്ട് 73.70 രൂപയായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 80.60 രൂപയും ഡീസല്‍ വില 75 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് പെട്രോളിന് 56 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപ പിന്നിട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഏഴ് മുതലാണു ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. അതിനുശേഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് 7.65 രൂപയുടെയും ഡീസലിന് 7.82 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില…

Read More

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ എത്തി; അഭിഭാഷക ഓഫീസ് അടച്ചു

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു. കളമശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് സ്ഥിരീകരിച്ച സിപിഒയാണ് ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റീസ് സുനിൽ തോമസിന്‍റെ ബെഞ്ചിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ജസ്റ്റീസിന്‍റെ ബെഞ്ചിലാണ് എത്തിയിരുന്നത്. ഇതേതുടർന്ന് ജസ്റ്റീസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. പേഴ്‌സണൽ സ്റ്റാഫ് അടക്കമുള്ള ജീവനക്കാരും ഗവ. പ്രോസിക്യുട്ടറും അദ്ദേഹത്തിന്‍റെ ഓഫീസിലെ ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അതേസമയം, അഭിഭാഷകരോട് ജാഗ്രത പുലർത്താൻ അസോസിയേഷൻ അറിയിച്ചു. ഹൈക്കോടതിയിൽ അഗ്നിശമനസേന അണുനശീകരണം നടത്തി.

Read More

കോവിഡും ലോക്ക് ഡൗണും; നിറംമങ്ങി വൈപ്പിനിലെ ടൂറിസം സ്വപ്നങ്ങൾ

ഹരുണി സുരേഷ് കോവിഡ് ബാധയും തുടര്‍ന്നുള്ള ലോക്ക് ഡൗണും സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ നിറം മങ്ങിയത് വൈപ്പിന്‍ കരയിലെ ഒരു പറ്റം ടൂറിസം സംരംഭകരുടെ സ്വപ്നങ്ങള്‍ കൂടിയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സീസണാണ് കോവിഡ് മൂലം മാഞ്ഞുപോയത്. ഇതോടെ മുനമ്പം മുസരീസ് മുതല്‍ പുതുവൈപ്പ് ലൈറ്റ് ഹൗസ് കടപ്പുറം വരെയുള്ള വൈപ്പിന്‍ കരയുടെ സുന്ദരതീരം ഇന്ന് വിജനമാണ്. മാര്‍ച്ചിനു ശേഷമുള്ള രണ്ട് മാസത്തെ മധ്യവേനലവധി ചെറായി ബീച്ചിനെ സംബന്ധിച്ചിടത്തോളം നിരവധി സന്ദർശകർ എത്തുന്ന സമയമാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റുകളാണ് ഇവിടേക്ക് എത്തുന്നത്. ഇതനുസരിച്ച് ഇവിടെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, റെസ്റ്റോറന്‍റുകള്‍ മറ്റു വ്യാപാര ശാലകള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടാറ്. ഇത് ലക്ഷ്യം വച്ച് ബീച്ചിലെ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി പല പരിപാടികളും ആവിഷ്‌കരിക്കുക പതിവാണ്. എന്നാല്‍ ഈ പദ്ധതികളെല്ലാം ഇക്കുറി കോവിഡും ലോക്ക്…

Read More

പരമ്പരാഗത മത്സ്യതൊഴിലാളികളെ കടലമ്മ കനിഞ്ഞു: വല നിറയെ പൂവാലനുമായി വള്ളങ്ങളെത്തി

വൈപ്പിന്‍: ട്രോളിംഗ് നിരോധനത്തിനുശേഷം പ്രതീക്ഷിച്ച ചാകരക്കോള് കാണാതെ നിരാശരായ പരമ്പരാഗത മത്സ്യതൊഴിലാളികളെ കടലമ്മ കനിഞ്ഞു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനുപോകുന്ന വള്ളങ്ങള്‍ക്ക് സാമാന്യം നല്ലരീതിയില്‍ പൂവാലന്‍ ചെമ്മീന്‍ ലഭിച്ചു തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ അടുത്ത ഒരു വള്ളത്തിനു 20 ലക്ഷം രൂപയുടെ ചെമ്മീനാണ് ലഭിച്ചത്. രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ലഭിച്ച വള്ളങ്ങള്‍ വേറെയുമുണ്ട്. നല്ല വലിയ പൂവാലന്‍ ചെമ്മീനായതിനാല്‍ കിലോവിനു 180 രൂപ മുതല്‍ 217 രൂപവ രെ ഹാര്‍ബറില്‍ വിലവീണു. കയറ്റുമതിക്കാര്‍ക്ക് വേണ്ടി ചരക്ക് എടുക്കുന്ന മൊത്തവ്യാപാരികളാണ് മുഴുവന്‍ ചെമ്മീനും വാങ്ങിയത്. കൊച്ചി തീരത്ത് നിന്നും ചാകരതേടി ആലപ്പുഴവരെ പോയാണ് മത്സ്യതൊഴിലാളികള്‍ വള്ളം നിറയെ പൂവാലനുമായി മടങ്ങിയത്. സാധാരണ ഈ നാളുകളില്‍ പൂവാലനെ കൂടാതെ വലിയ നാരന്‍ ചെമ്മീനും വ്യാപകമായി ലഭിക്കാറുള്ളതാണ്. ഇക്കുറി നാരന്‍…

Read More

തനിക്ക് കോവിഡ് ഉണ്ടെന്ന വെളിപ്പെടുത്തൽ; കായലിലേക്ക് ചാടിയ മലപ്പുറം സ്വദേശിയെ രക്ഷപെടുത്തിയ 4 അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

കൊച്ചി: വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ രാത്രി കായലിലേക്ക് ചാടിയത് മലപ്പുറം താനൂര്‍ സ്വദേശിയായ 65 വയസുകാരന്‍. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ കോവിഡ് പരിശോധന ഫലം ഇന്ന് ലഭിച്ചേക്കുമെന്നാണു സൂചന. തനിക്ക് കോവിഡ് ഉണ്ടെന്ന് ഇയാള്‍ തന്നെ പറഞ്ഞ സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയതെന്നാണു വിവരങ്ങള്‍. ഇന്നലെ രാത്രി എട്ടോടെയാണ് ഇയാള്‍ കായലിലേക്ക് ചാടിയത്. ഇത് കണ്ടയുടന്‍ കായലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തി. താന്‍ കോവിഡ് രോഗിയാണെന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞതോടെ തൊഴിലാളികള്‍ പരിഭ്രാന്തിയിലായി. എങ്കിലും അവര്‍ ഇയാള്‍ക്ക് നേരേ വടം എറിഞ്ഞു കൊടുത്തു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സുരക്ഷാ ഉടുപ്പുകള്‍ ധരിച്ചാണ് കായലില്‍ ഇറങ്ങിയത്. കായലരികില്‍ ചെളി അടിഞ്ഞതിനാല്‍, ഇയാളെ കരയിലേക്ക് കൊണ്ടുവരുന്നത് ദുഷ്‌കരമായി. അഗ്നിശമന സേന വല ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്. ഇയാള്‍ ബോധരഹിതനായിരുന്നു. കോവിഡ്…

Read More

ദിവസവും എത്തുന്നത് ആയിരക്കണക്കിന് അതിഥിത്തൊഴിലാളികൾ ; കോവിഡ് ഭീതിയിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം 

കൊച്ചി: അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്തില്‍ ആശങ്ക പുകയുന്നു. മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെ രാവിലെ മുതല്‍ക്കേ പ്രദേശത്ത് തമ്പടിക്കുന്ന അതിഥി തൊഴിലാളികള്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് നിത്യസംഭവമായി മാറി. സ്‌പെഷല്‍ ട്രെയിനിനും ടൂറിസ്റ്റ് ബസുകളിലുമായി മടങ്ങുന്നതിനാണു രാവിലെ മുതല്‍ക്കേ ഇവര്‍ എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തച്ചേരുന്നത്. റെയില്‍വേ സ്‌റ്റേഷനിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാത്തതിനാല്‍ ഇവരില്‍ ഭൂരിഭാഗംപേരും റോഡുകളില്‍ സ്ഥാനം ഉറപ്പിക്കുന്നു. വൈകുന്നേരം ആകുമ്പോഴേക്കും ആയിരക്കണക്കിനു പേരാണ് സ്ഥലത്ത് തടിച്ചുകൂടുന്നത്. മാസ്‌കുപോലും ധരിക്കാതെയാണു പലരുടെയും വരവ്. നോര്‍ത്ത് ഭാഗത്ത് മണിക്കൂറുകള്‍ തങ്ങുന്ന ഇവരില്‍ ചിലര്‍ സമീപത്തെ കെട്ടിടങ്ങളുടെ ചുമരിലും റോഡരികിലുമാണ് മലമൂത്ര വിസര്‍ജനംവരെ നടത്തുന്നത്. ഇത് സാക്രംമിക രോഗങ്ങള്‍ പടര്‍ത്തുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിവസവും ആയിര കണക്കിന് അതിഥി തൊഴിലാളികളാണ് എറണാകുളം നോര്‍ത്ത് ഭാഗത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. ചിലര്‍…

Read More

ആലുവയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകനു നേരേയുണ്ടായ വധശ്രമം ; അന്വേഷണം മതതീവ്രവാദ സംഘടനകളിലേക്ക്

ആലുവ: യുവാവിന് നേരേയുണ്ടായ വധശ്രമ കേസിൽ മത-തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലുവ വെസ്റ്റ് സിഐ കെ. ഉണ്ണികൃഷ്ണനാണ് അന്വേഷണ ചുമതലയെങ്കിലും വിവിധ പോലീസ് ഏജൻസികൾ അന്വേഷണം ന്നത്തുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്ക് യാത്രികനായ കുട്ടമശേരി കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്‍റെ മകൻ രഞ്ജിത്തിനാണ് (36) അജ്ഞാത സംഘത്തിന്‍റെ മർദനമേറ്റത്. വലതു കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ആലുവ-പറവൂർ റോഡിൽ യുസി കോളജിന് സമീപം വെച്ചായിരുന്നു എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റത്. കെട്ടിട നിർമാണ കരാറുകാരനായ രഞ്ജിത്ത് ജോലി സംബന്ധമായി കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തൂവാല വെച്ച് മുഖം മറച്ച് ബൈക്കിലെത്തിയ സംഘം ആദ്യം രഞ്ജിത്തിനെ തടഞ്ഞ്…

Read More

കോവിഡ് 19; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്;ചികിത്സയിൽ കഴിയുന്നത് 102 പേർ

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് എത്തുന്നു. 729 പേരെയാണ് ഇന്നലെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,998 ആയി. ഇതില്‍ 10,193 പേര്‍ വീടുകളിലും 539 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലും 1,266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 30 പേരെയാണു പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ 22 പേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രികളില്‍ ഏഴുപേരെയും പ്രവേശിപ്പിച്ചപ്പോള്‍ വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴ്‌പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 141 ആയി. മെഡിക്കല്‍ കോളജില്‍ 59 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും…

Read More

റാപ്പിഡ് ടെസ്റ്റിൽ പോലീസുകാരന് കോവിഡ്; കളമശേരി സ്റ്റേഷനിൽ സന്ദർശക വിലക്ക്

കളമശേരി: പോലീസ് ഉദ്യോഗസ്ഥന് റാപ്പിഡ് ടെസ്റ്റിൽ കോവിഡ് കോവിഡ് സ്ഥിരീകരിച്ചതോടെ കളമശേരി പോലീസ് സ്റ്റേഷനിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. പെരുമ്പാവൂർ സ്വദേശിയായ പോലീസുകാരൻ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് സ്വമേധയാ റാപ്പിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ഈ ഫലമാണ് പോസിറ്റീവായത്. പക്ഷേ മറ്റ് പരിശോധനകൾ കൂടി നടത്തിയ ശേഷമേ രോഗം ഉറപ്പിക്കാനാകൂയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇദേഹം കോവിഡ് കെയർ സെന്‍ററിൽ ഡ്യൂട്ടി ചെയ്തിരുന്നു. പോലീസുകാരന് കോവിഡ് കണ്ടെത്തിയതോടെ കളമശേരി പോലീസ് സ്റ്റേഷനിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ഇന്നലെ മുതൽ സർക്കിൾ ഇൻസ്പെക്ടർ കളമശേരി പോലീസ് സ്റ്റേഷനിൽ കയറുന്നത് ഒഴിവാക്കിയിരിക്കുകയാണ്. സംശയം ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ ഇവിടെയെത്തിയ അസി. കമ്മീഷണടക്കമുള്ള ഉദ്യോഗസ്ഥരും സ്റ്റേഷനിലേക്ക് കയറിയില്ല. പോലീസുകാരൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്യൂട്ടി ചെയ്തതും സന്ദർശിച്ചതുമായ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തിടപഴകിയവരേയും ക്വാറന്‍റൈനിൽ ആക്കാനുള്ള നടപടികളും ആരംഭിച്ചു.

Read More